<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6041519636867693550</id><updated>2011-12-22T02:03:10.194+05:30</updated><category term='മൊബൈല്'/><category term='ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം'/><category term='കമ്പ്യൂട്ടര്‍ ലോകത്തെ ശാസ്‌ത്രജ്ഞര്‍'/><category term='ഇന്റര്‍നെറ്റ്‌'/><category term='വിവരസാങ്കേതികവിദ്യ'/><category term='http://3.bp.blogspot.com/_faQddnda1Ds/S_JVZFt6_XI/AAAAAAAAAO0/1QwxoedynTw/s1600/arabic-d_article.jpg'/><category term='ടെക്‌നോളജി'/><category term='ശാസ്‌ത്രം'/><category term='internet'/><title type='text'>Pioneers of Cyber Space</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default?max-results=100'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>99</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6041519636867693550.post-1623362229374000378</id><published>2011-06-16T09:49:00.006+05:30</published><updated>2011-06-16T10:12:40.814+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>2011 ജൂണ്‍ 16&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 153);font-size:180%;" &gt;ഐബിഎമ്മിന് ഇന്ന് നൂറു വയസ്സ്&lt;/span&gt;&lt;br /&gt;&lt;br /&gt;ഐബിഎമ്മിന്റെ ചരിത്രം എന്നത് ആധുനിക കംപ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാര്‍ഡ്ഡിസ്ക്കും &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-UAkt6r-AVzo/TfmHGyAF4uI/AAAAAAAAASA/llV-_l3rYLU/s1600/images.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 149px;" src="http://4.bp.blogspot.com/-UAkt6r-AVzo/TfmHGyAF4uI/AAAAAAAAASA/llV-_l3rYLU/s320/images.jpg" alt="" id="BLOGGER_PHOTO_ID_5618670560692527842" border="0" /&gt;&lt;/a&gt;ഫ്ളോപ്പി ഡിസ്ക്കും പേഴ്സണല്‍ കംപ്യൂട്ടറും  മാത്രമല്ല വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഡൈനാമിക് മെമ്മറിയും എത്തിയത് ഐബിഎമ്മിന്റെ ആവനാഴിയില്‍ നിന്നാണ്. പഞ്ച് കാര്‍ഡ് മെഷീനുകളിലൂടെ ടൈപ്പ് റൈറ്ററുകളുടെ ലോകത്തെത്തി അവിടെ നിന്ന് സൂപ്പര്‍ കംപ്യൂട്ടറിന്റെയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെയും വികാസത്തിലൂടെ ലോകത്തിന്റെ നെറുകൈയില്‍ ചുംബിച്ച ഐബിഎം മാറ്റത്തിന്റെ കൊടുങ്കാറ്റായി തന്നെ തുടരുന്നു.  ലോകശ്രദ്ധ പിടിച്ചുപറ്റിയ മെയിന്‍ഫ്രെയിം കംപ്യൂട്ടര്‍ മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റിലെ തിരക്കൊഴിവാക്കി ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സല്‍ പ്രോഡക്ട്സ് കോഡും മറ്റാരുടേതും ആയിരുന്നില്ല. ആഗോളവ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ചൊരു മാറ്റത്തിന് ഇടയാക്കിയ ഐബിഎം എന്ന അമേരിക്കന്‍ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണിപ്പോള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;സി.ടി. ആറില്‍ നിന്ന് തുടക്കം&lt;/span&gt;&lt;br /&gt;&lt;br /&gt;  1911 ജൂണ്‍ 16ന്  ഓഫീസുകള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന മൂന്നു കമ്പനികള്‍ ചേര്‍ന്ന് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍)  എന്ന പേരില്‍ ഒറ്റക്കമ്പനിയായപ്പോള്‍ കരുതിയിരുന്നില്ല അത് വിവരസാങ്കേതികരംഗത്തെ ചരിത്രം മാറ്റിമറിക്കാന്‍ പോന്ന ഒരു സ്ഥാപനമായി മാറുമെന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ടാബുലേറ്റിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം റെക്കോര്‍ഡിംഗ് കമ്പനി, കംപ്യൂട്ടിംഗ് സ്കെയില്‍ കമ്പനി എന്നിവ കൂടിച്ചേര്‍ന്നാണ് കംപ്യൂട്ടിംഗ്  ടാബുലേറ്റിംഗ്  റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) കമ്പനിയുണ്ടായത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ തുടക്കക്കാരില്‍ പ്രധാനികളായ ഐബിഎം കമ്പനിയുടെ മുന്‍ഗാമിയായിരുന്നു ഇത്.&lt;br /&gt;  ചാള്‍സ് റാന്‍ലെറ്റ് ഫ്ളിന്റ് എന്ന യുവാവാണ് ഈ മൂന്നു കമ്പനിയുടെയും ലയനത്തിന് വഴിതെളിച്ചത്. കണക്കുകൂട്ടല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് ഫ്ിളന്റ് 1914ല്‍ തോമസ് ജെ വാട്സണ്‍ സീനിയറിനെ നിയമിച്ചു. രണ്ടു ദശാബ്ദത്തോളം കമ്പനിയെ മുന്നോട്ടു നയിച്ച അദ്ദേഹമാണ് കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലോകത്തിലൂടെ കമ്പനിക്ക് പുതിയ ദിശാബോധം നല്‍കി ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തത്. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം) എന്ന പേര് സ്വീകരിച്ചത് 1924ലാണ്. 1917 മുതല്‍  കാനഡയിലെ കമ്പനി ഐബിഎം എന്ന പേരിലാണ്  അറിയപ്പെട്ടത്. പിന്നീട്  ഐബിഎം എന്നത് കമ്പനിയുടെ പൊതുവായ പേരായി മാറ്റുകയായിരുന്നു. പഞ്ച് കാര്‍ഡുകളുടെയും ടാബുലേറ്ററുകളുടെയും നിര്‍മ്മാണകുത്തകയായി ഐബിഎം പിന്നീട് മാറി. പിന്നീടങ്ങോട് വളര്‍ച്ചയുടെ പടവുകളായിരുന്നു.&lt;br /&gt;&lt;br /&gt;  1920ല്‍ കംപ്യൂട്ടിംഗ്  ടാബുലേറ്റിംഗ്  റെക്കോര്‍ഡിംഗ് (സി.ടി. ആര്‍) കമ്പനി വളരെ ചെറിയൊരു സ്ഥാപനമായിരുന്നു,  പക്ഷേ, ആഗ്രഹങ്ങള്‍ വലുതും. സിടിആര്‍ ദേശീയതലം വിട്ട് ആഗോളവിപണിയില്‍ എത്തിനോക്കാന്‍ ഏറെ കൊതിച്ചിരുന്ന കാലമായിരുന്നു അത്.  നല്ല വളര്‍ച്ചാനിരക്കുണ്ടായിരുന്ന കമ്പനിക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പിന്നെയുള്ള ശ്രമം അതിനുവേണ്ടിയായിരുന്നു. ഇതോടനുബന്ധിച്ച് അന്ന് കമ്പനിയുടെ പ്രസിഡന്റ് വാട്സണ്‍ ഇന്ത്യയിലെ ബോംബെയിലുമെത്തുകയുണ്ടായി. ആഗോള കമ്പനിയെന്ന തോന്നല്‍ ജനിപ്പിക്കാനാണ് തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ബിസിനസ്സ് മെഷീന്‍സ് എന്ന പേര് സ്വീകരിക്കുന്നതുപോലും. ഇന്ന് ഇരുന്നൂറോളം രാജ്യങ്ങളിലധികം പടര്‍ന്നുപന്തലിച്ച കമ്പനിയില്‍ നാലേകാല്‍ ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അഞ്ച് നോബല്‍ സമ്മാനം ഉള്‍പ്പെടെ പ്രമുഖമായ പല അവാര്‍ഡുകളും ഭഐബിയെമ്മര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐബിഎമ്മിലെ ജീവനക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. സാങ്കേതികരംഗത്ത് ഏറെ മൂല്യമുള്ള ട്യൂറിംഗ് അവാര്‍ഡ് ലഭിച്ചത് നാലു തവണ. നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡ് ഒമ്പത് തവണ, അഞ്ചു പ്രാവശ്യം നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് എന്നിവയൊക്കെ കരസ്ഥമാക്കിയിട്ടുണ്ട് വലുപ്പത്തില്‍ പതിനെട്ടാം സ്ഥാനത്തുനില്‍ക്കുന്ന അമേരിക്കയിലെ ഐബിഎം കമ്പനി ജീവനക്കാര്‍.   ആഗോളതലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളുള്ള ഐബിഎം ആയിരിക്കും അമേരിക്കന്‍ കമ്പനികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റ് കരസ്ഥമാക്കിയിട്ടുള്ളത്.&lt;br /&gt;&lt;br /&gt;  തുടക്കം മുതല്‍ ഐബി എം കടന്നുവന്ന വഴികളെക്കുറിച്ച് അറിയുന്നത് കംപ്യൂട്ടര്‍ ചരിത്രം അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഗുണകരമാവും. ഡാറ്റാ പ്രോസസ്സിംഗില്‍ മുന്നിട്ടുനിന്നിരുന്ന ഐബിഎം 1920 കാലത്ത് ടാബുലേഷന്‍ മെഷീനുകള്‍ക്ക് വിവരങ്ങള്‍ കൈമാറാനായി പ്രത്യേകം പഞ്ച് കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. അവരുടെ സിസ്റ്റങ്ങളില്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം സാധിച്ചിരുന്നുള്ളൂവെങ്കിലും 1928 ആവുമ്പോഴേക്കും ഇത് പരിഷ്ക്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്ന ഈ പഞ്ച്ഡ് കാര്‍ഡുകളാണ് 1950 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം പലരും ഉപയോഗിച്ചത്. അങ്ങനെ അത് ഈ മേഖലയിലെ സ്റ്റാന്‍ഡേര്‍ഡ് ആയി മാറുകയായിരുന്നു. അതോടൊപ്പം ഔട്ട്പുട്ട് പ്രിന്റ് ചെയ്തെടുക്കാവുന്ന രീതിയിലുള്ള ടാബുലേറ്റര്‍ മെഷീനുകളും ഇക്കാലയളവില്‍ ഐബിഎം പുറത്തിറക്കുകയുണ്ടായി. 1934ല്‍ ഐബിഎം 405 എന്ന പേരില്‍ അക്കൌണ്ടിംഗ് മെഷീന്‍ ഐബിഎം പുറത്തിറക്കി. ഇത് 1949 വരെ വിപണിയിലുണ്ടായിരുന്നു.&lt;br /&gt;  പീസ്വര്‍ക്ക് അടിസ്ഥാനത്തിലായിരുന്നു ആദ്യം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. എല്ലാവരെയും സ്ഥിര ശമ്പളക്കാരായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത് 1934ലാണ്. ഒരു വര്‍ഷം കഴിഞ്ഞ്  ഐബിഎമ്മിന്റെ ഇലക്ട്രിക് ടൈപ്പ്റൈറ്റര്‍ വിപണിയിലെത്തിച്ചു. ഭഇലക്ട്രോമാറ്റിക'് എന്ന പേരിലെത്തിയ ഈ ടൈപ്പ്റൈറ്റര്‍ 1990 വരെ മാര്‍ക്കറ്റിലുണ്ടായിരുന്നു. 1937ല്‍ യു. എസ് സോഷ്യല്‍ സെക്യൂരിറ്റി നിയമം അടിസ്ഥാനമാക്കി 26 മില്യണ്‍ തൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ തയ്യാറാക്കി കൈകാര്യം ചെയ്യാന്‍ ഐബിഎം ടാബുലേറ്റിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റീഡിംഗ് (ഒ.സി. ആര്‍) എന്ന സാങ്കേതികവിദ്യയ്ക്ക് തുല്യമായ മറ്റൊരു വിദ്യ -ഓട്ടോമേറ്റഡ് ടെസ്റ്റ് സ്കോറിംഗ്, 1937ല്‍ ഐബിഎം സാധ്യമാക്കിയിരുന്നു. പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്ത കളങ്ങള്‍ സെന്‍സ് ചെയ്ത്  വളരെ കൃത്യമായി നിര്‍ധാരണം ചെയ്യാന്‍ ഇതിലൂടെ സാധ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുന്നോടിയായി എത്തിയ ഈ സാങ്കേതികവിദ്യയിലൂടെ പല റിക്രൂട്ട്മെന്റ് നടപടികളും എളുപ്പത്തില്‍ ചെയ്യാനായി. 1943ല്‍ ഇലക്ട്രിക് റിലേയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിധത്തില്‍ വാക്വംട്യൂബ് മള്‍ട്ടിപ്പയര്‍ സങ്കേതം  ഐബിഎം വികസിപ്പിച്ചു. അതോടെ അരിത്മെറ്റിക് ക്രിയകള്‍ ഇലക്ട്രോണിക് രീതിയില്‍ വേഗതയോടെ ചെയ്യാമെന്നായി. അതിനിടെ, 1944ല്‍ ഓട്ടോമാറ്റിക് സീക്വന്‍സ് കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്റര്‍ ഐബിഎം പുറത്തിറക്കി. അക്കാലത്തെ വന്‍കിട കാല്‍ക്കുലേറ്റിംഗ് ഉപകരണമായിരുന്നു ഇത്. ഭമാര്‍ക്ക് വണ്‍' എന്ന പേരില്‍ കൂടി അറിയപ്പെട്ട ഈ മെഷീന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് സ്ഥാപിച്ചിരുന്നത്. 1948ല്‍ സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ എന്ന ഡിജിറ്റല്‍ കാല്‍ക്കുലേറ്റിംഗ് മെഷീന്‍ അവതരിപ്പിച്ചു. 12,000 വാക്വംട്യൂബുകളും 21,000 ഇലക്ട്രോ മെക്കാനിക്കല്‍ റിലേകളും ഇതില്‍ ഉപയോഗിച്ചിരുന്നു. ഭസ്റ്റോര്‍ഡ് പ്രോഗ്രാം' മെച്ചപ്പെടുത്താന്‍ പറ്റുന്ന വിധത്തിലുള്ള ആദ്യത്തെ കംപ്യൂട്ടറായിരുന്നു ഇത്.&lt;br /&gt;  1950, സാങ്കേതികകാര്യങ്ങളില്‍ മുന്നിട്ടുനിന്നിരുന്ന സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്ന കാലം. ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് പല സംഘങ്ങള്‍ക്കും സഹായം നല്‍കി. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഐബിഎമ്മും ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെയാണ്  1951ല്‍ ഐബിഎം 701 എന്ന കംപ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. അതായിരുന്നു ആദ്യത്തെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ കംപ്യൂട്ടര്‍. ലോകത്തെ അതിശയിപ്പിച്ച് ഐബിഎം  അവതരിപ്പിച്ച കംപ്യൂട്ടറിലൂടെ  ഇലക്ട്രോണിക് ബിസിനസ്സ് രംഗത്തേക്കും കാലെടുത്തുവച്ചു.&lt;br /&gt;  1951ലാണ് ഐബിഎം ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ച് കാര്‍ഡ് നിര്‍മ്മാണ സൌകര്യങ്ങളും സബ് സെന്ററുകളും ഇവിടെ തുടങ്ങുകയുണ്ടായി.  അതിനിടെയാണ് 1956ല്‍  കമ്പനിയുടെ അമരത്തിരുന്ന വാട്സണ്‍ അന്തരിച്ചത്. തുടര്‍ന്ന് മകന്‍ തോമസ് വാട്സണ്‍ ജൂനിയര്‍ പിതാവിന്റെ സ്ഥാനമേറ്റെടുത്തു. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ വാട്സണ്‍ ജൂനിയര്‍ ഐബിഎമ്മിനെ ആ രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ്&lt;/span&gt;&lt;br /&gt;  സ്റ്റോറേജ് ടെക്നോളജിയില്‍ ഒരു പുതിയ അധ്യായം തീര്‍ക്കാനായി  ഐബിഎമ്മിന്റെ  മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ് എന്ന ഉപകരണമെത്തിയത് 1952ലാണ്. ഇതിന് തുടര്‍ച്ചയെന്നോണമാണ് 650 മാഗ്നറ്റിക് ഡ്രം കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന രീതിയില്‍ അക്കൌണ്ടിംഗ്, സയന്റിഫിക് കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിച്ചിരുന്ന ഇടത്തരം വലുപ്പത്തിലുള്ള ഈ ഉപകരണം 1962 ആയപ്പോഴേക്കും 2000 എണ്ണം വിറ്റഴിഞ്ഞു. 1953ലാണ് ലോകത്തെ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. ഇതിനു വേണ്ടി ഉപയോഗിച്ച ഹാര്‍ട്ട് ലംഗ് മെഷീന്‍ ആകട്ടെ ഐബിഎം നിര്‍മ്മിച്ചതും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്നോടിയെന്നോണം  ആദ്യത്തെ സെല്‍ഫ് ലേണിംഗ് പ്രോഗ്രാമും ഐബിഎമ്മില്‍ തയ്യാറായി. ആര്‍തര്‍ എല്‍ സാമുവലാണ് ഐബിഎം 704ല്‍ പ്രവര്‍ത്തിക്കുന്ന ഗെയിം പ്രോഗ്രാം തയ്യാറാക്കിയത്.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0); font-weight: bold;font-size:130%;" &gt;ഫോര്‍ട്രാന്‍&lt;/span&gt;&lt;br /&gt;  ഐബിഎം 704 കംപ്യൂട്ടറിന് വേണ്ടിയാണ് ജോണ്‍ ബാക്കസും സംഘവും ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ലാംഗ്വേജായ ഫോര്‍ട്രാന്‍ വികസിപ്പിച്ചത്.  കംപ്യൂട്ടറുകള്‍ക്ക് ശാസ്ത്രഗവേഷണരംഗത്ത് പ്രചാരം നേടിക്കൊടുക്കാന്‍ 1957ല്‍ പുറത്തിറങ്ങിയ ഫോര്‍ട്രാന്‍ ഭാഷയ്ക്ക് കഴിഞ്ഞു. ഇംഗ്ളീഷ് ഭാഷയുടെയും ആള്‍ജിബ്രയുടെയും ഒരു സങ്കരമായിരുന്നു ഫോര്‍ട്രാന്‍. മെഷീന്‍ ലാംഗ്വേജുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഫോര്‍ട്രാന്‍ ഉപയോഗിക്കാന്‍ അത്ര പ്രയാസമുണ്ടായിരുന്നില്ല. കാരണം അന്ന് നിലവിലുണ്ടായിരുന്ന ഗണിതസംജ്ഞകള്‍ തന്നെയാണ് ഫോര്‍ട്രാനില്‍ കമാന്റുകളായി രൂപംപ്രാപിച്ചത്. 25,000 വരി മെഷീന്‍ ലാംഗ്വേജ് നിര്‍ദ്ദേശങ്ങളടങ്ങിയ കംപയിലറാണ് ഫോര്‍ട്രാന് ഉണ്ടായിരുന്നത്. ഇതെല്ലാം ഒരു മാഗ്നറ്റിക് ഡിസ്ക്കില്‍ പകര്‍ത്തി ഐബിഎം 704 ഉപയോക്താക്കള്‍ക്കെല്ലാം ആദ്യകാലത്ത് വിതരണം ചെയ്യുകയായിരുന്നു. ഫലപ്രദമായ ആദ്യത്തെ ഹൈ ലെവല്‍ ലാംഗ്വേജ് ആയി പരിഗണിക്കപ്പെടുന്ന എചഝടഝഅങ,  എചഝശന്‍വദ ടഝഅങറവദര്‍യസഷ എന്നതിന്റെ ചുരുക്കെഴുത്താണ്.&lt;br /&gt;  1957 ആകുമ്പോഴേക്കും ഐബിഎമ്മിന്റെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. തുടര്‍ന്ന് 1958ലാണ്  അമേരിക്കന്‍ വ്യോമസേനയ്ക്കു വേണ്ടി സെമി ഓട്ടോമാറ്റിക് ഗ്രൌണ്ട് എന്‍വയേണ്‍മെന്റ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചിച്ചത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;മെയിന്‍ ഫ്രെയിം &lt;/span&gt;&lt;br /&gt;  1959ലാണ് ഐബിഎമ്മിന്റെ 1401 എന്ന മെയിന്‍ ഫ്രെയിം കംപ്യൂട്ടര്‍ രംഗത്തെത്തുന്നത്. സ്റ്റോര്‍ഡ് പ്രോഗ്രാം, കോര്‍ മെമ്മറി തുടങ്ങിയവയ്ക്ക് പുറമെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണവും ഇതിനെ ജനപ്രിയമാക്കി. പതിനായിരത്തിലധികം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ ഈ കംപ്യൂട്ടററാണ് 60കളില്‍ ആഗോളവിപണിയില്‍ മുന്നിട്ടുനിന്നത്. അതിനു ശേഷം 1403 ശ്രേണിയില്‍ ഒരു ചെയിന്‍ പ്രിന്ററും ഐബിഎം പുറത്തിറക്കുകയുണ്ടായി. നല്ല വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ തക്കവിധത്തില്‍ രൂപകല്പന ചെയ്ത ഈ പ്രിന്റര്‍ ലേസര്‍ പ്രിന്റര്‍ രംഗത്തെത്തുന്നതു വരെ അജയ്യതയോടെ വിപണിയില്‍ വിലസി.    പുതിയ സാങ്കേതികവിദ്യകളുമായി ഭസ്ട്രെച്ച് കംപ്യൂട്ടിംഗ്' സംവിധാനം ആരംഭിക്കുന്നത് അറുപതികളിലാണ്. അക്കാലത്തെ ഏറ്റവും ശക്തിമത്തായ കംപ്യൂട്ടറുകളിലൊന്നായിരുന്നു അത്. ഇതേവര്‍ഷം ഐബിഎമ്മിലെ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷമായി വര്‍ദ്ധിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;ഡൈനാമിക് റാം&lt;/span&gt;&lt;br /&gt;  ബോബ് ഡെന്നാര്‍ഡ് എന്ന ഗവേഷകന്‍ ഭവണ്‍ - ട്രാന്‍സിസ്റ്റര്‍ മെമ്മറി' 1967ല്‍ കണ്ടുപിടിച്ചു. ഡൈനാമിക് റാന്‍ഡം ആക്സസ് മെമ്മറി എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ക്രമം പാലിക്കാതെ മെമ്മറിയില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഡാറ്റ വായിക്കാനും അതുപോലെ തന്നെ അതിലേക്ക് എഴുതാനും ഉള്ള കഴിവാണ് റാം എന്ന മെമ്മറിയെ കംപ്യൂട്ടറിന് പ്രിയങ്കരനാക്കിയത്.  ഒരു ചെറിയ ചിപ്പില്‍ തന്നെ ലക്ഷക്കണക്കിന് ഡാറ്റ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമായി ഇത് മാറിയതോടെ പ്രചാരത്തിന്റെ കാര്യത്തിലും മുന്നിലെത്തി. 1970 ആദ്യം തന്നെ വ്യാണിജ്യാടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തുകയും ചെയ്തു. ഡൈനാമിക് റാമിന്റെ കണ്ടുപിടുത്തത്തോടെ വലിപ്പം കുറഞ്ഞ് ശേഷി കൂടിയ കംപ്യൂട്ടറുകള്‍ വിപണിയിലെത്തി.  മിക്ക കംപ്യൂട്ടറുകളുടെയും അടിസ്ഥാന മെമ്മറി ഇതായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:worddocument&gt;   &lt;w:view&gt;Normal&lt;/w:View&gt;   &lt;w:zoom&gt;0&lt;/w:Zoom&gt;   &lt;w:punctuationkerning/&gt;   &lt;w:validateagainstschemas/&gt;   &lt;w:saveifxmlinvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:ignoremixedcontent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:alwaysshowplaceholdertext&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:compatibility&gt;    &lt;w:breakwrappedtables/&gt;    &lt;w:snaptogridincell/&gt;    &lt;w:wraptextwithpunct/&gt;    &lt;w:useasianbreakrules/&gt;    &lt;w:dontgrowautofit/&gt;   &lt;/w:Compatibility&gt;   &lt;w:browserlevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:latentstyles deflockedstate="false" latentstylecount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable  {mso-style-name:"Table Normal";  mso-tstyle-rowband-size:0;  mso-tstyle-colband-size:0;  mso-style-noshow:yes;  mso-style-parent:"";  mso-padding-alt:0in 5.4pt 0in 5.4pt;  mso-para-margin:0in;  mso-para-margin-bottom:.0001pt;  mso-pagination:widow-orphan;  font-size:10.0pt;  font-family:"Times New Roman";  mso-ansi-language:#0400;  mso-fareast-language:#0400;  mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;&lt;span style="font-family:&amp;quot;Times New Roman&amp;quot;; mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi- mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language: HIfont-family:Mangal;font-size:10.0pt;color:black;"   &gt;SABRE&lt;/span&gt;&lt;br /&gt;  വ്യോമഗതാഗത രംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് അമേരിക്കയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൊണ്ടുവന്നത് ഐബിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. ഞഫശയഅന്‍ര്‍സശദര്‍യന ആന്റയഷഫററഝഫവദര്‍ഫപ&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:worddocument&gt;   &lt;w:view&gt;Normal&lt;/w:View&gt;   &lt;w:zoom&gt;0&lt;/w:Zoom&gt;   &lt;w:punctuationkerning/&gt;   &lt;w:validateagainstschemas/&gt;   &lt;w:saveifxmlinvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:ignoremixedcontent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:alwaysshowplaceholdertext&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:compatibility&gt;    &lt;w:breakwrappedtables/&gt;    &lt;w:snaptogridincell/&gt;    &lt;w:wraptextwithpunct/&gt;    &lt;w:useasianbreakrules/&gt;    &lt;w:dontgrowautofit/&gt;   &lt;/w:Compatibility&gt;   &lt;w:browserlevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:latentstyles deflockedstate="false" latentstylecount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable  {mso-style-name:"Table Normal";  mso-tstyle-rowband-size:0;  mso-tstyle-colband-size:0;  mso-style-noshow:yes;  mso-style-parent:"";  mso-padding-alt:0in 5.4pt 0in 5.4pt;  mso-para-margin:0in;  mso-para-margin-bottom:.0001pt;  mso-pagination:widow-orphan;  font-size:10.0pt;  font-family:"Times New Roman";  mso-ansi-language:#0400;  mso-fareast-language:#0400;  mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;&lt;span style="font-family:&amp;quot;Times New Roman&amp;quot;; mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi- mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:HIfont-family:Mangal;font-size:10.0pt;"  &gt; &lt;span style=" font-weight: bold;color:black;" &gt;Semi-Automatic Business-Related Environment&lt;/span&gt;&lt;/span&gt;&lt;span style="  font-weight: bold;font-family:ML-Revathi;font-size:10pt;"  &gt; (&lt;/span&gt;&lt;span style="font-family:&amp;quot;Times New Roman&amp;quot;; mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi- mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language: HIfont-family:Mangal;font-size:10.0pt;color:black;"   &gt;&lt;span style="font-weight: bold;"&gt;SABRE)&lt;/span&gt; &lt;/span&gt; എന്നായിരുന്നു അതിന്റെ പേര്. റിയല്‍ ടൈമില്‍ ടെലിഫോണ്‍ വഴി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ഈ റിസര്‍വ്വേഷന്‍ സമ്പ്രദായം വ്യോമഗതാഗതത്തിലെ പ്രയാസങ്ങളെ ഏറെ ലഘൂകരിച്ചു. ഇതേവിദ്യ തന്നെയാണ് പിന്നീട് എടിഎം മെഷീനുകളും മറ്റും ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ റെയില്‍വെ മേഖലയില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിലും ഈ കമ്പനി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;ആദ്യത്തെ ഹാര്‍ഡ് ഡിസ്ക്ക്&lt;/span&gt;&lt;br /&gt;  ഭാരം ഒരു ടണ്ണിനടുത്ത്. രണ്ടടി വ്യാസമുള്ള 50 ഡിസ്ക്കുകള്‍. ഭ്രമണവേഗത മിനുട്ടില്‍ 1200 തവണ.  300 ക്യുബിക് അടി വിസ്തീര്‍ണ്ണം. ഉള്‍ക്കൊള്ളാവുന്ന വിവരസംഭരണ ശേഷി അഞ്ച് ലക്ഷം ക്യാരക്ടറുകള്‍. ഇത്രയും വിശേഷണങ്ങള്‍ ആദ്യത്തെ മാഗ്നറ്റിക്ക് ഹാര്‍ഡ് ഡിസ്ക്ക് ഡ്രൈവിനുള്ളത്. മിനുട്ടുകളും മണിക്കൂറുകളുമെടുത്ത് മാഗ്നറ്റിക് ടേപ്പില്‍ നിന്നും പഞ്ച് കാര്‍ഡുകളുടെ കൂട്ടത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്ന ആദ്യകാല കംപ്യൂട്ടറുകളുടെ സ്ഥാനത്ത് ഇന്ന് സെക്കന്റുകളുടെ നിമിഷാര്‍ദ്ധത്തില്‍  ഉദ്ദേശിക്കുന്ന ഡാറ്റ കണ്ടുപിടിക്കാന്‍ കഴിവുള്ളവയാണ്. ന്യൂയോര്‍ക്കിലെ എന്‍ഡിക്കോട്ട് ലബോറട്ടറിയില്‍ എന്‍ജിനീയറായ റെയ്നോള്‍ഡ് ബി ജോണ്‍സണും സംഘവും നടത്തിയ അക്ഷീണ പ്രയത്നമാണ് 1955ല്‍ ഹാര്‍ഡ് ഡിസ്ക്ക് എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിച്ചത്. ആവശ്യമുള്ള ഫയല്‍ ഒരു സെക്കന്‍ഡിനകം തന്നെ തപ്പിയെടുത്തു തരാനുള്ള കഴിവുള്ള ഈ ഉപകരണം - ഭറാന്‍ഡം ആക്സസ് മെത്തേഡ് ഓഫ് അക്കൌണ്ടിംഗ് ആന്‍ഡ് കണ്‍ട്രോള്‍' (ഝഅഘഅഇ) എന്ന പേരിലാണ് അറിയപ്പെട്ടത്. 1956ല്‍ ഐബിഎം അവതരിപ്പിച്ച ഝഅഘഅഇ 350 ആണ് ആദ്യമായി വിപണിയിലിറങ്ങിയ മാഗ്നറ്റിക് ഡിസ്ക്ക് ഡ്രൈവ്. ഐബിഎമ്മിന്റെ 64,000 പഞ്ച്കാര്‍ഡുകളിലടങ്ങുന്ന അഞ്ച് മെഗാബിറ്റ് വിവരങ്ങള്‍ റാമാക്കിലെ 50 ഡിസ്ക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു മിനുട്ടില്‍ 126 പഞ്ച് കാര്‍ഡുകള്‍ വായിച്ച് കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ ഈ മെഷീനിന് സാധിക്കുമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 1958ല്‍ ഇതിന്റെ സംഭരണശേഷി 20 മെഗാബൈറ്റ്സ് ആയി ഉയര്‍ത്തി. വാക്വം ട്യൂബുകള്‍ ഉപയോഗപ്പെടുത്തി ഐബിഎം നിര്‍മ്മിച്ച അവസാനകാല മെഷീനുകളായിരുന്നു ഇവ. 1961ല്‍ ഉല്പാദനം നിര്‍ത്തുന്നതിന് മുമ്പ് വരെ ആയിരം റാമാക് മെഷീനുകള്‍ ഐബിഎം വിപണിയിലെത്തിച്ചിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;ടൈപ്പ്റൈറ്റര്‍ വിപ്ളവം&lt;/span&gt;&lt;br /&gt;  ടൈപ്പ്റൈറ്ററുകളുടെ മേഖലയില്‍ വിപ്ളവം സൃഷ്ടിച്ചുകൊണ്ടാണ്  ഐബിഎമ്മിന്റെ സെലക്ട്രിക് ടൈപ്പ്റൈറ്ററുകള്‍ കടന്നുവന്നത്. 1961ല്‍ വിപണിയിലെത്തിയ ഈ മെഷീന്‍ വേഗതയിലും കൈയടക്കത്തിലും മികവുകാട്ടാന്‍ ഉപയോക്താക്കളെ സഹായിച്ചു. രൂപകല്പനയിലെ മികവ് ടൈപ്പ്റൈറ്ററിന്റെ വലുപ്പവും നന്നെ കുറച്ചിരുന്നു. ടൈപ്പ്ഹെഡിന്റെ ഗോള്‍ഫ്ബാള്‍ ആകൃതിയിടൈപ്പിംഗ് സുഗമമാക്കാന്‍ ഏറെ സഹായിച്ചു. 25 വര്‍ഷത്തിലേറെക്കാലം ടൈപ്പ് റൈറ്റിംഗ് വിപണി കയ്യടക്കാന്‍ ഐബിഎമ്മിനെ സഹായിച്ചതും സെലക്ട്രിക് ടൈപ്പ് റൈറ്ററായിരുന്നു.&lt;br /&gt;  പിന്നീട് 1964ല്‍ മാഗ്നറ്റിക് ടേപ്പ് സെലക്ട്രിക് ടൈപ്പ് റൈറ്ററും രംഗത്തെത്തി. അതോടെ ഇപ്പോള്‍ പവര്‍ ഡ്രൈവിംഗ് എന്നു പറയുന്നതുപോലെ ഭപവര്‍ ടൈപ്പിംഗ്' സംവിധാനവുമായി. മാത്രമല്ല ടൈപ്പ് ചെയ്യുന്നത് ഓര്‍മ്മയില്‍ ശേഖരിച്ച് തിരുത്തി വീണ്ടും ഇലക്ട്രോണിക് രീതിയില്‍ ടൈപ്പ് ചെയ്യാമെന്ന് വന്നതോടെ ഓഫീസുകളിലെ കാര്യക്ഷമത കൂടി. അതോടൊപ്പം ടൈപ്പ്  ചെയ്യുമ്പോള്‍ തെറ്റിപ്പോകുമെന്ന ഭയമില്ലാതെ ജോലി ചെയ്യാനുമായി. തുടര്‍ന്നിട്ടങ്ങോട്ട് രണ്ട് ദശാബ്ദം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍  ഐബി എമ്മിന്റെ എട്ട് മില്യണ്‍ സെലക്ട്രിക് ടൈപ്പ്റൈറ്ററുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്; അതിന്റെ അളവ് കുറഞ്ഞുവരികയാണെങ്കില്‍ പോലും. ലോക വ്യാപകമായി ടൈപ്പ്റൈറ്റര്‍ നിര്‍മ്മാണ കമ്പനികള്‍ പൂട്ടിക്കെട്ടിയപ്പോഴും  കിടയറ്റ രൂപകല്പനയും മികച്ച ഔട്ട്പുട്ടും കണക്കിലെടുത്ത് സെലക്ട്രിക് ടൈപ്പ്റൈറ്ററിനോടുള്ള അഭിനിവേശം കൂടി വരുന്നതേയുള്ളൂ.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;&lt;br /&gt;ശൂന്യാകാശത്തിലും&lt;/span&gt;&lt;br /&gt;  1963ല്‍ ബുധന്‍ ഗ്രഹത്തിന്റെ പര്യവേഷണവുമായി ബന്ധപ്പെട്ട് നാസ തയ്യാറാക്കിയ പദ്ധതിയില്‍   ബഹിരാകാശപേടകത്തിനെ   ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയത് ഐബിഎമ്മായിരുന്നു.  തുടര്‍ന്ന് ശൂന്യാകാശ പരീക്ഷണങ്ങളില്‍ വളരെ സജീവമായി പങ്കെടുത്ത ഐബിഎം മനുഷ്യനെ ചന്ദ്രനില്‍ കൊണ്ടെത്തിക്കുന്ന സംഭവം വരെ കാര്യങ്ങളെത്തിച്ചു. 1976ല്‍ യു എസ് സ്പേസ്ഷട്ടിലില്‍ ഉപയോഗിക്കാനായി ഐബി എം പ്രത്യേകം ഹാര്‍ഡ്വെയറുകളും കംപ്യൂട്ടറും നിര്‍മ്മിക്കുകയുണ്ടായി. 1967 ആവുമ്പോഴേക്കും രണ്ട് ലക്ഷം തൊഴിലാളികളും  അഞ്ച് ബില്യണ്‍ വരുമാനവും എന്ന നിലയിലേക്ക് ഐബി എം വളര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;360  മെയിന്‍ഫ്രെയിം&lt;/span&gt;&lt;br /&gt;  ഐബിഎമ്മിന്റെ പ്രശസ്തമായ 360 ശ്രേണിയില്‍പെട്ട മെയിന്‍ഫ്രെയിം കംപ്യൂട്ടറുകള്‍ പുറത്തിറങ്ങിയത് 1964 ഏപ്രില്‍ ഏഴിനാണ്. ഇതിന്റെ മുഖ്യ ശില്പി ജീന്‍ ആംഡെല്‍ ആയിരുന്നു. നേരത്തെ 1955ല്‍ പുറത്തിറക്കിയ ഭസ്ട്രെച്ച്' കംപ്യൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഐബിഎം 360 മെയിന്‍ഫ്രെയിം ശ്രേണി നിര്‍മ്മിച്ചത്. വിപണിയിലെത്തി രണ്ടു മാസമായപ്പോഴേക്കും രണ്ടായിരം  കംപ്യൂട്ടറുകള്‍ക്കാണ് ആവശ്യക്കാരുണ്ടായത്. തുടക്കാര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരുന്ന ഐബിഎം 360 മെയിന്‍ഫ്രെയിം കംപ്യൂട്ടറില്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ചിരട്ടി വരെ വരുമാന വര്‍ദ്ധനയാണ് ഈ കംപ്യൂട്ടര്‍ ഐബിഎമ്മിന് നേടിക്കൊടുത്തത്. 1978 വരെ വിപണിയില്‍ മുന്നിട്ടു നിന്ന ഈ  മോഡല്‍ കംപ്യൂട്ടറിലൂടെ ഐബിഎം മികച്ച ലാഭം കൊയ്തു.&lt;br /&gt;  360 കംപ്യൂട്ടറിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം പൂര്‍ണ്ണതോതില്‍ കമ്പനിയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. ഇതിനു വേണ്ടി മാത്രം  അന്ന് 5 ബില്യണ്‍ ഡോളര്‍ ചെലവാക്കുകയുമുണ്ടായി. ഇന്നാണെങ്കില്‍ ഈ ചെലവ് 30 ബില്യണ്‍ കവിഞ്ഞേനെ. ഒരു പ്രത്യേക പ്രോജക്ടിനു വേണ്ടി ഐബി എം ഏറ്റവും കൂടുതല്‍ ചെലവാക്കിയത് ഈ പദ്ധതിയ്ക്കു വേണ്ടിയായിരുന്നു. അതിനിടെ 1964ല്‍ കമ്പനിയുടെ  ആസ്ഥാനം  ആര്‍മോങിലേക്ക് മാറ്റി. 360 മെയിന്‍ഫ്രെയിമിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 1970ല്‍ 370 അവതരിപ്പിച്ചു. മുന്‍ഗാമിയുടെ രൂപകല്പനയും സാങ്കേതികവിദ്യകളും അതേപടി നിലനിര്‍ത്തിയിരുന്നവെങ്കിലും അതിനേക്കാള്‍ മികച്ച വേഗതയില്‍ പ്രവര്‍ത്തിച്ചിരുന്ന 370 ആളുകളുടെ മനസ്സില്‍ കുടിയേറി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;മാഗ്നറ്റിക് സ്ട്രിപ്പ് &lt;/span&gt;&lt;br /&gt;  മാഗ്നറ്റിക് സ്ട്രിപ്പ് സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിച്ചത് 1969ലാണ്. ഫോറസ്റ്റ് പാരി എന്ന ഐബിഎം എന്‍ജിനീയര്‍ക്ക് ഒരു പ്രശ്നം; സി. ഐ എയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന പ്ളാസ്റ്റിക് ഐഡന്റിറ്റി കാര്‍ഡില്‍ ഒരു മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്തി വിവരങ്ങളെല്ലാം അതില്‍ ഉള്‍ക്കൊള്ളിക്കണം. പക്ഷേ, പ്ളാസ്റ്റിക് കാര്‍ഡില്‍ മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. ഒരു ദിവസം ഇസ്തിരിയിടുന്നതിനിടയില്‍ അയാളുടെ ഭാര്യയാണ് ഇതിനുള്ള ഉപായം പറഞ്ഞുകൊടുത്തത്. മാഗ്നറ്റിക് സ്ട്രിപ്പ് പ്ളാസ്റ്റിക് ഷീറ്റിന് മുകളില്‍ വച്ച് ഇസ്തിരിയിടുക. അതോടെ മാഗ്നറ്റിക് സ്ട്രിപ്പ് അതില്‍ പതിയും. ബാങ്കിംഗ് മേഖലയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയ എടിഎം കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലുമൊക്ക ഈ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1969ലാണ് സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനം ഐബി എം രൂപപ്പെടുത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;ഫ്േളാപ്പി&lt;/span&gt;&lt;br /&gt;  ഐബിഎമ്മിന്റെ മെയിന്‍ ഫ്രെയിം സിസ്റ്റത്തില്‍ മൈക്രോ കോഡുകള്‍ ലോഡു ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഒരു സംവിധാനം രൂപപ്പെടുത്താന്‍ നിര്‍ദ്ദേശം വന്നതാണ് 1971ല്‍ ഫ്േളാപ്പി ഡിസ്ക്കിന്റെ കണ്ടുപിടുത്തത്തിന് ഇടയാക്കിയത്. സെമികണ്ടക്ടര്‍ മെമ്മറി ഉപയോഗപ്പെടുത്തിയിരുന്ന ഐബിഎമ്മിന്റെ ആദ്യകാല മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ -  സിസ്റ്റം 370, പവര്‍ നിലച്ചാല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനാവശ്യമായ മൈക്രോകോഡുകള്‍ വീണ്ടും ലോഡ് ചെയ്യേണ്ടിയിരുന്നു. മുമ്പ് മാഗ്നറ്റിക് മെമ്മറി ഉപയോഗിച്ചിരുന്ന സിസ്റ്റം-360 മെഷീനുകളില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. പവര്‍ നിലച്ചാലും മാഗ്നറ്റിക് മെമ്മറിയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടില്ലെന്ന വസ്തുതയാണ് ഇത്തരം മെഷീനുകളില്‍ ഈയൊരു സാധ്യത ഇല്ലാതാക്കിയത്. ഈ സിസ്റ്റവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ടേപ്പ് ഡ്രൈവുകളില്‍ സൂക്ഷിച്ചിരുന്ന മൈക്രോ കോഡുകള്‍ വീണ്ടും ലോഡ് ചെയ്യാന്‍ ഒരുപാട് സമയം വേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്ന ഓരോ ഘട്ടത്തിലുമുണ്ടായത്. ചെലവു കൂടിയതും ഡാറ്റകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയമെടുത്തിരുന്നതുമായ ടേപ്പ് ഡ്രൈവിനു പകരം മറ്റൊരു സംവിധാനത്തെക്കുറിച്ച് ഐബിഎം ആലോചിച്ചത് ഈ സമയത്തായിരുന്നു. ഈ സമയ നഷ്ടമായിരിക്കാം യഥാര്‍ത്ഥത്തില്‍ ടേപ്പ് ഡ്രൈവിന് പകരക്കാരനായെത്തിയ ഫ്ളോപ്പിയുടെ ജനനത്തിന് ഹേതുവായത്.&lt;br /&gt;   ഡേവിഡ് നോബിളിന്റെ സഹായത്തോടെ അലന്‍ എഫ് ഷുഗാര്‍ട്ടും സംഘവും ടേപ്പ് ഡ്രൈവിന് പകരം എട്ട് ഇഞ്ച് വലുപ്പം വരുന്നതും 80 കിലോ ബൈറ്റ്സ് മാത്രം ശേഖരണ ശേഷിയുമുണ്ടായിരുന്ന റീഡ് ഓണ്‍ലി ഡിസ്ക്കിന് രൂപം നല്‍കി. - മെമ്മറി ഡിസ്ക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതിന് ആദ്യകാലത്ത് പുറംചട്ടയൊന്നുമില്ലായിരുന്നു. പൊടിപടലവും ചെളിയും ഈ ഡിസ്ക്കിനെ ഉപയോഗശൂന്യമാക്കുന്ന ഒരവസ്ഥ വന്നു. അങ്ങനെയാണ് ഡിസ്ക്കിനെ പൊതിഞ്ഞ് ചട്ടക്കൂടുണ്ടായത്. കറുത്ത പ്ളാസ്റ്റിക്ക് ആവരണവും അതിനുള്ളില്‍ പതിച്ച  പ്രത്യേകതരം തുണിയുടെ സംരക്ഷണവും കൂടിയായപ്പോള്‍ ഡിസ്ക്ക് കുറേയേറെ സുരക്ഷിതമായി. പിന്നീട്, ഘയഷഷസള്‍  എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട ഈ പുതിയ ഡിസ്ക്ക് ഐബിഎം മെയിന്‍ഫ്രെയിമിന്റെ അവിഭാജ്യ ഘടകമായി മാറി.&lt;br /&gt;   1973ല്‍ ഐബിഎം പുതിയ സ്റ്റോറേജ് സങ്കേതം വികസിപ്പിച്ചു. വിഞ്ചെസ്റ്റര്‍ എന്ന കോഡ് നാമത്തിലാണ് പദ്ധതി അറിയപ്പെട്ടത്. ഈ ഡിസ്ക്കുകള്‍ക്ക് ഇങ്ങനെയൊരു പേരുവരാനുണ്ടായ കാരണം വിചിത്രമാണ്. രണ്ട് സ്പിന്‍ഡിലുകളുള്ള ഹാര്‍ഡ് ഡിസ്ക്കിന്റെ കപ്പാസിറ്റി ഓരോന്നിനും 30 മെഗാബൈറ്റ്സ് വീതമായിരുന്നു. ഇത് 30-30 എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം തന്നെ 30-30 എന്ന പേരില്‍ വിഞ്ചെസ്റ്റര്‍ കമ്പനി പുറത്തിറക്കിയ ഒരു റൈഫിളും നിലവിലുണ്ടായിരുന്നു. പിന്നീട് ഈ പേര് ഹാര്‍ഡ്ഡിസ്ക്കിനും വീണു - വിഞ്ചെസ്റ്റര്‍ ഡിസ്ക്ക്.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:130%;" &gt;&lt;span style="font-weight: bold;"&gt;റിസ്ക്&lt;/span&gt;&lt;/span&gt;&lt;br /&gt;  1970 കാലഘട്ടങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കംപ്യൂട്ടറിന് കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. അധികമായി നല്‍കുന്ന ഓരോ നിര്‍ദ്ദേശങ്ങളും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു കംപ്യൂട്ടറില്‍ പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന്റെ ശേഷി  അതില്‍ ഉപയോഗിച്ചിരിക്കുന്ന കംപയിലറിന്റെയും ഇന്‍സ്ട്രക്ഷന്‍ സെറ്റിന്റെയും ശേഷിയോട്  ബന്ധപ്പെട്ടു കിടക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കുറച്ച് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി കൂടുതല്‍ മെച്ചത്തോടെ പ്രവര്‍ത്തിക്കുന്ന പ്രോസസറിന് വേണ്ടിയുള്ള ജോണ്‍ കോക്കിന്റെ ആലോചന നീളുന്നത്. തുടര്‍ന്നാണ് ‘റിസ്ക്' - റെഡ്യൂസ്ഡ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കംപ്യൂട്ടിംഗ് എന്ന സാങ്കേതികവിദ്യ ഉടലെടുക്കുന്നത്.&lt;br /&gt;  1974ല്‍ ഒരു ടെലികോം കംപ്യൂട്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലാണ് ‘റിസ്ക്' എന്ന ആശയം ഉടലെടുത്തത്. ഈ ടെലികോം പ്രോജക്ട് നിന്നുപോയെങ്കിലും 1985ല്‍ റിസ്ക് അധിഷ്ഠിത ഐബിഎം കംപ്യൂട്ടര്‍ പുറത്തിറങ്ങി. റിസ്ക് എന്ന ആശയം മള്‍ട്ടിപ്പിള്‍ ഇന്‍സ്ട്രക്ഷന്‍ സെറ്റില്‍ നിന്നും സിംഗിള്‍ സൈക്കിള്‍ സെറ്റിലേക്ക് കംപ്യൂട്ടര്‍ നിര്‍ദ്ദേശങ്ങളെക്കുറച്ചു കൊണ്ടുവന്നു. അതോടെ കംപ്യൂട്ടറിന്റെ കാര്യക്ഷമതയിലും കാര്യമായ പുരോഗതി കണ്ടുതുടങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ്&lt;/span&gt;&lt;br /&gt;  സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിസ്മയം വിരിയിച്ച  ബാര്‍കോഡുകള്‍ ഐബിഎം രൂപപ്പെടുത്തുന്നത് 1973ലാണ്. ജോര്‍ജ് ജെ ലോറര്‍ രൂപപ്പെടുത്തിയ യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ് അടുത്ത വര്‍ഷം തന്നെ വ്യാപകമായി ഉപയോഗത്തിലാവുകയും ചെയ്തു. ബാര്‍ കോഡുകള്‍ റീഡ് ചെയ്യാനായി ഹോളോഗ്രാഫിക് സ്കാനര്‍ സാങ്കേതികവിദ്യ 1979ല്‍ വികസിപ്പിച്ചെടുത്തു.&lt;br /&gt;  1975ല്‍ 50 പൌണ്ട് തൂക്കം വരുന്നതും ടൈപ്പ് റൈറ്ററിനേക്കാള്‍ അല്പം വലുപ്പം കൂടുതലുമുള്ള പോര്‍ട്ടബിള്‍ കംപ്യൂട്ടര്‍ ഐബിഎം 5100  വികസിപ്പിക്കുകയുണ്ടായി. 16 മുതല്‍ 64 കിലോബൈറ്റ്സ് വരെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഈ കംപ്യൂട്ടര്‍ 12 മോഡലുകളില്‍ ലഭ്യമായിരുന്നു. വില 8975 ഡോളര്‍ മുതല്‍ 20000 ഡോളര്‍ വരെ. 1977 ആവുമ്പോഴേക്കും മൂന്ന് ലക്ഷം ആളുകള്‍ ഐബിഎമ്മില്‍ ജോലി ചെയ്യാനുണ്ടായിരുന്നു. 1985ല്‍  വരുമാനം 50 ബില്യണ്‍ കടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;  1950കളുടെ ആദ്യവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ വ്യവസായരംഗത്ത്  ഐബിഎം വമ്പന്‍ മുതല്‍മുടക്ക് നടത്തിയിരുന്നു. 1960 ആയപ്പോഴേക്കും ലോകത്ത് ഉല്പാദിപ്പിച്ചിരുന്ന കംപ്യൂട്ടറുകളുടെ 70 ശതമാനവും ഐബിഎമ്മിന്റെ വകയായിരുന്നു. പിന്നീട് 1981ല്‍ ഐബിഎം അതിന്റെ ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടര്‍ പിസി നിര്‍മ്മിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ വിപണിയില്‍ മേധാവിത്തം ഉറപ്പിച്ചെങ്കിലും കടുത്ത മത്സരമുണ്ടായതോടെ മാര്‍ക്കറ്റിലെ പങ്കാളിത്തത്തിന് ഇടിവുതട്ടി. 1990ല്‍ നിരവധി തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ട അവസ്ഥയും ഐബിഎമ്മിനുണ്ടായി&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;പേഴ്സണല്‍ കംപ്യൂട്ടര്‍&lt;/span&gt;&lt;br /&gt;  1981 ആഗസ്റ്റ് 12. ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ഫിലിപ് ഡി എസ്ട്രിഡ്ജ് ഐബിഎമ്മിന്റെ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രഖ്യാപിച്ചു. ഐബിഎം 5150 പേരിലിറങ്ങിയ ഈ കംപ്യൂട്ടറിന് അന്നത്തെ വില 1,565 അമേരിക്കന്‍ ഡോളര്‍. അതിന് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഐബിഎമ്മിന്റെ ഒരു കംപ്യൂട്ടറിനുണ്ടായിരുന്ന വില ഒമ്പത് മില്യണ്‍ ഡോളറായിരുന്നു എന്ന് ഓര്‍ക്കണം. അത് സ്ഥാപിക്കാന്‍ 25 സെന്റ് സ്ഥലമെങ്കിലും വേണ്ടിയിരുന്നു, പ്രവര്‍ത്തിപ്പിക്കാന്‍ 60  ആളുകളും. ആ സ്ഥാനത്താണ് പുതിയ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടത്. വേഗതയുടെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്ന ഐബിഎം പിസി, കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. വീട്ടിലും സ്കൂളിലും ഓഫീസിലും ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ  ഈ കംപ്യൂട്ടര്‍ ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ സമീപനം പുലര്‍ത്തിയതിനാല്‍ വിപണിയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പോലും ഇത് നേടുകയുണ്ടായി.&lt;br /&gt;   ഐബിഎം പിസിയുടെ വന്‍ പ്രചാരത്തെതുടര്‍ന്ന് 1983ല്‍  പേഴ്സണല്‍ കംപ്യൂട്ടര്‍ എക്സ് ടി കൊണ്ടുവന്നു. ഐബിഎം പിസിയേക്കാള്‍ ഒമ്പത് മടങ്ങ് സ്റ്റോറേജ് കപ്പാസിറ്റിയുള്ളതും നെറ്റ്വര്‍ക്കിംഗ് സൌകര്യമുള്ളതുമായിരുന്നു ഈ കംപ്യൂട്ടര്‍. ബിസിനസ്സ്, നെറ്റ്വര്‍ക്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഈ കംപ്യൂട്ടറിന്റെ വിലയാകട്ടെ 4995 ഡോളറും.&lt;br /&gt;   ഐബിഎം പിസിക്കു ശേഷം ആറു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നാംതലമുറ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ ഐബിഎം അവതരിപ്പിച്ചു. ഐബിഎം പേഴ്സണല്‍ സിസ്റ്റം/2, എന്ന പി എസ് /2 കംപ്യൂട്ടറുകള്‍ വിവിധ മോഡലുകളില്‍ രംഗത്തെത്തി. 1695 മുതല്‍ 10,995 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ഈ കംപ്യൂട്ടര്‍ വിപണിയില്‍ ഹിറ്റാവുകയും ചെയ്തു. കൊണ്ടുനടക്കാവുന്ന തരത്തില്‍ മൊബൈല്‍ കംപ്യൂട്ടറുകള്‍ തിങ്ക്പാഡ് ശ്രേണിയില്‍ ഐബിഎം പുറത്തിറക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഐബിഎമ്മിന്റെ പിടിയില്‍ നിന്നകന്നു പോയി. അതോടെ 2005ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ ബിസിനസ്സ് ചൈനയിലെ ലെനോവൊ കമ്പനിയ്ക്ക് വിറ്റു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:130%;" &gt; &lt;span style="font-weight: bold;"&gt;അതിചാലകങ്ങള്‍&lt;/span&gt;&lt;/span&gt;&lt;br /&gt;   1986ല്‍ താരതമ്യേന ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന അതിചാലകങ്ങള്‍  ഐബിഎം ഗവേഷണശാലയില്‍ ജോര്‍ജ് ബെഡ്നോര്‍സും അലക്സ് മുള്ളറും കണ്ടുപിടിച്ചതുവഴി എംആര്‍ഐ സ്കാനിംഗ് ഉള്‍പ്പെടെയുള്ള പല സംവിധാനങ്ങളും ചുരുങ്ങിയ ചെലവിലും മെച്ചപ്പെട്ട അവസ്ഥയിലും ചെയ്യാമെന്നായി. ഐബിഎം സൂറിച്ച് റിസര്‍ച്ച് സെന്ററിലെ ഗ്രെഡ് ബിന്നിംഗും ഹെയ്ന്റിച്ച് റോഹ്ററും ചേര്‍ന്ന് രൂപപ്പെടുത്തിയ സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് നാനോ ടെക്നോളജി രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍  എടുത്തുപറയേണ്ടതാണ്. ഈ കണ്ടുപിടിത്തത്തിന് ഇവര്‍ക്ക് 1986ല്‍ ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.&lt;br /&gt;  1990ല്‍ കാലഘട്ടത്തില്‍ ഡോട്ട്കോം ബൂം സമയത്ത് ഇബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഡോട്ട്കോം സാധ്യതകളെ മുതലെടുക്കാനായി വെബ്സ്പിയര്‍ എന്ന അപ്ളിക്കേഷന്‍ സെര്‍വ്വര്‍ 1998ല്‍ പുറത്തിറക്കി. വിവിധ കംപ്യൂട്ടിംഗ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അപ്ളിക്കേഷനുകളെ തങ്ങളുടെ ബിസിനസ്സ് സങ്കേതങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഒരുമിപ്പിച്ച് വെബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതാണ് വെബ്സ്പിയര്‍.&lt;br /&gt;  1996ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ അടക്കം പ്രയോജനപ്പെടുത്തിയിരുന്ന ഡീപ്പ് തണ്ടര്‍ എന്ന കാലാവസ്ഥാ പ്രവചന സംവിധാനവും  ഇവരുടെ വകയായിരുന്നു. കംപ്യൂട്ടര്‍ മോഡലിംഗ് വഴി കൃത്യമായ പ്രവചനം സാധ്യമാക്കുന്നതു വഴി ഒരുപാട് മുന്‍കരുതലുകള്‍ എടുക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും ഈ സംവിധാനത്തിന് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ 2009ല്‍ അയര്‍ലന്‍ഡിലെ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സമുദ്ര മലിനീകരണവും അവയിലുണ്ടാകുന്ന മാറ്റത്തെയും കുറിച്ച് പഠിക്കാന്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള  വിരലടയാളങ്ങള്‍ പരിശോധിച്ച് കൃത്യമായ കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളും 1963 മുതല്‍ അമേരിക്കന്‍ പൊലീസിനെ നല്‍കി സഹായിക്കുന്നുണ്ട്.&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;&lt;br /&gt;സൂപ്പര്‍ കംപ്യൂട്ടര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;കാലാവസ്ഥാ പ്രവചനം, മിസൈലുകളുടെ നിയന്ത്രണം, ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം, രാസ-ജൈവ വസ്തുക്കളുടെ മോളിക്യുലര്‍ മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ അതിസങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തുന്നതിന് ഐബിഎം വികസിപ്പിച്ച സൂപ്പര്‍ കംപ്യൂട്ടറുകള്‍ പലതാണ്. ഓരോ ആറ് മാസം കൂടുമ്പോഴും തയ്യാറാക്കുന്ന മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ആദ്യത്തെ 500 സ്ഥാനങ്ങളില്‍ ഐബിഎം നിര്‍മ്മിച്ച നൂറെണ്ണമെങ്കിലും ഉള്‍പ്പെടും. 1997ല്‍ ലോക ചെസ് ചാമ്പ്യനെ ചെസ് കളിയില്‍ തോല്പിച്ച് ഡീപ്പ് ബ്ളൂ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ചരിത്രത്തിലിടം നേടിയതാണ്. പെറ്റാഫ്ളോപ്പ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ റോഡ് റണ്ണര്‍' നിര്‍മ്മിച്ചത് 2008ല്‍ ലോസ് അലാമോസ് നാഷണല്‍ ലാബിലായിരുന്നു.  വ്യത്യസ്തമായ പ്രോസസ്സര്‍ ആര്‍ക്കിടെക്ചറുകള്‍ സമന്വയിക്കുന്ന ഹൈബ്രിഡ് സങ്കേതത്തിലൂടെയാണ് ഈ സൂപ്പര്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്.    ഐബിഎം വിപണിയിലിറക്കിയ സൂപ്പര്‍ കംപ്യൂട്ടര്‍ ശ്രേണിയാണ് ബ്ളൂജീന്‍. ബരാക് ഒബാമയില്‍ നിന്ന് 2009ല്‍ ബ്ളൂജീന്‍ സൂപ്പര്‍ കംപ്യൂട്ടിംഗ് പദ്ധതിയ്ക്ക് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറിനായി കാത്തിരിക്കുകയാണ്.&lt;br /&gt;  2011 ഫെബ്രുവരിയില്‍ ഐബിഎം നിര്‍മ്മിച്ച വാട്സണ്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ടിവി ക്വിസ് മത്സരത്തില്‍ രണ്ട് മനുഷ്യരോടൊപ്പം ഏറ്റുമുട്ടിയിരുന്നു. 1964 മുതല്‍ യു എസ് ടിവിയില്‍ ആരംഭിച്ച ജിയോപാര്‍ഡി എന്ന ക്വിസ്മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെന്‍ ജെന്നിംങ്സും ബ്രാഡ് റട്ടറുമാണ് കംപ്യൂട്ടറിനോട് ഏറ്റുമുട്ടിയത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:130%;" &gt;&lt;br /&gt;ഐബിഎമ്മും ഇന്ത്യയും&lt;/span&gt;&lt;br /&gt;  ബിഗ് ബ്ളൂ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഐബിഎമ്മിന്റെ ബ്രാന്‍ഡ് വാല്യു കഴിഞ്ഞ വര്‍ഷം 64.7 ബില്യണ്‍ ഡോളറായിരുന്നു. ഐബിഎമ്മിന്റെ സേവനമേഖലകള്‍ വളരെ വലുതാണ്. സേവനമേഖലയിലൂടെയാണ് ഐബിഎം പണം വാരിക്കൂട്ടിയത്. സയന്‍സ്, എന്‍ജിനീയറിംഗ്, ഹെല്‍ത്ത് കെയര്‍, മാനേജ്മെന്റ്,  ട്രാന്‍സ്പോര്‍ട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ.&lt;br /&gt;  ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ മാത്രം 700ഓളം സ്ഥാപനങ്ങളാണ് ഐബിഎമ്മിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് ഐബിഎം പുതിയ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടെലികോം രംഗത്താണ് ഐബിഎം കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐഡിയ സെല്ളുലാറുമായി കമ്പനി ദീര്‍ഘമായ ഒരു സേവന പാക്കേജിലാണ് ഇപ്േപാള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എന്റര്‍പ്രൈസസ് ഡാറ്റാ വെയര്‍ഹൌസിംഗ്, ക്ളൌഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും ഇന്ത്യയില്‍ ശ്രദ്ധിക്കുന്നുണ്ട്. ഐ.ടി സേവനദാതാക്കാളില്‍ മുന്‍പന്തിയിലാണ് ഐബിഎം. 70 ശതമാനം വരുമാനവും സേവനമേഖലയിലൂടെ  ഐബിഎം നേടുന്നത്. ബാക്കി ഹാര്‍ഡ്വെയര്‍ മേഖല വഴിയും.&lt;br /&gt;  ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു വരുന്ന ഐ.ടി രംഗത്ത് ചുവടുറപ്പിക്കുകയെന്ന ലകഷ്യത്തിലേയ്ക്ക് ഒരു പടികൂടെ അടുക്കുകയാണ് ഐബിഎം. കേരളാ ഐടി അലയന്‍സും ഐബിഎമ്മും ചേര്‍ന്നുള്ള സംയുകത സംരംഭത്തിലൂടെ കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളെ വിശിഷ്ട പരിശീലന കേന്ദ്രങ്ങളായി അംഗീകരിക്കുവാന്‍ ശ്രമം തുടങ്ങി.&lt;br /&gt;  ശതാബ്ദിയോടനുബന്ധിച്ച് ഐബിഎം ചെയര്‍മാന്‍ സാം പാല്‍മിസാനോ ഇന്ത്യയിലെത്തിയിരുന്നു. എല്ലാ ജീവനക്കാര്‍ക്കും പിറന്നാള്‍ സമ്മാനമായി ആയിരം ഡോളറിന്റെ ഓഹരികള്‍ നല്‍കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഐബിഎമ്മില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്.&lt;br /&gt;&lt;br /&gt;&lt;br /&gt;ടി. വി. സിജു,&lt;br /&gt;കേരള കൌമുദി,&lt;br /&gt;കണ്ണൂര്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-1623362229374000378?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/1623362229374000378/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=1623362229374000378' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1623362229374000378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1623362229374000378'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2011/06/2011-16.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-UAkt6r-AVzo/TfmHGyAF4uI/AAAAAAAAASA/llV-_l3rYLU/s72-c/images.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-1020203360155918302</id><published>2011-04-09T09:50:00.000+05:30</published><updated>2011-04-09T09:52:15.570+05:30</updated><title type='text'></title><content type='html'>&lt;ul&gt;&lt;li&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;നമ്പര്‍ പോര്‍ട്ടബിലിറ്റി:&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;span style="color: rgb(255, 0, 0);"&gt;സ്വകാര്യ മൊബൈല്‍ കമ്പനികള്‍ &lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;ഉപഭോക്താക്കളെ കളിപ്പിക്കുന്നു&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt; പോര്‍ട്ടബിലിറ്റി സംവിധാനം രാജ്യവ്യാപകമാക്കിയെങ്കിലും ഈ സൌകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോര്‍ട്ടിംഗ് കോഡ് നല്‍കാതെ സ്വകാര്യ കമ്പനികള്‍ തടസ്സം നില്ക്കുകയാണെന്ന് വ്യാപകമായ പരാതി.&lt;br /&gt;    ഫോണ്‍നമ്പര്‍ മാറാതെതന്നെ സേവനദാതാവിനെ മാറ്റാനാവുന്ന മൊബൈല്‍നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും ഉപഭോക്താവിനെ തങ്ങളുടെ നെറ്റ്വര്‍ക്കില്‍നിന്ന് ഊരിപ്പോരാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയാണ് സ്വകാര്യകമ്പനികള്‍. സേവനദാതാവിനെ മാറ്റുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ പാലിച്ച് മെസേജ് അയയ്ക്കുന്ന ആള്‍ക്കുപോലും പോര്‍ട്ടിംഗ് കോഡ് നല്‍കാതെ  കബളിപ്പിക്കുകയാണ്.&lt;br /&gt;    അഞ്ചും പത്തും തവണ മെസേജ് അയച്ചാല്‍പോലും പുതിയ കമ്പനിയില്‍ നല്‍കാനുള്ള പോര്‍ട്ടിംഗ് കോഡ് കിട്ടുന്നില്ലെന്നാണ് പരാതി. ഓരോ എസ്.എം.എസിനും ഒരു രൂപ ഈടാക്കുന്നുണ്ടെങ്കിലും മെസേജ് അയയ്ക്കാന്‍ സാധിച്ചില്ലെന്നോ അയച്ച ഫോര്‍മാറ്റ് കൃത്യമല്ലെന്നോ കാണിച്ച് സന്ദേശം നിരാകരിക്കുകയാണ്. അയയ്ക്കുന്ന രീതി കൃത്യമായിരുന്നിട്ടും പലര്‍ക്കും കാശ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. സ്വകാര്യ കമ്പനികളുടെ മന:പൂര്‍വ്വമുള്ള  ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ഉപഭോക്താക്കളുടെ പരാതി.&lt;br /&gt;    കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ഹരിയാനയില്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഇതുവരെ 20 ലക്ഷത്തോളം ഉപഭോക്താക്കള്‍ സേവനദാതാവിനെ മാറ്റിക്കഴിഞ്ഞെങ്കിലും കൂടുതല്‍ ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സ്വകാര്യ കമ്പനികള്‍ കോഡ് നല്‍കാതെ വഴിമാറി നടക്കുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പരാതിയുണ്ടാ വുകയാണെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് അത് നല്‍കുകയാണ് അഭികാമ്യം.&lt;/li&gt;&lt;li&gt;&lt;br /&gt;&lt;/li&gt;&lt;li&gt;http://www.trai.gov.in/&lt;br /&gt;&lt;br /&gt;സേവനദാതാവിനെ മാറ്റാന്‍&lt;br /&gt;    സേവനദാതാവിനെ മാറ്റാന്‍ സ്വന്തം മൊബൈലില്‍ PORT എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ്  ഇട്ട ശേഷം  മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കുകയാണ് വേണ്ടത്. അപ്പോള്‍ത്തന്നെ എട്ടക്കങ്ങള്‍ അടങ്ങിയ ഒരു നമ്പര്‍ തിരികെ ലഭിക്കും. 'യുണീക്ക് പോര്‍ട്ടിംഗ് കോഡ്' എന്നറിയപ്പെടുന്ന ഈ നമ്പര്‍ പോര്‍ട്ടിംഗ്് ഫോമില്‍ രേഖപ്പെടുത്തി മൊബൈല്‍ കണക്ഷനുള്ള അപേക്ഷ സഹിതം തൊട്ടടുത്തുള്ള കസ്റമര്‍ സര്‍വീസ് സെന്‍ററിലോ ഏജന്‍സിയിലോ നല്‍കണം.&lt;br /&gt;&lt;/li&gt;&lt;/ul&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-1020203360155918302?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/1020203360155918302/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=1020203360155918302' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1020203360155918302'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1020203360155918302'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2011/04/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-4083650433638209161</id><published>2011-02-07T15:53:00.002+05:30</published><updated>2011-02-07T15:57:21.732+05:30</updated><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(51, 51, 255);font-size:180%;" &gt;ലക്ഷാധിപതിയാവൂ;&lt;br /&gt;മുടക്കേണ്ടത് 800 രൂപ മാത്രം&lt;/span&gt;&lt;br /&gt;&lt;br /&gt;   800 രൂപ നല്‍കൂ... ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ ചേരൂ... പിന്നെ  ആയിരങ്ങള്‍ സമ്പാദിക്കൂ...&lt;br /&gt;   കേരളത്തില്‍ നടത്തുന്ന 'ഓണ്‍ലൈന്‍ ജോബ് എക്സ്പേര്‍ട്ട് കോഴ്സി'ന്റെ മേന്മയാണിത്. വെറും ഒരു മണിക്കൂര്‍ കോഴ്സ് കഴിഞ്ഞാല്‍ ലക്ഷാധിപതിയാകാനുള്ള തുടക്കം. കോഴ്സ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ വരുമാനം ഉറപ്പ്!   എറണാകുളത്തെ ഒരു സ്ഥാപനം നല്‍കുന്ന വാഗ്ദാനമാണിത്. പ്രമുഖ പത്രങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഈ ആളുകളെ ചേര്‍ക്കുന്നത്.&lt;br /&gt;    എറണാകുളത്തെ സ്ഥാപനത്തില്‍ ചെന്ന് നേരിട്ട് കോഴ്സ് ചെയ്യാം. സാധ്യമല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയും പരിശീലനം നല്‍കും. പക്ഷേ, നൂറുരൂപ അധികം നല്‍കണമെന്ന് മാത്രം.&lt;br /&gt;   ജോലിയുടെ സ്വഭാവം ഇങ്ങനെ: കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു വെബ്സൈറ്റ് അഡ്രസ്സ് തരും. ഇതില്‍ നല്‍കിയിരിക്കുന്ന ചോ&lt;span&gt;ദ്യങ്ങള്‍ക്ക്&lt;/span&gt; ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി ഉത്തരം കണ്ടെത്തുക. അത് വെബ്സൈറ്റില്‍ പേസ്റ്റ് ചെയ്യുക; കാര്യങ്ങള്‍ കഴിഞ്ഞു. ഉത്തരം കണ്ടെത്തുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുന്നതോടെ പ്രതിഫലം പതിനായിരങ്ങളാവും. ഈ ജോലി ചെയ്യാന്‍ നാട്ടില്‍ തന്നെ ഉണ്ടായിരിക്കണമെന്നില്ല. ലോകത്തിന്റെ ഏതൊരു കോണിലിരുന്നും ഈ ജോലിയില്‍ ഏര്‍പ്പെടാം. നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് സമ്പാദ്യം പോസ്റ്റല്‍ വഴി എത്തിക്കൊണ്ടിരിക്കും. ഇത്രയും കേട്ടപ്പോള്‍ തട്ടിപ്പാണെന്ന് തോന്നിയിരുന്നോ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;ഓണ്‍ലൈന്‍ തട്ടിപ്പ്&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;   വീട്ടിലിരുന്ന് ജോലി ചെയ്ത് ആയിരങ്ങള്‍ സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ബുദ്ധിമുട്ടില്ലാത്തതും പ്രതിമാസം നാലായിരം &lt;span&gt;രൂപയിലേറെ&lt;/span&gt; പ്രതിഫലം കിട്ടുന്നതുമായ ജോലിയാണിതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഭൂരിഭാഗം സ്ഥാപനങ്ങളും ഈ പദ്ധതിയില്‍ ആളുകളെ ചേര്‍ക്കുന്നത്. അതിന്റെ മറ്റൊരു വകഭേദമാണ് മേല്‍സൂചിപ്പിച്ചത്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;ചില പിന്നാമ്പുറ കഥകള്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;   ഓണ്‍ലൈന്‍ ജോലിയില്‍ ഏറ്റവും കൂടുതല്‍ സ്കാന്‍ ചെയ്തു വരുന്ന പ്രമാണങ്ങള്‍ ടൈപ്പ് ചെയ്ത് എഡിറ്റ് ചെയ്യാവുന്ന രൂപത്തിലേക്ക് മാറ്റിനല്‍കുന്ന പ്രവര്‍ത്തനമാണ്. ഇതിനുള്ള സാങ്കേതികഭാഷ 'ഡിജിറ്റൈസ'് എന്നതാണ്. ഡാറ്റാ എന്‍ട്രി കഴിഞ്ഞാല്‍ പ്രൂഫ് റീഡിംഗ്, എഡിറ്റിംഗ്, കോപ്പി / പേസ്റ്റ്, ലേഖനമെഴുത്ത് തുടങ്ങിയ ഒരുകൂട്ടം ജോലികള്‍ ഈ മേഖലയില്‍ നല്‍കുന്നുണ്ട്.&lt;br /&gt;   ഒരു മാസം അക്ഷരത്തെറ്റിലാതെ എത്ര പേജ് ടൈപ്പ് ചെയ്ത്  തിരിച്ചേല്‍പ്പിക്കാന്‍ പറ്റും എന്ന തോതിനനുസരിച്ചാണ് ജോലി നല്‍കുക. നൂറുപേജ് ടൈപ്പ് ചെയ്ത് നല്‍കുന്നതിന് ചില സ്ഥാപനങ്ങള്‍ അയ്യായിരം മുതല്‍ ഏഴായിരം രൂപ രജിസ്ട്രേഷന്‍ മുന്‍കൂര്‍ വാങ്ങുന്നുണ്ട്. ഇനി 200 പേജ് നല്‍കാമെന്നായാലോ 14,000 രൂപ നല്‍കണം.&lt;br /&gt;   ഡാറ്റാ എന്‍ട്രി നടത്താ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_faQddnda1Ds/TU_I3D7qrxI/AAAAAAAAARs/21S4DVD5hoU/s1600/Job1.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 277px; height: 320px;" src="http://4.bp.blogspot.com/_faQddnda1Ds/TU_I3D7qrxI/AAAAAAAAARs/21S4DVD5hoU/s320/Job1.jpg" alt="" id="BLOGGER_PHOTO_ID_5570892112354520850" border="0" /&gt;&lt;/a&gt;&lt;span&gt;നുള്ള&lt;/span&gt; ഡോക്യുമെന്റിന്റെ മാതൃക കാണിക്കണമെന്ന് പറഞ്ഞാല്‍ വളരെ വ്യക്തമായി അക്ഷരങ്ങളൊക്കെ വായിക്കാന്‍ പറ്റുന്ന 20 വരിയുള്ള ഒരു പേജായിരിക്കും മാതൃകയായി സ്ഥാപനങ്ങള്‍ തരുന്നത്. എന്നാല്‍ ജോലി എന്ന നിലയില്‍ ഡോക്യുമെന്റ് നല്‍കുമ്പോഴേക്കും ഒരു പേജില്‍ 20 വരി എന്നത് ചിലപ്പോള്‍ മുപ്പതും നാല്പതുമൊക്കെയായി ഉയരും. അക്ഷരത്തിന് വേണ്ടത്ര വലുപ്പവും ഉണ്ടാവില്ല. വളരെ ചെറിയ വലിപ്പത്തിലും ചെരിഞ്ഞ് രൂപത്തിലുള്ള അക്ഷരങ്ങളുമാവും ഡോക്യുമെന്റിലുണ്ടാവുക.&lt;br /&gt;   നല്‍കുന്ന ഡോക്യുമെന്റുകള്‍ പ്രിന്റെടുത്ത് ടൈപ്പ് ചെയ്താല്‍ ജോലി ചെയ്യുന്നയാള്‍ക്ക് മുതലാവില്ല. അത് ചെലവേറിയ ഏര്‍പ്പാടാണ്. അതുകൊണ്ട് കംപ്യൂട്ടര്‍ മോണിറ്ററില്‍ പകുതി ഭാഗത്ത് ജോലിക്കായി തന്നിരിക്കുന്ന ഡോക്യുമെന്റുകള്‍ തുറന്ന് വയ്ക്കുകയും മറുപകുതിയില്‍ ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ തുറന്ന് അതിലാണ് വിവരങ്ങള്‍ ടൈപ്പ് ചെയ്തെടുക്കുന്നത്. ഒറ്റയിരുപ്പില്‍ കുറേ നേരം ഇരുന്ന് ജോലി ചെയ്യാനാവില്ല. കാരണം വളരെ ചെറിയ ഫോണ്ടില്‍ നല്‍കുന്ന ഡോക്യുമെന്റ് സൂക്ഷ്മതയോടെ വായിച്ചെങ്കില്‍ മാത്രമേ ടൈപ്പ് ചെയ്യാനാവൂ. കംപ്യൂട്ടറില്‍ തന്നെ വലുതാക്കി നോക്കാമെന്ന് വച്ചാലോ, വളരെ ചെറിയ സൈസിലുള്ള ഒരു ഡോക്യുമെന്റ് വലുതാക്കുമ്പോള്‍ അതിന്റെ തെളിച്ചം പോവുകയും വായിക്കാന്‍ കഴിയാതെ വരികയുമാണ് ചെയ്യുക. അതോടെ ആ രീതിയിലും ടൈപ്പ് ചെയ്യാനാവില്ല. പിന്നെ വളരെ കഷ്ടപ്പെട്ടാണ് ഈ ജോലി പൂര്‍ത്തിയാക്കുന്നത്. അവസാനം ഇതിനുള്ള പ്രതിഫലം കൂടി നഷ്ടപ്പെടുന്നത് ആളുകളെ വളരെ നിരാശയിലാഴ്ത്തുകയും ചെയ്യും&lt;br /&gt;&lt;br /&gt; &lt;br /&gt;തട്ടിപ്പിന്റെ തുടക്കം&lt;br /&gt;&lt;br /&gt;   ഡിജിറ്റൈസ് ചെയ്യാനുള്ള ഡോക്യുമെന്റുകള്‍ സ്ഥാപനങ്ങള്‍ തന്നെ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നാണ് ആരോപണം.&lt;br /&gt;   ഇന്റര്‍നെറ്റിലെ  പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ആഭിമുഖ്യത്തില്‍ പഴയ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന ഒരു പദ്ധതി നടപ്പാക്കിയിരുന്നു. പ്രോജക്ട് ഗുട്ടന്‍ബര്‍ഗ് എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രോജക്ടിന്റെ ഭാഗമായി മുപ്പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാക്കിയിട്ടുമുണ്ട്.&lt;br /&gt;    ഇത്തരം സൈറ്റുകളില്‍ നിന്നോ മറ്റോ ഏറെ പഴക്കമുള്ള ഡോക്യുമെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്ത് അതിലെ പാരഗ്രാഫുകളെല്ലാം ഒരുമിച്ചാക്കുകയാണത്രേ ആദ്യം. പിന്നീട് തലക്കെട്ട്, തീയതി, അക്കങ്ങള്‍, ചില ചിഹ്നങ്ങള്‍ എന്നിവ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നു. വായിക്കാന്‍ പ്രയാസമുള്ളതും വളരെ ചെറിയ ഫോണ്ടിലേക്ക് ടെക്സ്റ്റിനെ മാറ്റുകയാണ് പിന്നെ. മനപൂര്‍വം അക്ഷരതെറ്റുകളും വരുത്തും. അതോടൊപ്പം അക്ഷരങ്ങളെ ചെരിഞ്ഞ രൂപത്തിലേക്ക് മാറ്റും. അവസാനം അവയെ ഇമേജ് ഫയല്‍ ആക്കി മാറ്റിയെടുക്കുന്നു. ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്ന പേജുകളാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനായി നല്‍കുന്നത്. ഇംഗ്ളീഷ് ഭാഷയിലുള്ള ഡോക്യുമെന്റ് മാത്രമാവില്ല നല്‍കുന്നത്. ഇംഗ്ളീഷ് അക്ഷരമാല ഉപയോഗപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള പേജുകളാവും ഇത്തരം സൃഷ്ടിക്കുന്നത്. ഭാഷ മാറുന്നതുകൊണ്ടു തന്നെ ഇതിലെ തെറ്റുകള്‍ നമുക്ക് അറിയാനും പറ്റില്ല. ഇത്തരത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് ആയിരം പേജുകള്‍ വരെ നിര്‍മ്മിക്കാനാകുമെന്നാണ് പറയുന്നത്.&lt;br /&gt;     ഒരു പ്രോജക്ടിന്റെയും ഭാഗമായല്ലാതെ ഇത്തരത്തില്‍ നേരത്തെ വ്യാജമായി സൃഷ്ടിച്ചെടുത്ത അഞ്ചോ ആറോ സെറ്റ് ഡോക്യുമെന്റുകള്‍ ഉപയോഗിച്ചാണത്രേ തട്ടിപ്പ്. ഒരിക്കല്‍ നല്‍കുന്ന ഡോക്യുമെന്റ് സെറ്റ് അയാള്‍ക്ക് തന്നെ വീണ്ടും കിട്ടാതിരിക്കാന്‍ സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. അതോടെ തട്ടിപ്പ് നടത്താനുള്ള ആദ്യപടിയായി കഴിഞ്ഞു - ഇത്തരത്തില്‍ പറ്റിക്കപ്പെട്ട ഒരു അനുഭവസ്ഥന്‍ വിശദീകരിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;ചെറിയ തെറ്റിനും കടുത്ത ശിക്ഷ&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;   ഡാറ്റ എന്‍ട്രി ജോലിയില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക് ശരാശരി ഒരു മാസം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയ്ക്കു വാക്കുകള്‍ ടൈപ്പ് ചെയ്യേണ്ടി വരും. അക്ഷരത്തെറ്റില്ലാതെ ജോലി പൂര്‍ത്തിയാക്കിയാല്‍ കരാര്‍ പ്രകാരം മുഴുവന്‍ തുകയും നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ ഒരു തെറ്റിനു പോലും വമ്പന്‍തുകയാണ് കരാര്‍പ്രകാരം പല കമ്പനികളും പ്രതിഫലത്തില്‍ കുറവുവരുത്തുന്നത്. ഒരു അക്ഷരത്തെറ്റ് വന്നാലും ഒരു വാക്ക് വിട്ടുപോയാലും കൃത്യതയില്‍ ഒരു ശതമാനം മുതല്‍ ഒന്നര ശതമാനം വരെ കുറവുണ്ടെന്ന് ചില സ്ഥാപനങ്ങള്‍ കണക്കാക്കും. ഒരു വരി പൂര്‍ണമായി വിട്ടുപോയാലോ അധികമായി വന്നാലോ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കൃത്യത കുറയും. ഇങ്ങനെയാണ് പൈസ കുറയ്ക്കുന്നത്.&lt;br /&gt;   കൃത്യത കണക്കാക്കുന്നത് ഓരോ പേജു കണക്കാക്കിയല്ള. മറിച്ചു എല്ളാ പേജിനെയും മാനദണ്ഡമാക്കിയാണ്.  നൂറു പേജില്‍ പേജ് ചെയ്തുതീര്‍ത്താല്‍ ഒന്നോ രണ്ടോ പേജുകളില്‍ അല്പം ചില തെറ്റുകള്‍ വന്നാലും വലിയ പ്രശ്നമുണ്ടാകില്ള എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍, ഈ പണി  ഏല്പിച്ചവരുടെ കണക്ക് വേറെയാണ്. ഒരു അക്ഷരത്തെറ്റിനു ഒരു ശതമാനം എന്നു പറയുന്നത് 50000 വാക്ക് ടൈപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ 500 വാക്കുകള്‍ തെറ്റിയതിനു സമാനമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നൂറു പേജു ടൈപ്പ് ചെയ്യുമ്പോള്‍ ഒരു വാക്ക് തെറ്റിയാല്‍ ഒരു പേജു മുഴുവന്‍ തെട്ടിയതായിട്ടും അഞ്ച് അക്ഷരത്തെറ്റുണ്ടായാല്‍  അഞ്ചു പേജ് മുഴുവന്‍ തെറ്റിയതായിട്ടും കണക്കാക്കും.&lt;br /&gt;   വൈദഗ്ധ്യം ഏറെ ഉള്ളയാളായാലും കൂടുതല്‍ ടൈപ്പ് ചെയ്യാനുണ്ടാവുമ്പോള്‍ കുറേ തെറ്റുകളുണ്ടാവും. ഒന്നിലേറെ തവണയെങ്കിലും വായിച്ചുനോക്കിയാലേ മുഴുവന്‍ തെറ്റുകളും കണ്ടെത്താനാവൂ. ടൈപ്പ്് ചെയ്ത വ്യക്തി തന്നെയാണ് പിന്നെയും വായിക്കുന്നതെങ്കില്‍ തെറ്റുകള്‍ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. ഇതും കിട്ടേണ്ട പണത്തിന്റെ അളവ് കുറയ്ക്കും&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;പ്രത്യേക ഗ്രാമര്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;   സാധാരണ നിലയില്‍ പഠിച്ചുവച്ചിട്ടുള്ളതോ അല്ളെങ്കില്‍ പ്രയോഗിക്കുന്നതോ ആയ വാക്കുകള്‍ ഇവര്‍ തരുന്ന പ്രമാണത്തില്‍ തെറ്റായ നിലയിലായിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക. (ഉദാ: ബന്‍വബയവവ ന് പകരം ബന്‍വബയവ സഴ ബന്‍വവബയവ   എന്നോ  ഴഫനദവവ ന് പകരം ഴഫനദവ എന്നൊക്കെയോ ആയിരിക്കും. എന്നാല്‍ തന്നെ ഒരേ സ്പെല്ളിംഗ് ആയിരിക്കില്ള ആ ഡോക്യുമെന്റില്‍ മുഴുവന്‍ ഉപയോഗിക്കുന്നത്. ചിലയിടത്ത് യഥാര്‍ത്ഥ സ്പെല്ളിങ്ങും കാണാം.  ഇവരുടെ നിബന്ധന പ്രകാരം ഒറിജിനല്‍ ഡോക്യുമെന്റ് എങ്ങനെയാണോ അതുപോലെ വേണം ടൈപ്പ് ചെയ്തുനല്‍കാന്‍.&lt;br /&gt;   മൈക്രോസോഫ്റ്റ് വേഡ് പോലെയുള്ള  സോഫ്റ്റ്വെയറുകളാണ് ഈ ജോലി ചെയ്യാന്‍ മിക്കപ്പോഴും ഉപയോഗപ്പെടുത്തുന്നത്. വാക്കുകള്‍ ടൈപ്പ് ചെയ്താല്‍ ഈ സോഫ്റ്റ്വെയര്‍ തെറ്റുകള്‍ അടിവരയിട്ടു കാണിക്കും. പക്ഷേ, തെറ്റു തിരുത്തിയാല്‍ ഒറിജിനലില്‍ നിന്ന് വഴിമാറും. വാക്കുകള്‍ തെറ്റാണെന്ന് വ്യക്തമായി ബോധ്യമുള്ളവര്‍ ഈ സൌകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുകമില്ല. എന്നാല്‍ തൊഴിലുടമയുടെ പക്കല്‍ എത്തുന്ന ഡോക്യുമെന്റില്‍ ഇത്തരം വാക്കുകള്‍ ശരിയല്ലെന്ന് രേഖപ്പെടുത്തും. അതോടെ തെറ്റുകളുടെ എണ്ണവും കൂടും; പ്രതിഫലം കുറയുകയും.&lt;br /&gt;   തൊഴിലുടമയില്‍ നിന്ന് ക്വാളിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ എല്ലാവരും നിരാശാബാധിതരായിരിക്കും. വളരെ പ്രതീക്ഷയോടെ തിരിച്ചേല്‍പ്പിച്ച ജോലിയില്‍ തെറ്റുകളുടെ കൂമ്പാരമായതിനാല്‍ പണം നല്‍കാനാവില്ലെന്നാവും ചിലപ്പോള്‍ അറിയിപ്പ്&lt;br /&gt;   തങ്ങള്‍ക്ക് തെറ്റുപറ്റുന്നതാണ് കൊണ്ടാണ് പണം നഷ്ടപ്പെടുന്നതെന്നാണ് ഭൂരിഭാഗവും കരുതുക.  ഇത് സമര്‍ത്ഥമായി വ്യാഖാനിക്കാന്‍ ക്വാളിറ്റി റിപ്പോര്‍ട്ടുമുണ്ടാവും കൂട്ടിന്. തിരിച്ചയച്ച ഫയലിന്റെ പേര്, തെറ്റുണ്ടായ വരി, വാക്ക്, എന്താണ് തെറ്റ് എന്നിവ കൃത്യമായി ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.  സ്വയം പരിശോധന നടത്തുമ്പോള്‍ അത് സത്യമാണെന്ന് മനസ്സിലാവുകയും ചെയ്യും. അതോടെ അയാളുടെ മനസ്സ് മടുക്കുന്നു. ആള്‍ക്കാരെ പറ്റിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്റുകളാണിതൊക്കെ എന്നറിയാനുള്ള ബുദ്ധി  പലര്‍ക്കുമുണ്ടാകുന്നില്ലെന്നാണ് ചതിയില്‍പ്പെട്ടവര്‍ പറയുന്നത്.&lt;br /&gt;   സ്ഥിരമായുള്ള ഒരു ജോലിക്ക് പുറമെ അധികവരുമാനത്തിനായാണ് പലരും ഈ പണിയിലേര്‍പ്പെടുന്നത്.  അതുകൊണ്ട് ഓണ്‍ലൈന്‍ ജോലിയില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ കേസിനും വഴക്കിനുമൊന്നും പോകാതെ ആ ജോലി  നിര്‍ത്തുകയാണ് പതിവ്. അതോടെ കെട്ടിവച്ച കാശെല്ലാം നഷ്ടപ്പെടുകയും ചെയ്യും.&lt;br /&gt;    അഥവാ ഇനി കമ്പനിയുമായി സംസാരിച്ചാല്‍ അവര്‍ മറുപടി നല്‍കുന്നത് മറ്റു ചിലരുടെ ക്വാളിറ്റി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് കാണിച്ചായിരിക്കും. നിങ്ങള്‍ മാത്രമല്ള വേറെ ഒരുപാടു പേര്‍ ഇത്തരം ജോലി ചെയ്യുന്നുണ്ടെന്നും അവരൊക്കെ നന്നായി സമ്പാദിക്കുന്നുണ്ടെന്നാവും അവര്‍ പറയുന്നത്. കഴിവില്ളാത്തത് കൊണ്ടു മാത്രമാണ് നിങ്ങള്‍ക്ക് പണം നഷ്ടപ്പെടുന്നതെന്നും. അതോടെ ഇരയുടെ വായ അടയും. എന്നാല്‍ ഇത്തരത്തില്‍ ഉപയോക്താക്കളെ കാണിച്ചുകൊടുക്കുന്നത് അവര്‍ തന്നെ തയ്യാറാക്കുന്ന വ്യാജ റിപ്പോര്‍ട്ടുകളാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. തട്ടിപ്പില്‍ അകപ്പെട്ടു എന്നു മറ്റുള്ളവരോട് തുറന്നുപറയുന്നതിനുള്ള വിമുഖതയും കള്ളസംഘങ്ങള്‍ക്ക് വളരാനുള്ള തണലാണ് ഒരുക്കുന്നത്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;span style="font-weight: bold;"&gt;കുരുങ്ങാതിരിക്കാന്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;1. ഓണ്‍ലൈന്‍ ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ച് പൂര്‍ണ്ണമായും അന്വേഷിക്കുക.&lt;br /&gt;&lt;br /&gt;2. മുന്‍കൂര്‍ കാശ് നല്‍കുന്നതിന് മുമ്പ്  ആ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉപയോക്താക്കളുടെ അഭിപ്രായം ആരായുക.&lt;br /&gt;&lt;br /&gt;3. വ്യാജ ഡോക്യുമെന്റുകളെ കരുതിയിരിക്കുക. പറ്റുമെങ്കില്‍ അതിലെ ചില വാചകങ്ങളെങ്കിലും സെര്‍ച്ച് എന്‍ജിനില്‍ നല്‍കി ഇന്റര്‍നെറ്റില്‍ തിരഞ്ഞുനോക്കുക.&lt;br /&gt;&lt;br /&gt;4. കഴിവതും കാശുനല്‍കി ഇത്തരം ജോലികള്‍ സ്വീകരിക്കാതിരിക്കുക.&lt;br /&gt;&lt;br /&gt;5. മുന്‍കൂര്‍ തുക നല്‍കാതെ ബിഡിംഗിലൂടെ ജോലികള്‍ നേടാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളുണ്ട്. വേണമെങ്കില്‍ അവയുടെ സേവനം ഉപയോഗിക്കാം.&lt;br /&gt;&lt;br /&gt;6. തട്ടിപ്പാണെന്ന് മനസ്സിലായാല്‍ പൊലീസില്‍ പരാതി നല്‍കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;(കേരള കൌമുദി, ഫെബ്രുവരി 7, 2010)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-4083650433638209161?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/4083650433638209161/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=4083650433638209161' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/4083650433638209161'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/4083650433638209161'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2011/02/800-800.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_faQddnda1Ds/TU_I3D7qrxI/AAAAAAAAARs/21S4DVD5hoU/s72-c/Job1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-5552554726659359728</id><published>2010-09-27T10:53:00.002+05:30</published><updated>2010-09-27T11:01:56.641+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="color: rgb(51, 51, 255);font-size:130%;" &gt;&lt;span style="font-weight: bold;"&gt;മൊബൈല്‍ ഫോണ്‍  ഇനി പഠിപ്പിക്കും  &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0); font-weight: bold;font-size:180%;" &gt;ഇംഗ്ളീഷ്   സര്‍ട്ടിഫിക്കറ്റ്&lt;br /&gt;കോഴ്സുമായി നോക്കിയ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പൈലറ്റ്  പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന  ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സ് ഫീസ്. ആറുമാസത്തെ കോഴ്സാണിത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;ടി.വി.സിജു&lt;/span&gt;&lt;br /&gt;&lt;br /&gt;   'സംസാരിക്കാന്‍ ഭാഷയേ വേണ്ട' എന്നാണ് പ്രമുഖ മൊബൈല്‍സേവനദാതാവായ ഐഡിയ സെല്ലുലാര്‍സിന്റെ പരസ്യം.&lt;a href="http://2.bp.blogspot.com/_faQddnda1Ds/TKAr6-7wEMI/AAAAAAAAARM/T3T9OR_Q5lw/s1600/no.bmp"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 282px;" src="http://2.bp.blogspot.com/_faQddnda1Ds/TKAr6-7wEMI/AAAAAAAAARM/T3T9OR_Q5lw/s320/no.bmp" alt="" id="BLOGGER_PHOTO_ID_5521461435482247362" border="0" /&gt;&lt;/a&gt;&lt;br /&gt;   എന്നാല്‍ സെല്‍ഫോണ്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളില്‍ പ്രശസ്തരായ 'നോക്കിയ' ചെയ്യുന്നത് ഭാഷ പഠിക്കാന്‍ മൊബൈല്‍ഫോണ്‍ വഴി സൌകര്യമൊരുക്കുകയാണ് ഇതിനുള്ള ധാരാണാപത്രം നോക്കിയയും ഇഗ്നോ അധികൃതരും ഒപ്പിട്ടുകഴിഞ്ഞു.&lt;br /&gt;   ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് തുടക്കം കുറിച്ച ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായാണ് നോക്കിയ ഇതിനു വേണ്ടി  സഹകരിക്കുന്നത്. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ സര്‍ട്ടിഫിക്കറ്റ്  കോഴ്സാണ് നോക്കിയ അവതരിപ്പിക്കുന്നത്.&lt;br /&gt;   നിലവില്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കി നോക്കിയ പല പഠനകോഴ്സുകളും നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നത്.&lt;br /&gt;   പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന  ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സിന് ഫീസ്. ആറുമാസത്തെ കോഴ്സാണിത്. സ്റ്റഡി മെറ്റീരിയലുകളും അനുബന്ധ സേവനങ്ങളും ഇഗ്നോ നല്‍കുമെങ്കിലും ദൈനംദിന പഠനത്തിനുള്ള ഉള്ളടക്കവും മറ്റുപ്രവര്‍ത്തനങ്ങളും എസ്.എം.എസ് വഴി ഫോണിലൂടെയും എത്തും.&lt;br /&gt;   പഠനം പൂര്‍ത്തിയാകുന്നതോടെ ഇഗ്നോ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നോക്കിയയുടെ 12 വിധം മൊബൈല്‍ഫോണുകളില്‍ കോഴ്സുകള്‍ പഠിക്കാനുള്ള സൌകര്യമുണ്ടാവും. 1500 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് ഇതിന്റെ വില.&lt;br /&gt;   നോക്കിയയുടെ മൊബൈല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകളുടെ കൂട്ടമായ 'ഒവി ലൈഫ് ടൂള്‍സ'് എന്ന സങ്കേതത്തിലൂടെയാണ് ക്ളാസ്സു കള്‍ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സംഗീതം, ഗെയിംസ്, വിനോദം എന്നിങ്ങനെ വിവിധ മേഖലകളിലെ സേവനങ്ങളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ്വെയര്‍ ടൂളുകളും ഒവി ലൈഫ് ടൂള്‍സിലുണ്ട്. നിലവില്‍ 4.7 മില്യണ്‍ വരിക്കാര്‍ ഒവി ലൈഫ് ടൂള്‍സിന്റെ വരിക്കാരാണ്.&lt;br /&gt;   പദ്ധതി വിജയകരമായാല്‍ ഇത് ദേശീയതലത്തില്‍ നടപ്പിലാക്കും. അതോടൊപ്പം മറ്റു കോഴ്സുകളും ഇതേരീതിയില്‍ നടത്തുന്നതിന് തീരുമാനിക്കും. ഇതുപോലെ തന്നെ മറ്റ് ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് പഠനം പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികള്‍ക്കും ഒരുങ്ങുകയാണ് ഇഗ്നോ അധികൃതര്‍.&lt;br /&gt;   35 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള 30 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ നീക്കം വളരെ പ്രശംസനീയമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-5552554726659359728?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/5552554726659359728/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=5552554726659359728' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/5552554726659359728'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/5552554726659359728'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/09/blog-post_27.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/TKAr6-7wEMI/AAAAAAAAARM/T3T9OR_Q5lw/s72-c/no.bmp' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-49508510745668705</id><published>2010-09-08T13:45:00.001+05:30</published><updated>2010-09-08T13:47:13.910+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='internet'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="color: rgb(255, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;പുതിയ രൂപവും ഭാവവുമായി &lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഐ പി അഡ്രസ്സ്  &lt;/span&gt;  &lt;/span&gt;&lt;br /&gt;&lt;br /&gt;    ഇന്റര്‍നെറ്റിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. അതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. അമേരിക്കയിലാണെങ്കില്‍ അത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കും. എന്താ ഞെട്ടിപ്പോയോ? സംഗതി സത്യമാണ്.      ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.&lt;br /&gt;    അതിവേഗം വളരുന്ന ഇന്റര്‍നെറ്റിന് അഡ്രസ്സുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ത്രി ജി സ്പെക്ട്രം ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ മാസത്തോടെ മൂന്നാംതലമുറ മൊബൈല്‍സേവനങ്ങള്‍ രാജ്യവ്യാപകമാകും. മാത്രമല്ല വയര്‍ലെസ് ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ക്രമാതീതമായി ഇനി വര്‍ദ്ധിക്കും. അതോടെ ഒരാള്‍ക്ക് തന്നെ നിരവധി ഐ.പി അഡ്രസ്സുകള്‍ ആവശ്യമായി വരും. ഇത് ഇന്ത്യയിലെ  മാത്രം അവസ്ഥയല്ല. നിലവില്‍ അമേരിക്കയില്‍ 94 ശതമാനം വിലാസങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന അഡ്രസ്സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരും. 25 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4ന് പരിമിതികള്‍ കാരണം ഇനിയും മുന്നേറാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള 128 ബിറ്റ് വിലാസക്രമം (ഐ.പി വി 6) നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്.  ജൂണില്‍ തന്നെ പുതുതലമുറയിലെ അഡ്രസ്സുകള്‍ അമേരിക്കയില്‍  ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.&lt;br /&gt;     ഇന്ത്യയില്‍ 18.4 മില്യണിലധികം അഡ്രസ്സുകള്‍ ഐ.പി വി4 ഇനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വിലാസങ്ങളിലേക്ക് മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ മാര്‍ച്ച് 2012 ഓടെ പുതുക്കിയ അഡ്രസ്സുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടി രാജ്യത്തെ ടെലികോം-ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കള്‍ 2011 ഡിസംബര്‍ ആവുമ്പോഴേക്കും തങ്ങളുടെ ഉപകരണങ്ങള്‍ പുതിയ വിലാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിരിക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 51, 255);font-size:180%;" &gt;&lt;span style="font-weight: bold;"&gt;ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ്&lt;/span&gt;&lt;/span&gt;&lt;br /&gt;    ഇന്റര്‍നെറ്റിലേതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ് (ഐ.പി അഡ്രസ്സ്) എന്ന വിലാസമാണ് സഹായകമാവുന്നത്. ചില പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ് ഇത് കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് 192.168.1.1 പോലുള്ള ചില നമ്പറുകളാണ് കംപ്യൂട്ടറിന്റെ വിലാസമായി മാറുന്നത്. നിലവില്‍ 32 ബിറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 (ഐ.പിവി4) ആണ് കംപ്യൂട്ടറുകള്‍ക്ക് പേരിടാന്‍ ഉപയോഗിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നിലവിലുള്ള ഈ നിയമം പാലിക്കപ്പെടുമ്പോള്‍ 40.3കോടി  ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്ക് മാത്രമേ വിലാസം നല്‍കാന്‍ സാധിക്കൂ. നിലവിലുള്ള വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ  ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഉപകരണങ്ങളുടെ എണ്ണം ഇതിലുമേറെയാകും. അതോടെ ഇന്റര്‍നെറ്റിലേക്ക് പുതിയ ഉപകരണങ്ങളെ ബന്ധപ്പെടുത്താനാവാതെ കുഴങ്ങും. ഇതിനു പരിഹാരമായാണ് 128 ബിറ്റുകള്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസ്സിന്റെ പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിപ്രകാരം 340 ട്രില്യണ്‍ ട്രില്യണ്‍ ട്രില്യണ്‍ ഉപകരണങ്ങള്‍ക്ക് വിലാസം നല്‍കാനാവും.  &lt;br /&gt;    ഇന്റര്‍നെറ്റ് ലോകരാജ്യങ്ങളില്‍ വ്യാപകമാവുന്നതിന് മുമ്പു തന്നെ 32 ബിറ്റ് ഐ.പി അഡ്രസ്സ് ക്രമത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കിയിരുന്നു. പുതിയക്രമം നിലവിലുള്ള രീതിയുമായി യോജിച്ചുപോവുന്നതുകൊണ്ട് ഇന്റര്‍നെറ്റിലെ ഡാറ്റാ കൈമാറ്റത്തെ ബാധിക്കാത്തവിധത്തില്‍ നെറ്റ്വര്‍ക്കുകളോ ഉപകരണങ്ങളോ അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. കംപ്യൂട്ടര്‍ സുരക്ഷയുടെ ഭാഗമായ എന്‍ക്രിപ്ഷന്‍, ഓഥന്റിക്കേഷന്‍ എന്നിവയ്ക്കും ഇതില്‍ മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്. മാത്രമല്ല പഴയ സംവിധാനത്തില്‍ 'ഐപിസെക്' എന്ന സുരക്ഷാമാനദണ്ഡം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു അവസ്ഥ. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് നിര്‍ബന്ധമാണ്. വ്യക്തമായ ഹെഡ്ഡറുകള്‍ സഹിതം സുരക്ഷിതവലയത്തിലൂടെ സുഗമമായി സഞ്ചരിക്കുന്ന ഡാറ്റാ പാക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. അത് പുതിയ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനമികവ് കൂട്ടുകയാണ്.&lt;br /&gt;&lt;br /&gt;ടി. വി. സിജു&lt;br /&gt;tvsiju@gmail.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-49508510745668705?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/49508510745668705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=49508510745668705' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/49508510745668705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/49508510745668705'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/09/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-3303911061871789068</id><published>2010-09-08T13:43:00.000+05:30</published><updated>2010-09-08T13:44:33.316+05:30</updated><title type='text'></title><content type='html'>&lt;span style="font-size:180%;"&gt;&lt;span style="color: rgb(255, 0, 0);"&gt;128 ജി.ബി സംഭരണശേഷിയുമായി&lt;/span&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);"&gt;ബ്ളൂറേ ഡിസ്ക്കുകള്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഫ്ളോപ്പി ഡിസ്ക്കുകള്‍ ചരിത്രമായത് ഈയടുത്തകാലത്താണ്. സംഭരണശേഷിയില്‍ ഫ്ളോപ്പിയെ കടത്തിവെട്ടിക്കൊണ്ടാണ് കോംപാക്ട് ഡിസ്ക്കുകള്‍ രംഗത്തെത്തിയത്. 12 സെന്റിമീറ്റര്‍ വ്യാസമുള്ള ഡിസ്ക്കില്‍ 700 മെഗാബൈറ്റായിരുന്നു ഇതിന്റെ സംഭരണശേഷി. എന്നാല്‍ വൈകാതെ അതിനെ കവച്ചുവയ്ക്കുന്ന ഡി.വി.ഡികള്‍ വിപണി കയ്യടക്കി. ഒരു ലെയര്‍ മാത്രമുള്ള ഡി.വി.ഡിയില്‍ 4.7 ജിഗാബൈറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവെക്കാനാവും. വൈകാതെ ഇതിന്റെ ഡബിള്‍ ലെയര്‍ പതിപ്പുകളും വിപണിയിലെത്തി. ഒരേസമയം വിവിധ സംഭരണശേഷിയുള്ള ഡിസ്ക്കുകള്‍ വിപണിയിലെത്തിയത് കടുത്ത മത്സരം തന്നെയാണ് സൃഷ്ടിച്ചത്.  25 ജിഗാബൈറ്റ് ശേഷിയുള്ള ബ്ളൂറേ ഡിസ്ക്കുകള്‍ കൂടി മാര്‍ക്കറ്റിലെത്തിയതോടെ മത്സരം കടുപ്പമേറിയതായി. വൈകാതെ  ഇരുലെയറുകളിലായി 50 ജിഗാബൈറ്റ് വിവരസംഭരണശേഷിയും ഡി.വി.ഡി കൈവരിച്ചു. ഇനിയതും ഓര്‍മ്മയാകുമോ? അതിന് നിമിത്തമാകാന്‍ ഹൈ ഡഫനിഷന്‍ ബ്ളൂറേ ഡിസ്ക്കുകള്‍ എത്തിക്കഴിഞ്ഞു.&lt;br /&gt;    128 ജിഗാബൈറ്റ്സ് വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന ഹൈ-ഡഫനിഷന്‍ റീഡ് ഓണ്‍ലി ഡിസ്ക്കുകള്‍ താമസിയാതെ പുറത്തിറങ്ങുമെന്ന്  ബ്ളൂറേ ഡിസ്ക്ക് അസോസിയേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറുകിട ഉപയോക്താക്കളെ ലക്ഷ്യം വെച്ച് റീറൈറ്റ് ചെയ്യാന്‍ സാധിക്കുന്ന 100 ജിഗാബൈറ്റ് ശേഷിയുള്ള ഡിസ്ക്കുകളും പുറത്തിറക്കാന്‍ ധാരണയായി. ഉയര്‍ന്ന ശേഖരണശേഷിയുള്ളതും റീറൈറ്റ് ചെയ്യാന്‍ പറ്റുന്നതുമായ ആഉണഗ ഫോര്‍മാറ്റും ചെറുകിട ഉപയോക്താക്കള്‍ക്കായി ഇന്‍ട്രാ ഹൈബ്രിഡ് ഡിസ്ക്സ് (Iഒആഉ) എന്ന ഫോര്‍മാറ്റുമാണ് അവതരിപ്പിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ്, മെഡിക്കല്‍, ഡോക്യുമെന്റ് ഇമേജിംഗ് തുടങ്ങിയ മേഖലകള്‍ക്കാണ് ഉയര്‍ന്ന ശേഷിയുള്ള ബ്ളൂറേഎക്സല്‍ ഫോര്‍മാറ്റ് അനുഗ്രഹമാവുക.&lt;br /&gt;    ബ്ളൂറേ എക്സല്‍ സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കിയാല്‍ ഒരു ഡിസ്ക്കില്‍ നാല് ലെയറുകള്‍ ഉള്‍ക്കൊള്ളിക്കാനാവും. ഇന്‍ട്ര ഹൈബ്രിഡ് ഡിസ്ക്കില്‍ ഒരു റീഡ് ഓണ്‍ലി ലെയറും ഒരു റീറൈറ്റ് ലെയറും. 33.4 ജിഗാബൈറ്റ് ആണ് ഓരോ ലെയറിന്റെയും സംഭരണശേഷി. നിലവിലുള്ള ഡ്രൈവുകള്‍ ഉപയോഗിച്ച് പുതിയ ഡിസ്ക്കിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്താനോ തിരിച്ചെടുക്കാനോ സാധ്യമല്ല. ഈ പോരായ്മയുണ്ടെങ്കിലും പഴയ ഡിസ്ക്കുകളെ കൂടി പിന്തുണയ്ക്കുന്നവരായിരിക്കും നിലവില്‍ വരുന്ന ഡ്രൈവുകള്‍.&lt;br /&gt;    ജപ്പാനിലെ ഷാര്‍പ്പ്, ടി.ഡി.കെ കമ്പനികള്‍ 100 ജിബി ബ്ളൂറേ ഡിസ്ക്കുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ജൂലായ് മാസം അവസാനത്തോടെ ഡിസ്ക്കുകള്‍ വിപണിയിലെത്തിക്കാനാണ് ഷാര്‍പ്പിന്റെ തീരുമാനം. എന്നാല്‍ ടി.ഡി.കെയുടെ ഡിസ്ക്കുകള്‍ സെപ്തംബര്‍ ആദ്യവാരമേ എത്തുകയുള്ളൂ. ഒറ്റയടിക്ക് നാല് ലെയറുകളുള്ള ഡിസ്ക്കുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ തയ്യാറല്ല. പകരം മൊത്തം 100 ജിബി ശേഷിയുള്ള മൂന്ന് ലെയര്‍ ഡിസ്ക്കുകളാവും ജപ്പാനില്‍ മാത്രം ആദ്യം വില്പനയ്ക്കെത്തുക. മറ്റു രാജ്യങ്ങളില്‍ ഡിസ്ക്കുകള്‍ എത്തിക്കാന്‍ ഇതുവരെയും കമ്പനികള്‍ ആലോചിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;ടി. വി. സിജു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-3303911061871789068?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/3303911061871789068/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=3303911061871789068' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3303911061871789068'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3303911061871789068'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/09/128.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-2431935794230669550</id><published>2010-07-26T12:04:00.002+05:30</published><updated>2010-07-26T12:13:08.123+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(51, 51, 255);font-size:180%;" &gt;ബ്രോന്‍ഡ്ബാന്റ് വേണോ&lt;br /&gt;ഈ പശു മേഞ്ഞു നടന്നോട്ടെ...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ത്യയിലെമ്പാടും ബ്രോന്‍ഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ വിവിധ സെല്ലുലാര്‍ ഫോണ്‍ കമ്പനികളോടൊപ്പം രാജ്യത്തെ ഗവണ്‍മെന്റ് അധീനതയിലുള്ള കമ്പനികളും മത്സരിക്കുകയാണ്. നഗരങ്ങളെന്നോ കുഗ്രാമമെന്നോ വകതിരിവില്ലാതെയാണ് മത്സരം. അതിനായി രാജ്യവ്യാപകമായി തലങ്ങും വിലങ്ങും ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ പലരും കുഴിച്ചിട്ടിട്ടുമുണ്ട്. ചില കമ്പനികള്‍ ഇപ്പോഴും ആ പ്രവൃ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/TE0uVTyxPFI/AAAAAAAAAQc/EuzBMHagSos/s1600/moobile.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 185px;" src="http://2.bp.blogspot.com/_faQddnda1Ds/TE0uVTyxPFI/AAAAAAAAAQc/EuzBMHagSos/s320/moobile.jpg" alt="" id="BLOGGER_PHOTO_ID_5498101663714589778" border="0" /&gt;&lt;/a&gt;&lt;span&gt;ത്തി&lt;/span&gt; തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കില്‍ ബ്രിട്ടനില്‍ കുറച്ചുകൂടി രസകരമായ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോവുന്നത്.&lt;br /&gt;   പശുവിന്റെ സഹായത്തോടെ ഇവിടുത്തെ കുഗ്രാമങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് സംവിധാനം എത്തിക്കാനാവുമെന്നാണ് ബ്രിട്ടനിലെ അഡര്‍ലി ഇന്റര്‍നെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ്ദാതാവിന്റെ കണ്ടുപിടുത്തം. സര്‍വ്വീസ്ദാതാക്കളില്‍ ഇവര്‍ തുടക്കക്കാരാണെങ്കിലും പ്രഖ്യാപിച്ചിരിക്കുന്ന പൈലറ്റ് പ്രോജക്ട് വ്യത്യസ്തയുള്ളതാണ്.&lt;br /&gt;   സംഗതി എളുപ്പമാണ്; കുഗ്രാമങ്ങളില്‍ പോയി മേയുന്ന പശുവിന്റെ കഴുത്തില്‍ ഒരു വൈ-ഫൈ ട്രാന്‍സ്മിറ്റര്‍ കെട്ടിക്കൊടുക്കുക.  ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രോഡ്ബാന്‍ഡ് സൌകര്യമൊരുക്കുന്ന സ്ഥലങ്ങളില്‍ സിഗ്നലിന്റെ ശേഷി കുറയുന്നത്  ഇന്റര്‍നെറ്റ് സര്‍ഫിംഗിനെ ദോഷകരമായി ബാധിക്കും. ഈയൊരു പ്രശ്നം പരിഹരിക്കാന്‍ പശുവിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്മിറ്റര്‍ തന്നെ ധാരാളമാണെന്ന കണ്ടുപിടുത്തമാണ് ഇവരുടേത്.  അഞ്ചു മൈല്‍ ചുറ്റളവിലുള്ള പ്രദേശത്ത് സിഗ്നലിന്റെ റേഞ്ചും ശേഷിയും എട്ട് മടങ്ങോളം കൂട്ടാന്‍ പര്യാപ്തമാണ് ഈ പുതിയ പശു ബ്രോഡ്ബാന്‍ഡ് സംവിധാനമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. മൂ-ബൈല്‍ ബ്രോഡ്ബാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.  ഇംഗ്ളീഷില്‍ മൂ എന്നാല്‍ പശുവിന്റെ അമര്‍ച്ച എന്നാണ് അര്‍ത്ഥം.&lt;br /&gt;   മ്യൂണിക്കിലെ ഫന്റാസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എ. ബുള്ളറാണ് ഈയൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ബ്രോഡ്ബാന്‍ഡ് സേവനം ഒരുക്കുന്നതിനുള്ള ചെലവിന്റെ ഏഴയലത്തുപോലും വരികയില്ല. പശുവിന്റെ താടിയെല്ലിന്റെ ചലനത്തില്‍ നിന്നാണ് ട്രാന്‍സ്മിറ്ററിന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജംലഭിക്കുന്നത്. ഈ പൈലറ്റ് പദ്ധതിയില്‍ പങ്കെടുക്കുന്ന പശുവിന്റെ ഉടമസ്ഥന് പ്രതിമാസം ഒന്നിന് 500 പൌണ്ട്  എന്ന നിരക്കില്‍ പ്രതിഫലവും ലഭിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഈ പദ്ധതി ഏറെ സഹായകമാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. എവിടെയാണ് ആ പശു എന്ന് നോക്കിയിരിക്കുകയാണ് ഞങ്ങളെന്ന് അവിടുത്തെ നാട്ടുകാരും.&lt;br /&gt;    അവിടെ പശുവിനെ അങ്ങനെയാണ് കയറൂരി വിട്ടിരിക്കുന്നതെങ്കില്‍ ബയോഗ്യാസ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുമായി മുന്നോട്ടുപോവുകയാണ് എച്ച്.പി. ലാബ്സിലെ ഗവേഷകര്‍. നിരവധി കംപ്യൂട്ടറുകള്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനത്തിന് ബയോഗ്യാസ് വൈദ്യുതി ധാരാളമാണെന്ന കണ്ടെത്താലാണ് ഫോണിക്സില്‍ നടന്ന അന്തര്‍ദ്ദേശീയ ഊര്‍ജ്ജ ശില്പശാലയില്‍  ഗവേഷകര്‍ അവതരിപ്പിച്ച പ്രബന്ധം.  പതിനായിരം പശുക്കളെങ്കിലുമുള്ള ഒരു ഫാമിലെ ചാണകം ഉപയോഗിച്ച് ബയോഗ്യാസ് പ്ളാന്റ് വഴി ഒരു മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയും.  ഒരു പശു പ്രതിദിനം പുറന്തള്ളുന്ന ചാണകം ഉപയോഗിച്ച് മൂന്ന് കിലോവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക്. മൂന്ന് ടെലിവിഷന്‍ സെറ്റുകള്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി മതി.&lt;br /&gt;   മുടങ്ങാതെ വൈദ്യുതി ലഭിക്കുന്ന സ്ഥലങ്ങളായിട്ടുപോലും അമേരിക്കയിലെ നോര്‍ത്ത് കരോലിന, അയോവ എന്നിവിടങ്ങളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനായി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തരം ഒരു ഫാം സ്ഥാപിച്ചാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അതിന്റെ കടബാധ്യതകള്‍ വീട്ടിതീര്‍ക്കാം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ക്ക് ചാണകം നല്‍കുന്ന വകയില്‍ മാത്രം രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളര്‍  വരുമാനം നേടുകയുമാവാം.&lt;br /&gt;&lt;br /&gt;ടി.വി. സിജു&lt;br /&gt;July 26, 2010&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-2431935794230669550?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/2431935794230669550/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=2431935794230669550' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2431935794230669550'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2431935794230669550'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/07/blog-post_2914.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/TE0uVTyxPFI/AAAAAAAAAQc/EuzBMHagSos/s72-c/moobile.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-7308089281751390264</id><published>2010-07-26T11:40:00.004+05:30</published><updated>2010-07-26T11:50:39.379+05:30</updated><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(204, 0, 0);font-size:180%;" &gt;ബാറ്ററി കളയേണ്ട,&lt;br /&gt;ഇതാ പുതിയ വിദ്യ!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടി.വി റിമോട്ട്, എല്‍ഇഡി ടോര്‍ച്ച് തുടങ്ങി ബാറ്ററി പവര്‍ തുടര്‍ച്ചയായി ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ക്ക് മാത്രമാവും തുടക്കത്തില്‍ ഈബാറ്ററി പ്രയോജനപ്പെടുന്നത്&lt;/span&gt;&lt;br /&gt;&lt;br /&gt;  പണ്ടൊക്കെ റേഡിയോ കേള്‍ക്കാന്‍ മൂന്നും നാലും വലിയ ഡ്രൈസെല്ലുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു. ചാര്‍ജ്&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/TE0oRbnCWxI/AAAAAAAAAQU/iQe-Dp6Pz8Q/s1600/battary.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 278px; height: 320px;" src="http://3.bp.blogspot.com/_faQddnda1Ds/TE0oRbnCWxI/AAAAAAAAAQU/iQe-Dp6Pz8Q/s320/battary.jpg" alt="" id="BLOGGER_PHOTO_ID_5498095000023620370" border="0" /&gt;&lt;/a&gt; തീര്‍ന്നാലോ? ദൂരെ വലിച്ചെറിയുക- അതാണ് അന്നത്തെ രീതി. എന്നാല്‍ ഇന്ന് റേഡിയോ സെല്‍ഫോണില്‍ ഒതുങ്ങി. അതില്‍ ഉപയോഗിക്കുന്ന ബാറ്ററിയാകട്ടെ വേറൊരു ആകൃതിയിലും. ടോര്‍ച്ചിലും മറ്റും ഉപയോഗിക്കുന്ന വലിയ ബാറ്ററികള്‍ കടയില്‍ ഇപ്പോള്‍ കിട്ടാനുമില്ല.&lt;br /&gt;   ഇന്ന് വിപണിയിലുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ മിക്കതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പക്ഷേ, ബാറ്ററിയുടെ ആകൃതിയിലും വലുപ്പത്തിലും  വ്യത്യാസമുണ്ടെന്ന് മാത്രം. മിക്കതും വീണ്ടും വീണ്ടും ചാര്‍ജ് ചെയ്യാവുന്നവയും വളരെ ചെറുതും. ചാര്‍ജ് ചെയ്തെടുക്കാന്‍ വൈദ്യുതി വേണമെന്ന 'പോരായ്മ' ഇവയ്ക്കെല്ലാമുണ്ട്.&lt;br /&gt;  ഈ പോരായ്മയും പരിഹരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ജപ്പാനിലെ പ്രമുഖ ലേസര്‍ പ്രിന്റര്‍ നിര്‍മ്മാതാക്കളായ ബ്രദേഴ്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു എളുപ്പമാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ്. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം; ചാര്‍ജ് തീര്‍ന്നാല്‍ കുറച്ചുസമയത്തേക്ക് ബാറ്ററി ഒന്നു കുലുക്കുക. അപ്പോഴേക്കും അതില്‍ മുഴുവന്‍ ചാര്‍ജ് നിറഞ്ഞിരിക്കും. ടി.വി റിമോട്ട്, എല്‍ഇഡി ടോര്‍ച്ച് തുടങ്ങി ബാറ്ററി പവര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മാത്രമാവും തുടക്കത്തില്‍ ഈയൊരു ബാറ്ററി പ്രയോജനപ്പെടുത്താവുന്നത്.&lt;br /&gt;  ബ്രദര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതിന്റെ മാതൃകകളും നിര്‍മ്മിച്ചുകഴിഞ്ഞു. 'വൈബ്രേര്‍ഷന്‍ പവേര്‍ഡ് ജനറേറ്റിംഗ് ബാറ്ററി' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇരട്ട അറയുള്ള കപ്പാസിറ്ററും ഇലക്ട്രോ മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ ജനറേറ്ററും ചേര്‍ന്നതാണ് പുതുമയാര്‍ന്ന പുതിയ സ്റ്റോറേജ് സെല്‍. ഒരു കെയ്സിനുള്ളില്‍ തന്നെ കപ്പാസിറ്ററും ജനറേറ്ററും ഉള്‍ക്കൊള്ളിച്ച ബാറ്ററിയില്‍ നിന്ന് ചെറിയ തോതിലുള്ള പവര്‍ മാത്രമേ ലഭിക്കൂ. പെന്‍ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന സാധാരണ ബാറ്ററിയില്‍ നിന്ന് ലഭിക്കുന്ന പവര്‍ ലഭിക്കണമെങ്കില്‍ ഇവ രണ്ടും വെവ്വേറെ കെയ്സുകളില്‍ ഘടിപ്പിക്കേണ്ടിവരും.&lt;br /&gt;  പുതിയ ബാറ്ററി ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിലും ഇതിന്റെ വ്യാവസായിക രീതിയിലുള്ള ഉല്പാദനം എന്നു തുടങ്ങുമെന്നോ മറ്റു വാണിജ്യസംബന്ധമായ വിവരങ്ങളോ ജപ്പാനീസ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിന് കമ്പനി നല്‍കുന്ന ഉത്തരം. ചാര്‍ജ് തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരം ബാറ്ററികള്‍ പ്രകൃതിയെ മലിനപ്പെടുത്തുകയാണ്. റീച്ചാര്‍ജ്ജ് ചെയ്യാന്‍ ചെറിയൊരു സൂത്രമുപയോഗിക്കുന്ന പുതിയതരം ബാറ്ററികള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യാഘാതം കുറയ്ക്കുമെന്ന് പ്രത്യാശിക്കാം .&lt;br /&gt;&lt;br /&gt;ടി.വി.സിജു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-7308089281751390264?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/7308089281751390264/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=7308089281751390264' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7308089281751390264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7308089281751390264'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/07/blog-post_26.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/TE0oRbnCWxI/AAAAAAAAAQU/iQe-Dp6Pz8Q/s72-c/battary.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-6975952302371016805</id><published>2010-07-12T14:10:00.002+05:30</published><updated>2010-07-12T14:17:42.878+05:30</updated><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;കംപ്യൂട്ടര്‍ വൈറസുകള്‍&lt;br /&gt;മനുഷ്യരിലേക്ക്&lt;/span&gt;&lt;br /&gt;&lt;br /&gt;ജീവജാലങ്ങളെ ബാധിക്കുന്ന ജീവനുള്ള വൈറസുകളായാലും ജീവനില്ലാത്ത കംപ്യൂട്ടര്‍ പ്രോഗ്രാം വൈറസുകളായാലും അത് പെറ്റുപെരുകുന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പെരുകി പെരുകി അത് നാടു മുഴുവന്‍ വ്യാപിക്കുന്നു. പിന്നീടാണ് ആക്രമണം തുടങ്ങുന്നത്.&lt;br /&gt;&lt;br /&gt;   കംപ്യൂട്ടറില്‍ കയറിക്കൂടി അതിന്റെ പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തുന്നത് മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ആക്രമിക്കുന്ന വൈറസുകള്‍ തന്നെയാണെന്ന് ഒരുവേള ചിലരെങ്കിലും സംശയിച്ചു പോയിട്ടുണ്ടാവാം. കംപ്യൂട്ടറിനെയും മനുഷ്യനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന ശത്രുവിന് വൈറസ് എന്ന പേര് വന്നതാണ് ഈയൊരു തെറ്റിദ്ധാരണയ്ക്ക്് ഇട നല്‍കിയത്. കംപ്യൂട്ടറില്‍ നുഴഞ്ഞു കയറി നാശം വിതയ്ക്കുന്നത് വൈറസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രോഗ്രാമുകളാണെന്ന് പി&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_faQddnda1Ds/TDrWhIcL4eI/AAAAAAAAAQM/bArUAJnUVV4/s1600/11.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 146px; height: 219px;" src="http://4.bp.blogspot.com/_faQddnda1Ds/TDrWhIcL4eI/AAAAAAAAAQM/bArUAJnUVV4/s320/11.jpg" alt="" id="BLOGGER_PHOTO_ID_5492938560221471202" border="0" /&gt;&lt;/a&gt;&lt;span&gt;ന്നീട്&lt;/span&gt; പലരും മനസ്സിലാക്കി. ഇത് മനുഷ്യ ശരീരത്തില്‍ കയറിക്കൂടി പൊല്ലാപ്പുണ്ടാക്കുന്നവയല്ലെന്നും പഠിച്ചുവച്ചു. എന്നാല്‍ മനുഷ്യശരീരത്തില്‍ കയറിക്കൂടി പ്രാണനെടുക്കാന്‍ തന്നെ പ്രാപ്തി നേടുകയാണ് ജീവനില്ലാത്ത കംപ്യൂട്ടര്‍ വൈറസുകള്‍.&lt;br /&gt;   ജീവജാലങ്ങളെ ബാധിക്കുന്ന ജീവനുള്ള വൈറസുകളായാലും ജീവനില്ലാത്ത കംപ്യൂട്ടര്‍ പ്രോഗ്രാം വൈറസുകളായാലും അത് പെറ്റുപെരുകുന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പെരുകി പെരുകി അത് നാടു മുഴുവന്‍ വ്യാപിക്കുന്നു. പിന്നീടാണ് ആക്രമണം തുടങ്ങുന്നത്. മനുഷ്യരില്‍ നിന്ന് ജീവജാലങ്ങളിലേക്കും തിരിച്ചും ജീവനുള്ള വൈറസുകള്‍ പടരുമ്പോള്‍ ജീവനില്ലാത്തത് കംപ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയുമാണ് ലക്ഷ്യമിടുന്നത്.&lt;br /&gt;   ഈയിടെ ജീവനില്ലാത്ത വൈറസ് മനുഷ്യനെ 'ആക്രമിച്ചു'! ബ്രിട്ടനിലെ റീഡിംഗ് സര്‍വ്വകലാശാലയില്‍ ഗവേഷകനായ ഡോ. മാര്‍ക്ക് ഗാസണ്‍ ആണ് കംപ്യൂട്ടര്‍ വൈറസ് ബാധയേറ്റ ആദ്യത്തെ മനുഷ്യന്‍. തന്റെ പരീക്ഷണശാലയിലെ സുരക്ഷാ സംവിധാനങ്ങള്‍ തുറക്കുന്നതിനും മൊബൈല്‍ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുമുള്ള പ്രോഗ്രാമുകളടങ്ങിയ ഒരു ചിപ്പ് ഡോ. മാര്‍ക്ക് ഗാസന്‍ തന്റെ കൈത്തണ്ടയില്‍ തൊലിക്കടിയിലായി ശസ്ത്രക്രിയ നടത്തി സ്ഥാപിച്ചിരുന്നു. ഇതിനെയാണ് കംപ്യൂട്ടര്‍ വൈറസ് ആക്രമിച്ച് നിയന്ത്രണം ഏറ്റെടുത്തത്. കൌതുകം ജനിപ്പിക്കുന്നതാണ് ഈ സംഭവമെങ്കിലും ഇതിനെ അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല.&lt;br /&gt;   പേസ് മേക്കറുകള്‍, കോക്ളിയര്‍ ഇംപ്ളാന്റ് തുടങ്ങി മനുഷ്യശരീരത്തിനുള്ളില്‍ നിക്ഷേപിക്കാവുന്ന രീതിയിലുള്ള   നിരവധി ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം ഉപകരണങ്ങളെ വൈറസ് ബാധിച്ചാല്‍ എന്താവും അവസ്ഥ. അതിന്റെ പ്രവര്‍ത്തനം തന്നെ താളംതെറ്റിക്കാന്‍ പോലും പര്യാപ്തമായ വൈറസ് പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരും നമുക്കിടയിലുണ്ട്. അങ്ങനെയെങ്കില്‍ വൈറസ് ആക്രമണത്തിലൂടെ പേസ്മേക്കറിന്റെ പ്രവര്‍ത്തനം നിലപ്പിച്ചാലോ? മരണം ഉറപ്പ്. അങ്ങനെ കംപ്യൂട്ടര്‍ വൈറസും മരണകാരണമാവും. അല്ലെങ്കില്‍ ചെവിയിലെ ഇംപ്ളാന്റില്‍ കൂടി മനുഷ്യന് കേള്‍ക്കുവാന്‍ കഴിയുന്ന പരിധിക്കപ്പുറമുള്ള ശബ്ദം കേള്‍പ്പിച്ചാലോ? അത് പറയാതെ നിങ്ങള്‍ക്കറിയാം. അതിനാല്‍ തന്നെ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവും അപകടസാധ്യതയും നാം മുന്‍കൂട്ടി കണ്ടേതീരൂ. അതോടൊപ്പം ഇത്തരം ആക്രമണസാധ്യതകളെ തടുക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമായിതീര്‍ന്നിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ടി.വി. സിജു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-6975952302371016805?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/6975952302371016805/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=6975952302371016805' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6975952302371016805'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6975952302371016805'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/07/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_faQddnda1Ds/TDrWhIcL4eI/AAAAAAAAAQM/bArUAJnUVV4/s72-c/11.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-538900425965561402</id><published>2010-06-21T10:18:00.003+05:30</published><updated>2010-06-21T10:25:24.612+05:30</updated><category scheme='http://www.blogger.com/atom/ns#' term='കമ്പ്യൂട്ടര്‍ ലോകത്തെ ശാസ്‌ത്രജ്ഞര്‍'/><category scheme='http://www.blogger.com/atom/ns#' term='internet'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="color: rgb(255, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;സൌഹൃദത്തിലുമുണ്ട്&lt;/span&gt; &lt;span style="font-weight: bold;"&gt;&lt;br /&gt;രഹസ്യപ്പൊലീസ് !&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ രണ്ട് കുറ്റവാളികളെ ദിവസങ്ങള്‍ക്കുള്ളില്‍  പിടിക്കാന്‍ പൊലീസിന് കഴിഞ്ഞത് അവരുടെ മൊബൈല്‍ഫോണിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്താലാണ്. ഫോണ്‍സംഭാഷണവും അതിന്റെസ്ഥാനവും പിന്തുടരുന്നതിലൂടെ പൊലീ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/TB7v9LPs25I/AAAAAAAAAQE/STt4TT1HMls/s1600/photo+for+techmirror.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 288px; height: 206px;" src="http://1.bp.blogspot.com/_faQddnda1Ds/TB7v9LPs25I/AAAAAAAAAQE/STt4TT1HMls/s320/photo+for+techmirror.jpg" alt="" id="BLOGGER_PHOTO_ID_5485085230453545874" border="0" /&gt;&lt;/a&gt;സിന് പണി എളുപ്പമായി. ഭാര്യയെയും കാമുകിയെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് ജയില്‍ച്ചാട്ടക്കാരെ കുരുക്കിയത്.&lt;br /&gt;  വിദേശരാജ്യങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ മൊബൈല്‍ഫോണിനെ മാത്രമല്ല കൂട്ടുപിടിക്കുര്‍ന്നത്. അമേരിക്കയിലും ബ്രിട്ടനിലും പൊലീസ് കുറ്റവാളികളെ തിരയുന്നത് ഇപ്പോള്‍  മൈക്രോബ്ളോഗിംഗ് - സൌഹൃദസൈറ്റുകളിലാണ്. സൌഹൃദസൈറ്റുകളില്‍ തപ്പിയാല്‍ പിടികിട്ടാപ്പുള്ളികളായി നടക്കുന്ന പലരെയും കിട്ടുമെന്ന അവസ്ഥയാണ് അവിടെ. കുറ്റകൃത്യം ചെയ്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാമുകിയേയും ബന്ധപ്പെടുന്നത് മൊബൈല്‍ഫോണിനു പുറമെ സൌഹൃദസൈറ്റുകളിലൂടെയാണ്. ഇവയെ പിന്തുടര്‍ന്നാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തുന്നത്.&lt;br /&gt;  ഇതിനു സമാനമായൊരു നീക്കം ഇന്ത്യയിലും തുടങ്ങി. കര്‍ണ്ണാടക സി.ഐ.ഡി വിഭാഗമാണ് ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.  ആദ്യപടി എന്ന നിലയില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കര്‍ണ്ണാടക സി.ഐ.ഡി അംഗത്വമെടുത്തുകഴിഞ്ഞു. സി.ഐ.ഡി പോലുള്ള ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സൌഹൃദസൈറ്റുകളില്‍ അംഗത്വമെടുക്കുന്നതോടെ പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകാനും സംവദിക്കാനും ഏറെ സൌകര്യമൊരുക്കും. പുറംലോകം അറിയാത്ത കുറ്റകൃത്യങ്ങള്‍ പോലും സൌഹൃദസൈറ്റുകളിലൂടെ   വെളിപ്പെടുത്താന്‍ പലരും തയ്യാറാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.&lt;br /&gt;  കേസിന്റെ പുരോഗതിയും മറ്റു വിവരങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനും സൌഹൃദകൂട്ടായ്മ ഉപയോഗപ്പെടുമെന്നാണ് കര്‍ണ്ണാടക സി.ഐ.ഡി വിഭാഗം തലവന്‍ നല്‍കുന്ന സൂചനകള്‍. പൊതുജനങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ സഞ്ചരിച്ചാല്‍ കുറ്റകൃത്യങ്ങളുടെ തുമ്പുണ്ടാക്കാന്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് സംഘം. 'ഡിജിപിസിഐഡികര്‍ണ്ണാടക' എന്നാണ് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും സി. ഐ.ഡി കര്‍ണ്ണാടക ഡിവിഷന്റെ യൂസര്‍ നെയിം.&lt;br /&gt;  ഡല്‍ഹി പൊലീസിനും ട്വിറ്ററിലും ഫേസ്ബുക്കിലും അംഗത്വമുണ്ട്. ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍, റാലികള്‍, റോഡ് ബ്ളോക്ക്, ആക്സിഡന്റ് തുടങ്ങി കാര്യങ്ങള്‍ ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് ലഭ്യമാക്കി തുടങ്ങി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കമായി തുടങ്ങിയതാണെങ്കിലും മികച്ച പ്രതികരണമാണ് ഡല്‍ഹി പൊലീസിന് ലഭിക്കുന്നത്.&lt;br /&gt;  അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സൌഹൃദസൈറ്റ് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ് ഗവണ്‍മെന്റ് ഓഫീസുകളില്‍. ജോലി സമയത്ത് ജീവനക്കാര്‍ ഫേസ്ബുക്കിലും മറ്റും 'അലഞ്ഞുതിരിയുന്നത്' വന്‍ സാമ്പത്തികനഷ്ടത്തിനു ഇടയാക്കുന്നുണ്ടെന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.&lt;br /&gt;&lt;br /&gt;ടി.വി.സിജു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-538900425965561402?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/538900425965561402/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=538900425965561402' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/538900425965561402'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/538900425965561402'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/06/blog-post_21.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_faQddnda1Ds/TB7v9LPs25I/AAAAAAAAAQE/STt4TT1HMls/s72-c/photo+for+techmirror.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-6127904278248095187</id><published>2010-06-05T12:38:00.003+05:30</published><updated>2010-06-05T12:41:14.867+05:30</updated><title type='text'></title><content type='html'>&lt;span style="color: rgb(204, 0, 0);font-size:180%;" &gt;&lt;span style="font-weight: bold;"&gt;സൈക്കിളില്‍ കറങ്ങിയും&lt;/span&gt; &lt;span style="font-weight: bold;"&gt;&lt;br /&gt;മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം!&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;പവര്‍കട്ട് ഇന്ന് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഇനി അതിന് മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. ദിവസം കഴിയുംതോറും കട്ടിന്റെ ദൈര്‍ഘ്യം കൂടിവരികയേയുള്ളൂ. വീട്ടില്‍ കറന്റില്ലാത്തതിനാല്‍ സെല്‍ഫോണ്‍ ചാര്‍ജറും പേറി ഓഫീസിലെത്തുന്ന പലരുമുണ്ട് നമ്മുടെയിടയില്‍. ഇതിന് അറുതിവരികയാണ്, ഒരു ചൊട്ടുവിദ്യയിലൂടെ. അതിനായി കുറച്ച്&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/TAn4FhJBjNI/AAAAAAAAAP0/yR6RT2TVqkA/s1600/111605_charger1.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 256px; height: 320px;" src="http://3.bp.blogspot.com/_faQddnda1Ds/TAn4FhJBjNI/AAAAAAAAAP0/yR6RT2TVqkA/s320/111605_charger1.jpg" alt="" id="BLOGGER_PHOTO_ID_5479183195352173778" border="0" /&gt;&lt;/a&gt; വിയര്‍ക്കേണ്ടി വരുമെന്ന് മാത്രം. കുറച്ച് അധ്വാനിച്ചാലും വേണ്ടില്ല, സെല്‍ഫോണിലെ ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുപോവില്ലല്ലോ? ചിലര്‍ക്ക് ഫോണിലെ ബാറ്ററി ചാര്‍ജ് കുത്തനെ ഇറങ്ങുന്നതും അക്കൌണ്ടിലെ കാശ് തീരുന്നതും പേടിസ്വപ്നമാണ്.&lt;br /&gt;   കറന്റില്ലെങ്കില്‍ സൈക്കിളില്‍ ചുമ്മാ ഒരു സവാരി ചെയ്താല്‍ മതി മൊബൈല്‍ഫോണ്‍ സ്വയം ചാര്‍ജ്ജായിക്കോളും. ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയാണ് പുതിയ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് പത്തു കിലോമീറ്റര്‍ ദൂരം പിന്നിടുന്ന വേഗതയില്‍ 10 മിനുട്ട് സൈക്കിള്‍ ചവിട്ടിയാല്‍ അരമണിക്കൂര്‍ സംസാരിക്കാനുള്ള ചാര്‍ജ് ബാറ്ററിയില്‍ സംഭരിക്കപ്പെടും. കൃത്യമായി &lt;span&gt;&lt;span&gt;പറഞ്ഞാല്‍&lt;/span&gt;&lt;/span&gt; 28 മിനുട്ട്. സ്റ്റാന്‍ഡ്ബൈ മോഡിലാണ് ഫോണെങ്കില്‍ ഇത്രയും ചാര്‍ജ്കൊണ്ട് 38 മണിക്കൂര്‍ പ്രവര്‍ത്തിക്കും. സവാരി കൂടുതല്‍ വേഗതയിലാക്കിയാലോ ബാറ്ററി ചാര്‍ജ്ജും കുത്തനെ കൂടിക്കൊള്ളും. ബാറ്ററി റീചാര്‍ജ്ജിംഗ് നിലവാരം ഇങ്ങനെയൊക്കെയാണ്. ഡൈനാമോ സഹിതമാണ് നോക്കിയ ഈ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജര്‍ വിപണിയില്‍ എത്തിക്കുന്നത്. 18 അമേരിക്കന്‍ ഡോളറാണ് ഈ ചാര്‍ജ്ജിംഗ് കിറ്റിന്റെ വില. സൈക്കിളിന്റെ ഹാന്‍ഡ്ബാറിലുള്ള ഹോള്‍ഡറിലാണ് ചാര്‍ജ് ചെയ്യാനായി ഫോണ്‍ കുത്തിവയ്ക്കേണ്ടത്. സഞ്ചരിക്കുമ്പോ&lt;span&gt;&lt;span&gt;ള്‍&lt;/span&gt;&lt;/span&gt; മുന്‍വശത്തെ ടയറില്‍ ഉറപ്പിച്ചിരിക്കുന്ന ഡൈനാമോയില്‍ നിന്ന് വയറിലൂടെ മൊബൈലിലേക്ക് ചാര്‍ജ്ജ് പ്രവഹിക്കും.&lt;br /&gt;  മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി പുതുമയുള്ള  സൌകര്യങ്ങള്‍ പലതും നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. നടക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന സെല്‍ഫോണ്‍, മൂത്രമൊഴിച്ച് ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്ന ബാറ്ററി... അങ്ങനെ പല പല സമ്പ്രദായങ്ങളും. ബൈക്ക് യാത്രയ്ക്കിടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം രണ്ടു വര്‍ഷം മുമ്പുതന്നെ മോട്ടറോള കമ്പനി അവതരിപ്പിച്ചിരുന്നു. അതിന് അനുബന്ധമെന്നോണം എന്ന നിലയിലാണ് നോക്കിയ സൈക്കിളില്‍ ഉപയോഗിക്കാവുന്ന ചാര്‍ജ്ജര്‍ വികസിപ്പിച്ചെ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/TAn4P5AqmBI/AAAAAAAAAP8/7ckp5etH-L8/s1600/111605_charger2.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 207px;" src="http://1.bp.blogspot.com/_faQddnda1Ds/TAn4P5AqmBI/AAAAAAAAAP8/7ckp5etH-L8/s320/111605_charger2.jpg" alt="" id="BLOGGER_PHOTO_ID_5479183373558257682" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span&gt;ടുത്തിരിക്കുന്നത്&lt;/span&gt;&lt;/span&gt;. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കുന്ന ചാര്‍ജ്ജര്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ വഴിയും നോ&lt;span&gt;&lt;span&gt;ക്കിയ&lt;/span&gt;&lt;/span&gt; സൌകര്യമൊരുക്കും.&lt;br /&gt;  യാത്രയ്ക്ക് പുതുസൌകര്യങ്ങള്‍ എത്തിയതോടെ സൈക്കിളിന്റെ 'കാറ്റ്' പോയെന്ന് കരുതിയതാണ്. പെട്രോളിനും ഗ്യാസിനും സകല ഇന്ധനങ്ങള്‍ക്കും വിലകൂടിയപ്പോള്‍ പലരും സൈക്കിള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു ഉപകാരവുമായി. രാവിലത്തെ വ്യായാമം സൈക്കിളിലായാല്‍ രണ്ടു കാര്യം നടക്കും. പൊണ്ണത്തടി കുറയും, ഒപ്പം മൊബൈല്‍ഫോണ്‍ ചാര്‍ജ്ജാവുകയും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-6127904278248095187?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/6127904278248095187/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=6127904278248095187' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6127904278248095187'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6127904278248095187'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/06/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/TAn4FhJBjNI/AAAAAAAAAP0/yR6RT2TVqkA/s72-c/111605_charger1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-7044424020277945306</id><published>2010-05-25T11:49:00.006+05:30</published><updated>2010-06-27T12:12:06.235+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='internet'/><category scheme='http://www.blogger.com/atom/ns#' term='ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;div&gt;&lt;span style="font-size:180%;"&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"  style="color:#ff0000;"&gt;വോട്ടിംഗ് മെഷീനും രക്ഷയില്ലേ?&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;ആഗോളതലത്തില്‍ തന്നെ ഏറെ സുരക്ഷിതമെന്ന് കരുതുന്ന ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പുഫലം മാറ്റിമറിക്കാനാവുമെന്ന അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം അവതരിപ്പിക്കപ്പെട്ടത്. ബാലറ്റ് പേപ്പര്‍ ഒഴിവാക്കി നിരവധി തിരഞ്ഞെടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് പുതിയ ആരോപണം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടി വോട്ട് തട്ടിയെന്ന്  പരാതി ഉയര്‍ന്നിരുന്നു.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt; അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ  ഗവേഷകരും ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ സെക്യൂരിറ്റികോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് വോട്ടിംഗും വോട്ടെണ്ണലും സുഗമമാക്കിയ  ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. &lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;  &lt;/span&gt;ഒരു മൊബൈല്‍ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയച്ചുപോലും റിസല്‍ട്ടില്‍ മാറ്റം വരുത്താവുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വരുതിയില്‍ നിര്‍ത്താം എന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അവകാശവാദം. മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൃത്രിമം നടത്താന്‍ പറ്റുമെന്ന് റൈസ് യൂണിവേഴ്സിറ്റിവിദ്യാര്‍ത്ഥികളും.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;പഠനത്തോടനുബന്ധിച്ചുള്ള 'റിയല്‍ലൈഫ്' പരീക്ഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി  നടന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മെഷീന്‍ സോഫ്റ്റ്വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. ഇത് മെഷീന്‍ നല്‍കുന്ന അന്തിമഫലത്തില്‍ വ്യത്യാസം വരുത്തും. പക്ഷേ, ഈ കൃത്രിമംഅധികൃതര്‍ക്ക് മനസ്സിലാകില്ലെന്ന് മാത്രം. &lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;രണ്ടാംഘട്ടം വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പരിശോധനയും മെഷീന്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള  അംഗീകാരവുമാണ്. അതും എളുപ്പത്തില്‍ പൂര്‍ത്തിയാവും. അതിലൊന്നും  ഈ കൃത്രിമം പിടിക്കപ്പെടാന്‍ സാധ്യത വളരെക്കുറവ്. പിന്നെ ഇതിനെ ഏതുരീതിയിലും ഉപയോഗിക്കുകയുമാവാം. ഈ പരീക്ഷണ വിവരങ്ങള്‍ ലഭിച്ചാല്‍ മെഷീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതുമെഷീനിലും കൃത്രിമം സൃഷ്ടിക്കാനാവുമെന്നാണ്  റൈസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡാന്‍ വല്ലാഹ് അന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ സങ്കീര്‍ണ്ണത ക്ളാസ്സില്‍ ഉപയോഗിച്ച മെഷീനിന് ഇല്ലെങ്കിലും വിഗദ്ധരായവര്‍ക്ക് ഇതേരീതിയില്‍ ഏതു വോട്ടിംഗ് മെഷീനിലും മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ എന്നാണ് ഡാന്‍ വല്ലാഹ് പറഞ്ഞത്.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;യഥാര്‍ത്ഥ മെഷീനിലെ ഡിസ്പ്ളേയ്ക്ക് മുകളിലായി അതുപോലെ തോന്നിക്കുന്ന മറ്റൊരു ഡിസ്പ്ളേയും മൈക്രോപ്രോസസ്സറും ബ്ളൂടൂത്ത് റേഡിയോയും അടങ്ങുന്ന ചില സര്‍ക്യൂട്ടുകളും സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പുവിജയം എളുപ്പമാക്കാമെന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജെ അലക്സ് ഹാള്‍ഡര്‍മാന്റെ അഭിപ്രായം.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt; വോട്ടുകള്‍ എണ്ണുന്ന സമയത്ത് എത്ര വോട്ടുകള്‍ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി നേടുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കാന്‍ സാധിക്കുന്നവിധത്തിലാവും ഇതിന്റെ രൂപകല്പന.&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;ഒരുതരത്തിലും കൃത്രിമം കാട്ടാന്‍ കഴിയുന്നതല്ല ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ക്കും തുറക്കാന്‍ പറ്റുന്ന വിധത്തിലല്ല ഇന്ത്യന്‍ വോട്ടിംഗ് മെഷീന്‍. &lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ  സ്ഥാനാര്‍ത്ഥികളും അവരുടെ പ്രതിനിധികളും മെഷീന്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. പിന്നീട് അതില്‍ മുദ്ര വയ്ക്കും. പിന്നീട് തുറന്നുനോക്കണമെങ്കില്‍ ഈ മുദ്ര പൊളിക്കേണ്ടി വരും. പിന്നെ എങ്ങനെ കൃത്രിമം നടത്താന്‍ കഴിയും എന്നാണ്  അധികാരികളുടെ ചോദ്യം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;ടി.വി.സിജു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-7044424020277945306?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/7044424020277945306/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=7044424020277945306' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7044424020277945306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7044424020277945306'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/05/blog-post_25.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-751461084246479983</id><published>2010-05-18T14:26:00.003+05:30</published><updated>2010-05-18T14:31:17.603+05:30</updated><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/S_JW603JhqI/AAAAAAAAAO8/Y2_uHmOywRg/s1600/xp.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 320px;" src="http://1.bp.blogspot.com/_faQddnda1Ds/S_JW603JhqI/AAAAAAAAAO8/Y2_uHmOywRg/s320/xp.jpg" border="0" alt="" id="BLOGGER_PHOTO_ID_5472532065830930082" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;സോഫ്റ്റ്വെയര്‍ നിര്‍മ്മാണരംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള സാങ്കേതികസഹായം നിര്‍ത്തലാക്കുകയാണ്. ജൂലായ് 13ന് വിന്‍ഡോസ് 2000, വിന്‍ഡോസ് എക്സ് പി (സര്‍വ്വീസ്പായ്ക്ക് 2) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള സഹായം നിര്‍ത്തുമെന്നാണ് അറിയിപ്പ്.&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ആഗോളതലത്തില്‍ ഡെസ്ക്ടോപ്പുകളിലും സെര്‍വ്വറുകളിലും വ്യാപകമായി തന്നെ വിന്‍ഡോസ് ഓപ്പറേറ്ററിംഗ് സിസ്റ്റം ഉപയോഗത്തിലിരിക്കുന്നുണ്ട്. ഈ തീരുമാനം പല ഉപഭോക്താക്കളെ പ്രയാസപ്പെടുത്തും.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;വിപണിയിലിറക്കിയ ശേഷം സോഫ്റ്റ്വെയറിലെ പാളിച്ചകള്‍ പരിഹരിക്കാനായി  അപ്ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും പുറത്തിറക്കുന്നത് സര്‍വ്വസാധാരണമാണ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് വയ്യ; വേണമെങ്കില്‍ പുതിയത് വാങ്ങിക്കോളൂ എന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കത്തിലൂടെ വെളിവാകുന്നത്. അതോടെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ പ്രതിസന്ധിയിലാവും. &lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;സൈബര്‍ ആക്രമണങ്ങളുടെ തീവ്രത പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ഈയൊരു സാഹചര്യത്തില്‍ ഒരോ മാസത്തിലും രണ്ടാമത്തെ ചൊവ്വാഴ്ച സെക്യൂരിറ്റി അപ്ഡേറ്റുകള്‍ പുറത്തിറക്കുന്ന പതിവ് മൈക്രോസോഫ്റ്റിനുണ്ട്.  'പാച്ച് ട്യൂസ്ഡേ' എന്ന പേരില്‍ അറിയപ്പെടുന്ന ഇത് പഴയ സോഫ്റ്റ്വെയറുകള്‍ക്ക് ഇനി ബാധകമാവില്ല.  എന്തുപാളിച്ച കണ്ടുപിടിച്ചാലും അത് തിരുത്തില്ലെന്ന് വന്നതോടെ വൈറസ് നിര്‍മ്മാതാക്കള്‍ അടക്കമുള്ള സൈബര്‍ക്രിമിനലുകള്‍ക്ക് കംപ്യൂട്ടറിലേക്കുള്ള നുഴഞ്ഞുകയറ്റം എളുപ്പമാവും. അതേസമയം, ഓണ്‍ലൈനില്‍ മൈക്രോസോഫ്റ്റ് നോളജ്ബേസ് പരിശോധിക്കാനും 'സ്ഥിരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍'ക്കുള്ള ഉത്തരം കണ്ടെത്താനും യാതൊരു തടസ്സവുമുണ്ടാകില്ല.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;വിന്‍ഡോസ് എക്സ് പിയുടെ സര്‍വ്വീസ് പായ്ക്ക് 2 ഉപയോക്താക്കള്‍ക്ക് മാത്രമേ നിലവില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം ബാധകമാവുകയുള്ളൂ. സര്‍വ്വീസ്പായ്ക്ക് 3 ഉപയോഗിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് അമേരിക്കയില്‍ കൂടുതലും പ്രചാരത്തിലുള്ളത്. അവരെ ഇതൊന്നും ബാധിക്കുന്ന ഒരു വിഷയമേ അല്ല. ഈ പ്രശ്നം ഒഴിവാക്കാനായി രണ്ട് ഓപ്ഷനുകളാണ് മുന്നിലുള്ളത്. ഒന്നുകില്‍ നിലവിലുള്ളത് എസ്.പി 3യിലേക്ക് മാറുക. വിന്‍ഡോസ് ഓട്ടോമാറ്റിക് അപ്ഡേറ്റും  അതില്‍ പ്രവര്‍ത്തനക്ഷമമാണ്. അല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7ലേക്ക് മാറുക.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;വിന്‍ഡോസ് 2000 ഉപയോഗിക്കുന്നവരോട് വിന്‍ഡോസ് 7ലേക്ക് മാറാനും സെര്‍വര്‍ ഉപയോഗിക്കുന്നവരോട് വിന്‍ഡോസ് സെര്‍വര്‍ 2003, 2008 തുടങ്ങിയവയിലേക്ക് ചേക്കേറാനുമാണ് മൈക്രോസോഫ്റ്റിന്റെ ശുപാര്‍ശ. തുടര്‍ന്നും സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സര്‍വ്വീസ് പായ്ക്ക് 2 ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റിലൂടെ സര്‍വ്വീസ് പായ്ക്ക് 3യിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. &lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-751461084246479983?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/751461084246479983/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=751461084246479983' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/751461084246479983'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/751461084246479983'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/05/blog-post_5432.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_faQddnda1Ds/S_JW603JhqI/AAAAAAAAAO8/Y2_uHmOywRg/s72-c/xp.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-7392311620736541021</id><published>2010-05-18T14:20:00.004+05:30</published><updated>2010-05-18T14:24:31.277+05:30</updated><category scheme='http://www.blogger.com/atom/ns#' term='http://3.bp.blogspot.com/_faQddnda1Ds/S_JVZFt6_XI/AAAAAAAAAO0/1QwxoedynTw/s1600/arabic-d_article.jpg'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/S_JVZFt6_XI/AAAAAAAAAO0/1QwxoedynTw/s1600/arabic-d_article.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 209px;" src="http://3.bp.blogspot.com/_faQddnda1Ds/S_JVZFt6_XI/AAAAAAAAAO0/1QwxoedynTw/s320/arabic-d_article.jpg" border="0" alt="" id="BLOGGER_PHOTO_ID_5472530386728451442" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/S_JU8EqdVvI/AAAAAAAAAOs/CCV3bSiXYLw/s1600/arabic-d_article.jpg"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;സ്വന്തംഭാഷയിലും &lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;വെബ് വിലാസം&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;മാധ്യമം.കോം എന്ന് ഇനി ഇംഗ്ളീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. ബ്രൌസറിന്റെ അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കംപ്യൂട്ടറിലെത്തുന്ന കാലവും വരികയാണ്. പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ളീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ളീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ലാറ്റിന്‍ഭാഷയ്ക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമെയ്ന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (ഞന്‍ബബയണ്‍) നല്‍കിക്കൊണ്ടാണ് 2010 മേയ് 5നാണ് പുതിയമാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു. എ. ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ ഐകാന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള ഡൊമെയ്ന്‍ നാമങ്ങളിലാണ്. അതോടൊപ്പം ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള രാജ്യത്തെ സൂചിപ്പിക്കുന്ന കോഡുകളും  ഉപയോഗിക്കുന്നുണ്ട്. ഇംഗ്ളീഷ് ഇതര ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിന്‍ ഇതര ഭാഷകളിലും അനുവദിച്ചിരുന്നു. എന്നാല്‍ വാലറ്റങ്ങള്‍ക്ക് ഇംഗ്ളീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശികഭാഷാ കംപ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കംകൂടും.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ഐകാന്‍) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതുവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ ഐകാന്‍ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണരൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ഐകാന്‍ നല്‍കുന്ന വിശദീകരണം.&lt;/div&gt;&lt;div&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt; ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് ഡൊമെയ്ന്‍ നടപ്പാക്കിയ പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ളീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-7392311620736541021?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/7392311620736541021/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=7392311620736541021' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7392311620736541021'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7392311620736541021'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/05/blog-post_18.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/S_JVZFt6_XI/AAAAAAAAAO0/1QwxoedynTw/s72-c/arabic-d_article.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-2152597300544950064</id><published>2010-05-17T09:49:00.003+05:30</published><updated>2010-05-17T10:42:46.662+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;തടവുകാരനും&lt;br /&gt;വൈറ്റ് കോളര്‍ ജോലി !&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 102, 0); font-style: italic;font-size:130%;" &gt;&lt;span style="font-weight: bold;"&gt;തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ  പരിശീലനം നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ജയിലില്‍ പരിസരശുചീകരണവും മണ്ണെടുപ്പും കല്ലുവെട്ടും കൃഷിയും മറ്റുമായിരുന്നു ഇതുവരെ തടവുകാര്‍ക്കുണ്ടായിരുന്ന ജോലി. അതൊക്കെമാറി ഹൈടെക് ജോലിക്കായി തയ്യാറെടുക്കുകയാണ് തടവുപുള്ളികള്‍. ഹൈദരാബാദിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ജയിലിലാണ് പുതുസംരംഭം ഒരുങ്ങുന്നത്.&lt;br /&gt;   റേഡിയന്‍ഡ് ഇന്‍ഫോ സിസ്റ്റം എന്ന ഇന്ത്യന്‍ കമ്പനി ജയിലിനുള്ളില്‍ ഒരുക്കുന്ന ബിസിനസ്സ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) സെന്ററിലാവും ഇനി തടവുകാര്‍ക്കുള്ള വൈറ്റ്കോളര്‍ ജോലി. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമായിരിക്കുമിത്.&lt;br /&gt;   കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/S_DQIaH2bQI/AAAAAAAAAOc/Jrx6VCJ3YSo/s1600/jail.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 223px;" src="http://2.bp.blogspot.com/_faQddnda1Ds/S_DQIaH2bQI/AAAAAAAAAOc/Jrx6VCJ3YSo/s320/jail.jpg" alt="" id="BLOGGER_PHOTO_ID_5472102390124932354" border="0" /&gt;&lt;/a&gt;&lt;span&gt;വിക്കുന്നവര്‍ക്കാണ്&lt;/span&gt; ജോലിയില്‍ പ്രവേശിക്കാനുള്ള അര്‍ഹത. ശിക്ഷിക്കാനുണ്ടായ കാരണം പിടിച്ചുപറി, തട്ടിപ്പ് തുടങ്ങിയവയാണെങ്കില്‍ ഇവിടെ ജോലിയുമില്ല. ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ഒരുങ്ങുന്ന കോള്‍സെന്ററില്‍ 250 പേര്‍ക്ക് ജോലി ലഭിക്കും.&lt;br /&gt;   ഇന്ത്യന്‍ കമ്പനികള്‍ക്കു വേണ്ടി ഇന്‍ഷ്വറന്‍സ് ക്ളെയിം ഫോം വിവരങ്ങളും ബാങ്ക് അക്കൌണ്ട് അപ്ളിക്കേഷനുമുള്ള ഡാറ്റയും കൈകാര്യം ചെയ്യലാവും ആദ്യ ജോലി. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടവുകാരെ ഒഴിവാക്കും. മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പ്രതിദിനം 120 രൂപയാണ് ഒരു തൊഴിലാളിക്കുള്ള പ്രതിഫലം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ ജോലിയില്‍ സ്ഥിരനിയമനവും ലഭിക്കും.&lt;br /&gt;   തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ  പരിശീലനവും നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. സാധാരണ കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.&lt;br /&gt;   സ്ത്രീധന-കൊലപാതക കേസുകളില്‍പ്പെട്ട് ജയിലിലാകുന്നവരില്‍ ഭൂരിപക്ഷവും ഉന്നത ബിരുദധാരികളാണ്. സ്ത്രീധനം കുറഞ്ഞെന്ന പരാതിയില്‍ ഭാര്യയെയോ ഭാര്യയുടെ പിതാവിനെയോ കൊന്ന് ജയിലെത്തിയവരാണ് കൂടുതലും. കുടുംബബന്ധങ്ങളുടെ പരാജയത്തിനാണ് പലരും ഇരയാകുന്നത്.ഈയൊരു സാഹചര്യമാണ് ജയിലില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-2152597300544950064?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/2152597300544950064/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=2152597300544950064' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2152597300544950064'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2152597300544950064'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/05/blog-post_17.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/S_DQIaH2bQI/AAAAAAAAAOc/Jrx6VCJ3YSo/s72-c/jail.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-6803663174262112955</id><published>2010-05-10T11:18:00.002+05:30</published><updated>2010-05-10T11:26:38.769+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;ഡ്രാഗണ്‍ പോയന്റുമായി&lt;br /&gt;ഗൂഗിള്‍ ടി.വി യിലേക്ക്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 255);"&gt;ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- എന്നാണ് അതിന്റെ പേര്.&lt;/span&gt;&lt;br /&gt;&lt;br /&gt;  ഗൂഗിള്‍ സര്‍വ്വവ്യാപിയാവുകയാണ്. കംപ്യൂട്ടറിലൂടെ മാത്രമല്ല ഇനി ടി.വിയിലൂടെയും ഗൂഗിള്‍ നമ്മെ തേടിയെത്തും. ടെലിവിഷനിലേക്കുള്ള 'കടന്നുകയറ്റ'ത്തിന് ഇന്റര്‍നെറ്റ് സെര്‍ച്ചിം&lt;span&gt;&lt;span&gt;ഗ്&lt;/span&gt;&lt;/span&gt; രംഗത്തെ അതികായരായ ഗൂഗിള്‍ തയ്യാറെടുത്തുക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഗൂഗിളിന്റെ കടന്നുവരവ് ടെലിവിഷന്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും.&lt;br /&gt;  ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- ഇതാണ് അതിന്റെ പേര്. ഡിജിറ്റല്‍ യുഗത്തില്‍ ടെലിവിഷന്‍ ത്രി ഡി യുഗത്തിലേക്ക് മാറാന്‍ തുടങ്ങുമ്പോഴാണ് ദൃശ്യമാധ്യമത്തെ വരുതിയിലാക്കാന്‍ ഇന്റര്‍നെറ്റ് അതികായരായ ഗൂഗിള്‍ എത്തുന്നത്.&lt;br /&gt;   എല്ലാം ഒരു കുടക്കീഴിലേക്ക് ഒതുക്കിനിര്‍ത്താനുള്ള ഗൂഗിളിന്റെ പദ്ധതിക്ക് ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണരംഗത്തെ പ്രമുഖരും തങ്ങളുടെ സഹകരണം ഉറപ്പാക്കിക്കഴിഞ്ഞു. ടെലിവിഷന് വേണ്ടിയുള്ള&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/S-ef6yzhCsI/AAAAAAAAAOU/sb13Wh47QtU/s1600/tv.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 283px; height: 196px;" src="http://2.bp.blogspot.com/_faQddnda1Ds/S-ef6yzhCsI/AAAAAAAAAOU/sb13Wh47QtU/s320/tv.jpg" alt="" id="BLOGGER_PHOTO_ID_5469516104883833538" border="0" /&gt;&lt;/a&gt; ഇന്റര്‍ഫേസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ നേരത്തെ തന്നെ ഇന്റല്‍, സോണി, ലോജിടെക് തുടങ്ങിയ കമ്പനികളുമായി  കരാറുകളുണ്ടാക്കിയിട്ടുണ്ട്. പുതിയ പ്രോജക്ടില്‍ ഇന്റല്‍ ആറ്റം ചിപ്പുകള്‍ അടിസ്ഥാനമാക്കി സോണി സെറ്റ് ടോപ്പ് ബോക്സുകള്‍ നിര്‍മ്മിക്കും. ഇതിനു വേണ്ട റിമോട്ട് കണ്‍ട്രോള്‍ അടങ്ങുന്ന വയര്‍ലെസ് കീബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് ലോജിടെക് ആയിരിക്കും.&lt;br /&gt;  പദ്ധതി ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതു കൊണ്ടുതന്നെ വിപണിയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഉഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ടി.വിയ്ക്ക് പുറമെ വയ്ക്കാവുന്ന സെറ്റ്ടോപ്പ് ബോക്സുകളാണ് ഗൂഗിള്‍ തയ്യാറാക്കുന്നതെന്ന് അനുമാനിക്കുന്നവരുണ്ട്. അതല്ല ബ്ളൂ റേ ഡിസ്ക് പ്ളെയേഴ്സാവുമെന്ന് മറ്റുചിലര്‍. ഇതൊക്കെ അടങ്ങിയ ഒരൊറ്റ ടി.വി യായിരിക്കുമെന്ന് വേറൊരു പക്ഷം.&lt;br /&gt;  എന്തായിരുന്നാലും ടി.വി വഴിയും ഇന്റര്‍നെറ്റ് ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് എല്ലാവരും. സാന്‍ ഫ്രാന്‍സിസ്കോയില്‍ അടുത്ത ആഴ്ച നടക്കുന്ന ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.&lt;br /&gt;  ദൃശ്യചാരുത വര്‍ദ്ധിപ്പിക്കുന്ന ത്രി ഡി സെറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ടെലിവിഷന്‍ നിര്‍മ്മാണക്കമ്പനികള്‍. ഈയൊരു ഘട്ടത്തില്‍ തന്നെയാണ് ഗൂഗിളിന്റെയും പദ്ധതി വരുന്നത്. ത്രിഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍  ലഭ്യമായതുകൊണ്ടുതന്നെ ദൃശ്യതലത്തിലുള്ള  മാറ്റം  ഇരുമേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ടി.വി.സിജു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-6803663174262112955?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/6803663174262112955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=6803663174262112955' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6803663174262112955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6803663174262112955'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/05/blog-post_10.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/S-ef6yzhCsI/AAAAAAAAAOU/sb13Wh47QtU/s72-c/tv.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-1330321559285335788</id><published>2010-05-06T09:11:00.005+05:30</published><updated>2010-05-06T10:13:22.118+05:30</updated><category scheme='http://www.blogger.com/atom/ns#' term='internet'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/S-JGFpWqSOI/AAAAAAAAAN0/dInijHMNs9E/s1600/1.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 202px;" src="http://1.bp.blogspot.com/_faQddnda1Ds/S-JGFpWqSOI/AAAAAAAAAN0/dInijHMNs9E/s320/1.jpg" alt="" id="BLOGGER_PHOTO_ID_5468009960395393250" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;അശ്ളീലവൈറസ്: പണത്തിനായി&lt;br /&gt;ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുന്നു!&lt;/span&gt;&lt;br /&gt;&lt;br /&gt; ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന  അശ്ളീലവൈറസും രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണഭീഷണി നിലവിലുള്ളത്. രണ്ടിടങ്ങളിലും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസങ്ങളുണ്ട്. ഫയല്‍ ഷെയറിംഗ്  സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കംപ്യൂട്ടറിലെത്തുന്നത്.&lt;br /&gt; ജപ്പാനീസ് ട്രോജന്‍ 200 മില്യണ്‍ കംപ്യൂട്ടറുകളെ ബാധിച്ചുകഴിഞ്ഞു. 'വിന്നി' എന്ന ഫയല്‍ ഷെയറിംഗ് സര്‍വ്വീസ് ഉപയോഗിച്ചവര്‍ക്കാണ് ഉപദ്രവം ഏറെയും. 'ഹെന്റായ് ജനര്‍'  എന്ന ഗെയിമിന്റെ അനധികൃത കോപ്പി നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നവരാണ് അശ്ളീലവൈറസിന്റെ വായില്‍ അകപ്പെടുന്നത്. 5500 പേരെയെങ്കിലും ഇത് ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് ജപ്പാനിലെ വെബ് സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ നല്‍കുന്ന സൂചനകള്‍.&lt;br /&gt; ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ചില വ്യ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/S-JIVFtkcZI/AAAAAAAAAN8/u1Oph6zmgBA/s1600/2.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 279px;" src="http://1.bp.blogspot.com/_faQddnda1Ds/S-JIVFtkcZI/AAAAAAAAAN8/u1Oph6zmgBA/s320/2.jpg" alt="" id="BLOGGER_PHOTO_ID_5468012424728965522" border="0" /&gt;&lt;/a&gt;ക്തിഗത വിവരങ്ങള്‍ വെബ്സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. ഗെയിം ഡൌണ്‍ലോഡ് ആകുന്നതോടൊപ്പം ഈ വൈറസും സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറും. കോപ്പിറൈറ്റ് ഇല്ലാത്ത ഗെയിം ഉപയോഗിക്കാനായി തുനിയുമ്പോള്‍ തന്നെ സ്ക്രീനില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്ന&lt;span&gt;&lt;span&gt;&lt;span&gt;തിനും&lt;/span&gt;&lt;/span&gt;&lt;/span&gt; പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 1500 യെന്‍ അടയ്ക്കണമെന്നാകും. ഇല്ലെങ്കില്‍ നേരത്തെ നല്‍കിയ വിവരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കളുടെ വെബ്ഹിസ്റ്ററി വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്നാകും ഭീഷണി. മാന്യന്മാരുടെ വെബിലൂടെയുള്ള സഞ്ചാരം അശ്ളീലം തേടിയുള്ളതാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പലരും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കും.&lt;br /&gt; ജപ്പാനില്‍ ഇതാണ് രീതിയെങ്കില്‍ യൂറോപ്പില്‍ മറ്റൊരു പതിപ്പാണ്. ഇതില്‍ ഭീഷണിയില്‍ ചില മാറ്റങ്ങളുണ്ട്. ഐ.സി.സി.പി എന്നപേരില്‍ അറിയപ്പെടുന്ന കോപ്പിറൈറ്റ് ഫൌണ്ടേഷന്റെ പേരിലാണ് ഇവിടെ ഭീഷണി. ക്രെഡിറ്റ് കാര്‍ഡ് മുഖേന 400 ഡോളര്‍ അമേരിക്കന്‍ ഡോളര്‍ പിഴയയ്ക്കാനാണ് ആവശ്യപ്പെടുന്നത്. പൈസ ഒടുക്കിയില്ലെങ്കില്‍ ചെലവേറിയ കോടതി വ്യവഹാരത്തെയും തുടര്‍ന്നു&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/S-JIkThjHhI/AAAAAAAAAOE/Cx0dROJFAHQ/s1600/3.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 205px;" src="http://1.bp.blogspot.com/_faQddnda1Ds/S-JIkThjHhI/AAAAAAAAAOE/Cx0dROJFAHQ/s320/3.jpg" alt="" id="BLOGGER_PHOTO_ID_5468012686134681106" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span&gt;&lt;span&gt;ണ്ടാകുന്ന&lt;/span&gt;&lt;/span&gt;&lt;/span&gt; ജയില്‍വാസത്തെയും കുറിച്ചായിരിക്കും ഓര്‍മ്മപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താലോ അവര്‍ക്കാവശ്യമായ തുക എടുത്തശേഷം കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യും.&lt;br /&gt; ഇത്തരത്തിലുള്ള മെസേജുകള്‍ കംപ്യൂട്ടറില്‍ പൊങ്ങിവരുന്നുവെങ്കില്‍ അതിനെ ഗൌനിക്കാതെ ഉടന്‍ തന്നെ നല്ലൊരു ആന്റി-മാല്‍വെയര്‍ സ്കാനറിന്റെ സഹായം തേടുന്നതാണ് ഉചിതം. സ്കാനിംഗിലൂടെ വൈറസ്ബാധ ഒഴിവാക്കി കംപ്യൂട്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-1330321559285335788?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/1330321559285335788/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=1330321559285335788' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1330321559285335788'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1330321559285335788'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/05/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_faQddnda1Ds/S-JGFpWqSOI/AAAAAAAAAN0/dInijHMNs9E/s72-c/1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-8242246882480386491</id><published>2010-04-28T13:26:00.003+05:30</published><updated>2010-04-28T13:30:32.783+05:30</updated><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='internet'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;മൊബൈല്‍ ബാങ്കിംഗ് ജൂലായ് മുതല്‍&lt;br /&gt;രാജ്യവ്യാപകമാക്കുന്നു&lt;/span&gt;&lt;br /&gt;&lt;br /&gt;   രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് സംവിധാനം ജൂലായ് മുതല്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 32 ബാങ്കുകള്‍ക്കാണ് അനുമതി. ഇതില്‍ 21 എണ്ണവും മൊബൈല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ബാങ്കുകളും വൈകാതെ ഈ സേവനം ലഭ്യമാക്കും.&lt;br /&gt;   ബാങ്കില്‍ പോകാതെ ഒരു അക്കൌണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാന്‍ സാധിക്കുമെന്നതാണ് പുതുസംവിധാനത്തിന്റെ മെച്ചം. മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനും ടെലിഫോണ്‍ - ഇന്‍ഷ്വറന്‍സ് തുകയടക്കാനും ഇനി അതത് ഓഫീസുകളില്‍ ചെല്ലേണ്ട. ടിക്കറ്റിനു വേണ്ടി റെയില്‍വെ സ്റ്റേഷന്‍ കൌണ്ടറുകളില്‍ ക്യൂ നില്‍ക്കുകയും വേണ്ട. ഇതൊക്കെ മൊബൈല്‍ഫോണ്‍ വഴി ആകാമെന്നായിട്ടുണ്ട്.  സാധനങ്ങള്‍ വാങ്ങിയാല്‍ ബില്‍ തുക നല്‍കാന്‍ കച്ചവടക്കാരന്റെ &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_faQddnda1Ds/S9fq2sb4-cI/AAAAAAAAANs/3C2UYKPVDv4/s1600/bank.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 189px;" src="http://4.bp.blogspot.com/_faQddnda1Ds/S9fq2sb4-cI/AAAAAAAAANs/3C2UYKPVDv4/s320/bank.jpg" alt="" id="BLOGGER_PHOTO_ID_5465094898199361986" border="0" /&gt;&lt;/a&gt;&lt;span&gt;മൊബൈല്‍&lt;/span&gt; നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. തുടര്‍ന്ന് നമ്മുടെ ഫോണില്‍ കടക്കാരന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും.&lt;br /&gt;   മൊബൈല്‍ ബാങ്കിംഗ് സേവനം ലഭിക്കുന്നതിനായി ബാങ്കില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടൊപ്പം തങ്ങളുടെ മൊബൈല്‍ഫോണില്‍ ബാങ്കിന്റെ പ്രത്യേകസോഫ്റ്റ്വെയറും ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ സേവനം പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താനാവൂ. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് (എം പിന്‍) ഉപയോഗിച്ചാവും പിന്നീടുള്ള സാമ്പത്തികഇടപാടുകള്‍ നടത്തുക. ഈ സര്‍വ്വീസ് വഴി പ്രതിദിനം അമ്പതിനായിരം രൂപ വരെയുള്ള ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. രണ്ട് ലക്ഷം ഇടപാടുകളിലൂടെ ഒരു മാസം 12 കോടി രൂപ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.&lt;br /&gt;    ജനസംഖ്യയുടെ 41ശതമാനം പേര്‍ മൊബൈല്‍ ഉപയോക്താക്കളായുള്ളതില്‍ 46 ശതമാനം പേര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ നിലവിലില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇതിന് പരിഹാരമാവുകയാണ് മൊബൈല്‍ ബാങ്കിംഗ്. 2013 ആവുമ്പോഴേക്കും 90 കോടി ജനങ്ങളും മൊബൈല്‍വരിക്കാരാവുമെന്ന കണക്കുകൂട്ടലുകളാണ് മൊബൈല്‍സേവനദാതാക്കള്‍ക്കുള്ളത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-8242246882480386491?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/8242246882480386491/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=8242246882480386491' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/8242246882480386491'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/8242246882480386491'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/04/blog-post_28.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_faQddnda1Ds/S9fq2sb4-cI/AAAAAAAAANs/3C2UYKPVDv4/s72-c/bank.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-1243700787791731568</id><published>2010-04-23T11:45:00.003+05:30</published><updated>2010-04-23T11:56:32.847+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;ലോകകപ്പ് ഫുട്ബാള്‍: ആരാധകരുടെ&lt;br /&gt;കീശ കാലിയാക്കാന്‍ സൈബര്‍ക്രിമിനലുകള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ലോകകപ്പ് ജ്വരം ആഗോളതലത്തില്‍ പടരുമ്പോള്‍ ഫുട്ബാള്‍ ആരാധകരുടെ 'കീശ മുറിക്കാന്‍' തക്കംപാര്‍ത്തിരിക്കുകയാണ് ഇന്റര്‍നെറ്റിലെ സൈബര്‍ക്രിമിനലുകള്‍.   ജൂലായ് മാസം സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_faQddnda1Ds/S9E9RkvKxsI/AAAAAAAAANk/vkeLazYvsjg/s1600/fifa.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 216px; height: 250px;" src="http://4.bp.blogspot.com/_faQddnda1Ds/S9E9RkvKxsI/AAAAAAAAANk/vkeLazYvsjg/s320/fifa.jpg" alt="" id="BLOGGER_PHOTO_ID_5463215195105707714" border="0" /&gt;&lt;/a&gt;&lt;span&gt;&lt;span&gt;കകപ്പ്&lt;/span&gt;&lt;/span&gt; ഫുട്ബാള്‍ മത്സരത്തിന് മുന്നോടിയായി 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ് ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ-മെയിലിലൂടെയാണ് സൈബര്‍ കള്ളന്മാര്‍ പണം തട്ടിയെടുക്കാന്‍ പദ്ധതി. ഇതിനായി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേ&lt;span&gt;&lt;span&gt;രില്‍&lt;/span&gt;&lt;/span&gt; പ്രത്യേക കാമ്പൈന്‍ തന്നെ സൈബര്‍ലോകത്ത് നടക്കുന്നുണ്ടെന്ന് കംപ്യൂട്ടര്‍ സുരക്ഷാരംഗത്തെ പ്രശസ്തരായ സെമാന്റക് കോര്‍പ്പറേഷന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.&lt;br /&gt;&lt;/div&gt;    ലോകകപ്പ് വിവരങ്ങളുമായി ഇ-മെയിലില്‍ എത്തുന്ന  ഏതെങ്കിലുമൊന്നില്‍ ക്ളിക്ക് ചെയ്യുന്നതോടെ കംപ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള  അനാവശ്യപ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ്ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് / ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും  കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ട് ഇത്തരം വൈറസുകള്‍ സാമര്‍ത്ഥ്യം തെളിയിക്കുന്നതോടൊപ്പം കംപ്യൂട്ടറില്‍ ഒളിക്കുകയും ചെയ്യും.&lt;br /&gt;  ഫുട്ബാള്‍ മാമാങ്കത്തില്‍ സംബന്ധിക്കാന്‍ എത്തുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, ടൂറിസ്റ്റുകള്‍, ഫുട്ബാള്‍ ആരാധകര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ്  ഇ-മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ്യാത്രാഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയും ഇ-മെയിലിലുണ്ട്.&lt;br /&gt;  മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ  വാതുവയ്പ് സജീവമാവുന്ന ലോകകപ്പ്മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ് . ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യപ്തത കഴിഞ്ഞ ദിവസം ടിക്കറ്റ് വില്പനയില്‍ ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.&lt;br /&gt;  കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പന സൈറ്റുകളുടെ മറപറ്റിയും  തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥമാണെന്നു കരുതി  ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് ഒളിമ്പിക്സില്‍ അന്ന് കണ്ടെത്തിയിരുന്നത്.&lt;br /&gt;  അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍  ഈ സോഫ്റ്റ്വെയര്‍  ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.&lt;br /&gt;&lt;br /&gt;ടി.വി. സിജു,&lt;br /&gt;കേരള കൌമുദി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-1243700787791731568?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/1243700787791731568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=1243700787791731568' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1243700787791731568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1243700787791731568'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/04/blog-post_23.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_faQddnda1Ds/S9E9RkvKxsI/AAAAAAAAANk/vkeLazYvsjg/s72-c/fifa.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-7672545235128449979</id><published>2010-04-20T10:44:00.003+05:30</published><updated>2010-04-20T10:53:54.659+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='internet'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/S805kkVJZqI/AAAAAAAAANU/gMaZ8n3Aoqs/s1600/insurance.500.jpg"&gt;&lt;img style="cursor: pointer; width: 320px; height: 202px;" src="http://3.bp.blogspot.com/_faQddnda1Ds/S805kkVJZqI/AAAAAAAAANU/gMaZ8n3Aoqs/s320/insurance.500.jpg" alt="" id="BLOGGER_PHOTO_ID_5462085223460726434" border="0" /&gt;&lt;/a&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;&lt;br /&gt;&lt;br /&gt;&lt;span&gt;ഹാക്കിംഗ്&lt;/span&gt;: &lt;span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;&lt;span&gt;കുട്ടിവില്ലന്‍മാര്‍&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 255);"&gt;ഇന്റര്‍നെറ്റിലൂടെ മ&lt;/span&gt;&lt;span style="font-weight: bold; color: rgb(51, 51, 255);"&gt;&lt;span&gt;റ്റുള്ളവരുടെ&lt;/span&gt; കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും  പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;പരിണതഫലം എന്തെന്നു നോക്കാതെ എന്തും ചെയ്തുനോക്കാനുള്ള ഏറെ  അഭിവാഞ്ഛ ഏറെയും കുട്ടികള്‍ക്കാണ്. അതുതന്നെയാണ് പല പ്രശ്നങ്ങളിലേക്കും കുട്ടികളെ എടുത്തുചാടിക്കുന്നതും. വിവരസാങ്കേതികവിദ്യാ മേഖലയിലുണ്ടാകു&lt;span&gt;ന്ന&lt;/span&gt; വളര്‍ച്ച കുട്ടികള്‍ സാകൂതം നിരീക്ഷിക്കുകയാണ്. പുതിയ കാര്യങ്ങള്‍ എന്തുതന്നെയായാലും അത് ചെയ്തുനോക്കാനായി ശ്രമം.&lt;br /&gt;  അനുവാദമില്ലാത്ത ഇന്റര്‍നെറ്റിലൂടെയും മറ്റും മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും  പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്തതിന് അമ്മയ്ക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുന്നതിനിടയില്‍ ബ്രിട്ടനില്‍ നടന്ന സര്‍വ്വെ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.&lt;br /&gt;  സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണ്. കൂട്ടുകാരുടെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിനോക്കിയിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടിട്ടുള്ളത്.&lt;br /&gt;  19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വെയുമായി സഹകരിച്ചത്. സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ സ്കൂളിലെ കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയോ ആണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം -ക്രാക്കിംഗ,് നടത്തുന്നത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്രാക്കിംഗില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്.  അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ക്രാക്കിംഗിനെ കണ്ടുവെങ്കില്‍ മറ്റൊരു 20 ശതമാനം കുട്ടികളും ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനായുള്ള മാര്‍ഗ്ഗമായാണ്.&lt;br /&gt;  കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം    നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് അത്യാവശ്യം.&lt;br /&gt;   എന്നാല്‍, ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ ദൌര്‍ലഭ്യം കൂടുതലാണെന്ന്  സൈബര്‍ സെക്യൂരിറ്റി മേലയില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയ അഭിപ്രായപ്പെട്ടു. നാസ്കോമിന്റെ ഒരു സര്‍വ്വെ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയുള്ള പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ആവശ്യമായ എത്തിക്കല്‍ ഹാക്കര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടി.വി.സിജു&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-7672545235128449979?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/7672545235128449979/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=7672545235128449979' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7672545235128449979'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7672545235128449979'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/04/blog-post_20.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/S805kkVJZqI/AAAAAAAAANU/gMaZ8n3Aoqs/s72-c/insurance.500.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-5571262667561615150</id><published>2010-04-16T08:51:00.006+05:30</published><updated>2010-04-16T09:27:27.883+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='കമ്പ്യൂട്ടര്‍ ലോകത്തെ ശാസ്‌ത്രജ്ഞര്‍'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ്&lt;br /&gt;ഓര്‍മ്മയായി&lt;/span&gt;&lt;br /&gt;&lt;br /&gt; പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. 2010 ഏപ്രില്‍ ഒന്നിന് 68-ാം വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.&lt;br /&gt; 1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടറിന്റെ സൃഷ്ടാവായിരുന്നു ഹെന്‍റി റോബര്‍ട്സ്. ആള്‍ടെയ്ര്‍ 8800 എന്ന ഈ കംപ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനവും നേടിയിട്ടുണ്ട്.&lt;br /&gt;  ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ റോബര്‍ട്സ് സ്ഥാപിച്ചതാണ് മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം എന്ന മിറ്റ്സ്. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലി. എങ്കിലും ഇവര്‍ പുറത്തിറക്കിയ ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ഒരു മില്യണ്‍ ഡോളറിന്റെ വരുമാനം കാല്‍ക്കുലേറ്റര്‍ കിറ്റുകളിലൂടെ ഈ കമ്പനി നേടി. എന്നാല്‍ ഈ ശ്രുകദശ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ്  ഇലക്ട്രോണിക് കംപ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 എന്ന മൈക്രോപ്രോസസ്സറിനെ അടിസ്ഥാനമാക്കിയതാണ് ഇത് രൂപകല്പന ചെയ്തെടുത്തത്. 397 ഡോളര്‍ വിലവരുന്ന ഈ കംപ്യൂട്ടറിനെക്കുറിച്ചാണ് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസില്‍ ഫീച്ചര്‍ വന്നത്. അതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കിയാല്‍ കംപ്യൂട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. എങ്കിലും 1977ല്‍ റോബര്‍ട്സ് ഈ കമ്പനി വില്‍പ്പന നടത്തി. പിന്നീട് ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. അവിടെ ഒരു നാട്ടുമ്പുറത്ത് തന്റെ ഡോക്ടര്‍ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു റോബര്‍ട്സ്.&lt;br /&gt; ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ ആള്‍ടെയ്ര്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ ഡോ. ഹെന്‍റി എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറന്നുകൊടുത്തത്.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:130%;" &gt;&lt;span style="font-weight: bold;"&gt;ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ്&lt;/span&gt;&lt;/span&gt;&lt;br /&gt; ഹെന്‍റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941  സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/S8feaMRMRYI/AAAAAAAAANE/olneVIWDHAI/s1600/medium.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 229px; height: 320px;" src="http://2.bp.blogspot.com/_faQddnda1Ds/S8feaMRMRYI/AAAAAAAAANE/olneVIWDHAI/s320/medium.jpg" alt="" id="BLOGGER_PHOTO_ID_5460577614761313666" border="0" /&gt;&lt;/a&gt;റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന്‍ ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.&lt;br /&gt; യു. എസ് എയര്‍ഫോഴ്സിലും ഹെന്‍റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്‍പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 255);font-size:180%;" &gt;മിറ്റ്സും മൈക്രോസോഫ്റ്റും&lt;/span&gt;&lt;br /&gt; ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്‍റി എഡ്വേര്‍ഡ് നല്‍കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു&lt;br /&gt; &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/S8ffVpJLwGI/AAAAAAAAANM/Di350fRVwfs/s1600/altair8800.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 190px;" src="http://3.bp.blogspot.com/_faQddnda1Ds/S8ffVpJLwGI/AAAAAAAAANM/Di350fRVwfs/s320/altair8800.jpg" alt="" id="BLOGGER_PHOTO_ID_5460578636124635234" border="0" /&gt;&lt;/a&gt;1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം &lt;span&gt;- മിറ്റ്സ്&lt;/span&gt;, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്.&lt;br /&gt; രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft)  എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി  മൈക്രോസോഫ്റ്റ് (Microsoft&lt;span&gt;) ആയി&lt;/span&gt; മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടി&lt;/span&gt;&lt;span style="font-weight: bold;"&gt;. &lt;/span&gt;&lt;span style="font-weight: bold;"&gt;വി&lt;/span&gt;&lt;span style="font-weight: bold;"&gt;. &lt;/span&gt;&lt;span style="font-weight: bold;"&gt;സിജു&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-5571262667561615150?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/5571262667561615150/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=5571262667561615150' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/5571262667561615150'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/5571262667561615150'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/04/blog-post_16.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/S8feaMRMRYI/AAAAAAAAANE/olneVIWDHAI/s72-c/medium.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-6809985974674159964</id><published>2010-04-12T09:52:00.002+05:30</published><updated>2010-04-12T10:17:56.557+05:30</updated><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_faQddnda1Ds/S8KltUDmSjI/AAAAAAAAAM0/HOMNCwJdiGI/s1600/complaint-298x300.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 298px; height: 300px;" src="http://4.bp.blogspot.com/_faQddnda1Ds/S8KltUDmSjI/AAAAAAAAAM0/HOMNCwJdiGI/s320/complaint-298x300.jpg" alt="" id="BLOGGER_PHOTO_ID_5459107896222960178" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;മൊബൈലുകാര്‍ക്കും&lt;br /&gt;കോടതിയുണ്ടേ!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;നിലവില്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കണം. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം സമയക്കുറവും ചെലവും കാരണം പല ഉപഭോക്താക്കളും കേസ് കൊടുക്കാന്‍ മടിക്കുന്നു. അത് മൊബൈല്‍കമ്പനികള്‍ മുതലാക്കുന്നു&lt;/span&gt;&lt;br /&gt;&lt;br /&gt;   സെല്‍ഫോണിന്റെ ഉപയോഗസാധ്യത വര്‍ദ്ധിച്ചപ്പോള്‍ അതുവഴിയുള്ള കുത്തകൃത്യങ്ങളും കുത്തനെ കൂടി. മൊബൈല്‍ ക്യാമറ ദുരുപയോഗം, മിസ്ഡ് കോള്‍ പ്രണയം എന്നുവേണ്ട  ഉപദ്രവങ്ങള്‍ പലവിധത്തിലാണ് സെല്‍ഫോണ്‍ ഉപയോഗിച്ചുള്ളത്. ഇതിനിടെ മൊബൈല്‍ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രനിയമവകുപ്പ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്.&lt;br /&gt;     ഇന്ത്യയിലെ അമ്പതുകോടിയോളം സെല്‍ഫോണ്‍ ഉപഭോക്താക്കളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. ഇതില്‍ പല ഉപഭോക്താക്കള്‍ക്കുമുണ്ടാകുന്ന പരാതികള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.&lt;br /&gt;   നിലവില്‍ മൊബൈല്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കുകയേ മാര്‍ഗ്ഗമുള്ളൂ. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കണം. സമയക്കുറവും ചെലവേറിയ കാര്യമായതിനാലും പല ഉപഭോക്താക്കളും കേസുകള്‍ കൊടുക്കാന്‍ മടിക്കുകയാണ്. അത് മൊബൈല്‍കമ്പനികള്‍ ശരിക്കും മുതലാക്കുന്നുമുണ്ട്. രാജ്യത്തെ ചില നഗരങ്ങളില്‍ ഈയിടെ നടന്ന ഒരു സര്‍വെയില്‍ കണ്ടെത്തിയത് മൊബൈലിലേക്കുള്ള കോളുകള്‍ കട്ടായി പോവുന്നത് പതിവായിട്ടുണ്ടെന്നാണ്. ഓരോ പത്തു കോളുകള്‍ക്കിടയിലും ഒന്നോ രണ്ടോ കോളുകള്‍ ഇത്തരത്തില്‍ കട്ടായി പോവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം മൂന്നും നാലുമായി ഉയരുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കോളുകള്‍ക്കൊക്കെ സേവനദാതാക്കള്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്ന് കൃത്യമായി തുക വസൂലാക്കുകയും ചെയ്യുന്നുണ്ട്. ബില്ലിംഗ് സംബന്ധമായ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രശ്നം.  ഇവയ്ക്കെല്ലാം പ്രത്യേക കോടതി വരുന്നതോടെ തീരുമാനമാകും. സര്‍വീസിന്റെ കാര്യത്തില്‍ ഓപ്പറേറ്റര്‍മാര്‍ ജാഗരൂകരാകുമെന്ന മെച്ചവുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 0);"&gt;ടി.വി. സിജു&lt;/span&gt;&lt;br /&gt;കേരളകൌമുദി ഫ്ളാഷ്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-6809985974674159964?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/6809985974674159964/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=6809985974674159964' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6809985974674159964'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6809985974674159964'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/04/blog-post_12.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_faQddnda1Ds/S8KltUDmSjI/AAAAAAAAAM0/HOMNCwJdiGI/s72-c/complaint-298x300.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-4740987062371600766</id><published>2010-04-03T12:22:00.003+05:30</published><updated>2010-04-03T12:27:08.092+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_faQddnda1Ds/S7bmfxxNPUI/AAAAAAAAAMs/qyZRfv0BGBo/s1600/kidphone.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 214px;" src="http://1.bp.blogspot.com/_faQddnda1Ds/S7bmfxxNPUI/AAAAAAAAAMs/qyZRfv0BGBo/s320/kidphone.jpg" alt="" id="BLOGGER_PHOTO_ID_5455801432215993666" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;font-size:180%;" &gt;&lt;span style="color: rgb(0, 0, 153);"&gt;'സെല്‍ഫോണ്‍ എല്‍ബോ'&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;മൊബൈല്‍ &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;ഉപയോക്താക്കള്‍ക്ക്&lt;/span&gt;  &lt;span style="color: rgb(255, 0, 0);"&gt;ഒരു അസുഖം കൂടി&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;   സെല്‍ഫോണ്‍ ഇന്ന് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഉറങ്ങുന്ന സമയത്തും മൊബൈല്‍ഫോണിനെ കൈവിടാത്തവരാണ് ഭൂരിഭാഗവും. എന്തൊക്കെയോ നഷ്ടപ്പെടുമെന്ന ഭീതിയാണ് സെല്‍ഫോണിനെ സന്തതസഹചാരിയായി കൊണ്ടുനടക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. സുരക്ഷയും വിശ്വാസവും നേടിത്തരുന്നതില്‍ മൊബൈല്‍ഫോണ്‍ മുന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഉപയോക്താക്കളില്‍ അധികവും. മനുഷ്യനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളായി സെല്‍ഫോണ്‍ മാറിയിട്ടുണ്ടെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു. ആഗോളതലത്തില്‍ സിനൊവേറ്റ് ഗവേഷണസംഘമാണ്  ഇത്തരത്തില്‍ ഒരു സര്‍വ്വെ നടത്തിയത്. അതോടൊപ്പം മറ്റൊരു അസ്വസ്ഥതയും മൊബൈല്‍ ഉപയോക്താക്കളെ തേടിയെത്തിത്തുടങ്ങി. 'സെല്‍ഫോണ്‍ എല്‍ബോ' എന്ന ഓമന പേരിലാണ് ഇത് അറിയിപ്പെടുന്നത്.&lt;br /&gt;   ചെവിയോടു ചേര്‍ത്ത് മൊബൈല്‍ഫോണില്‍ ഏറെനേരെ സംസാരിക്കുമ്പോള്‍ കൈവിരലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. സെല്‍ഫോണ്‍ എല്‍ബോയുടെ തുടക്കം ഇങ്ങനെയാണ്. ഏറെനേരം കൈമുട്ട് മടക്കിപ്പിടിച്ച്  മൊബൈല്‍ഫോണില്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. വിരലുകളില്‍ തടിപ്പോ തുടിപ്പോ അനുഭവപ്പെടുന്നതാണ് തുടക്കം. കൈയിലെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറാണിതിന് കാരണമാകുന്നത്. ആഗോളവ്യാപകമായി ഈ പ്രശ്നം  വ്യാപിച്ചുവരികയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ സൂചന നല്‍കിക്കഴിഞ്ഞു.&lt;br /&gt;   കൈമുട്ട് മടക്കിപ്പിടിച്ചുകൊണ്ട് ഏറെനേരം ഫോണില്‍ സംസാരിക്കുന്നത് ചെറുവിരലിലെ ഞരമ്പുകളിലാണ് ഏറെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ നിലയില്‍ കൂടുതല്‍സമയം സംസാരിക്കുന്നത് ചെറുവിരലിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതുമൂലം ചെറുവിരലിലും മോതിരവിരലിലും തരിപ്പ് അനുഭവപ്പെടും. ചിലപ്പോള്‍ വിരലുകളില്‍ ചെറിയ തുടിപ്പുകളും ഇതോടൊപ്പം പ്രത്യക്ഷമാകും. മെഡിക്കല്‍ ഭാഷയില്‍ 'ക്യുബിറ്റല്‍ ടണല്‍ സിന്‍ഡ്രോം' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.&lt;br /&gt;   കൈ വിരലുകള്‍ക്ക് സ്വാധീനക്കുറവും അതോടൊപ്പം  സംഗീതോപകരണങ്ങള്‍ വായിക്കുവാനും ജാറുകള്‍ തുറക്കുവാനും പ്രയാസം അനുഭവപ്പെടുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ടൈപ്പ് ചെയ്യാനും എഴുതാനുമുള്ള ശേഷിയും കുറയാന്‍ ഈ രോഗം കാരണമാകാറുണ്ട്.&lt;br /&gt;   ആവശ്യത്തിനു മാത്രം സെല്‍ഫോണ്‍ ഉപയോഗിക്കുക. ഇനി ഏറെനേരം ഫോണില്‍ സംസാരിക്കണമെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിക്കുക. തരിപ്പ് അനുഭവപ്പെടുമ്പോള്‍ തന്നെ ഫോണ്‍ കൈമാറ്റി പിടിച്ച് സംസാരം തുടരുക. ഇതൊക്കെയുള്ളൂ ഇതിനുള്ള പ്രതിവിധികള്‍. രോഗം വഷളായാല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(204, 0, 0); font-weight: bold;"&gt;*&lt;/span&gt;&lt;span style="font-weight: bold;"&gt; കൈമുട്ടുകള്‍ ഏറെനേരം മടക്കിപ്പിടിച്ച് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖം&lt;/span&gt;  &lt;span style="color: rgb(204, 0, 0); font-weight: bold;"&gt;&lt;br /&gt;&lt;br /&gt;*&lt;/span&gt;&lt;span style="font-weight: bold;"&gt; ചെവിയോട് ചേര്‍ത്ത് കൂടുതല്‍ സമയം ഫോണില്‍ സംസാരിക്കുന്നത് ഞരമ്പുകളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്.&lt;/span&gt;  &lt;span style="color: rgb(204, 0, 0); font-weight: bold;"&gt;&lt;br /&gt;&lt;br /&gt;*&lt;/span&gt;&lt;span style="font-weight: bold;"&gt; സംസാരത്തിനിടെ വിരലില്‍ തരിപ്പ് അനുഭവപ്പെടുമ്പോള്‍ കൈമാറ്റി പിടിക്കുകയോ അല്ലെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുക.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(204, 0, 0); font-weight: bold;"&gt;*&lt;/span&gt;&lt;span style="font-weight: bold;"&gt; രോഗം രൂക്ഷമായാല്‍ ഓപ്പറേഷന്‍ ആണ് പ്രതിവിധി&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-4740987062371600766?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/4740987062371600766/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=4740987062371600766' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/4740987062371600766'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/4740987062371600766'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/04/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_faQddnda1Ds/S7bmfxxNPUI/AAAAAAAAAMs/qyZRfv0BGBo/s72-c/kidphone.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-3733238873621073966</id><published>2010-03-29T13:27:00.000+05:30</published><updated>2010-03-29T13:35:22.781+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;span style="font-size:180%;"&gt;&lt;span style="color: rgb(255, 0, 0); font-weight: bold;"&gt;സൈബര്‍ ക്രൈം:&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0); font-weight: bold;"&gt;കുരുക്ക് എളുപ്പത്തില്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;    സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന വ്യാജേന മറ്റൊരു വീടിന്റെ ഫോട്ടോ ഇ-മെയില്‍ വഴി പ്രചരിപ്പിച്ച യുവാവിനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തത് കഴിഞ്ഞ ദിവസമാണ്. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലകപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ഇ-മെയിലിലൂടെയും മൊബൈല്‍ഫോണ്‍ വഴിയുമുള്ള 'ആക്രമണ'ങ്ങള്‍ കൂടിവരികയാണ്.&lt;br /&gt;    അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും.&lt;br /&gt;    ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന് കരുതേണ്ട. കൃത്യമായ അന്വേഷണം നടത്തിയാല്‍  കുറ്റവാളി കുടുങ്ങും; അതുറപ്പ്.&lt;br /&gt;    മറ്റുള്ളവരെ മന:പൂര്‍വ്വം കരിവാരി തേക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരും കരുതിയിരിക്കുക. ഇന്റര്‍നെറ്റ് യുഗത്തില്‍ കുറ്റം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് കുറ്റവാളികളെ കുടുക്കാനും. രാഷ്ട്രപതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇ-മെയില്‍ വഴി ഭീഷണി അയക്കുന്നവരും മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഏത് കംപ്യൂട്ടറില്‍ നിന്ന് എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള ഐ.പി ട്രേസര്‍ സാങ്കേതികവിദ്യ കേരളപൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.&lt;br /&gt;    സൈബര്‍ സുരക്ഷാരംഗത്തെ പ്രമുഖ ഏജന്‍സിയായ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് (ആര്‍.സി.സി.എഫ്) വികസിപ്പിച്ചിരിക്കുന്ന ഇ-മെയില്‍ ട്രേസര്‍ സംവിധാനം സി.ബി. ഐ, റോ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്.  ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ളതാണ് ഇ-മെയില്‍ ട്രേസര്‍. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറിലെ ഡാറ്റ ഡിലീറ്റ് ചെയ്താലും ഹാര്‍ഡ്ഡിസ്കിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സൈബര്‍ ചെക്ക്, മൊബൈല്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സിം കാര്‍ഡ് റീഡര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;വാല്‍ക്കഷ്ണം: &lt;/span&gt;ആളില്ലാത്ത വീടുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റില്‍ സൈറ്റുകളുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍  മനസ്സിലാക്കി വീട്ടില്‍ ആളില്ലാത്ത സമയം കവര്‍ച്ച നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ചില ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ കൃത്യമായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ കളിയിലേര്‍പ്പെട്ട കളിഭ്രാന്തന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാവരും നിരീക്ഷിക്കുണ്ടെന്ന ബോധ്യത്തോടെയാകണം വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 153);font-size:180%;" &gt;ഇനി എങ്ങോട്ട് ?&lt;/span&gt;&lt;br /&gt;ഇന്റര്‍നെറ്റുമായി ഒരു കംപ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാവി (ഐ.എസ്.പി)ന്റെ  പക്കല്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിന് ഒരു വിലാസം (ഐ.പി അഡ്രസ്സ്) കിട്ടിക്കഴിഞ്ഞിരിക്കും. പിന്നെ ഈ ഐ.പി അഡ്രസ്സ്  ഉപയോഗിച്ചാവും അയക്കുന്ന ഡാറ്റ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക. ഇങ്ങനെ ഡാറ്റാവിനിമയം നടത്തുന്നതിന് ചില ക്രമങ്ങളൊക്കെയുണ്ട്. ഡാറ്റ എത്ര വലുതായാലും ചെറുതായാലും ചെറിയ ചെറിയ കഷ്ണങ്ങളായാണ് (പാക്കറ്റുകള്‍) ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നത്. ഈ പാക്കറ്റുകള്‍ക്കൊക്കെ കൃത്യമായ വിലാസവും ഉണ്ടാവും. എവിടെ നിന്ന് അയക്കുന്നു, എങ്ങോട്ടു പോകണം എന്നൊക്കെ. ഇ-മെയിലുകള്‍ അയക്കുമ്പോഴും ഈ വ്യവസ്ഥകളെല്ലാം പാലിക്കപ്പെടും. ഈ അഡ്രസ് നോക്കിയാണ് അയച്ചയാളെ തിരിച്ചറിയുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടി.വി.സിജു&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-3733238873621073966?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/3733238873621073966/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=3733238873621073966' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3733238873621073966'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3733238873621073966'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/03/blog-post_29.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-8748287193482216365</id><published>2010-03-22T10:18:00.003+05:30</published><updated>2010-03-22T10:44:32.511+05:30</updated><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/S6b8P1U_W4I/AAAAAAAAAMk/3mBvr5oi14k/s1600-h/sky_im_u200_2.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 226px; height: 320px;" src="http://3.bp.blogspot.com/_faQddnda1Ds/S6b8P1U_W4I/AAAAAAAAAMk/3mBvr5oi14k/s320/sky_im_u200_2.jpg" alt="" id="BLOGGER_PHOTO_ID_5451321747921918850" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;സ്വകാര്യദൃശ്യങ്ങള്‍  സ്വന്തം&lt;br /&gt;ഫോണില്‍ നിന്നും ചോരും!&lt;/span&gt;&lt;br /&gt;&lt;br /&gt;   കോഴിക്കോട്ടുള്ള ഒരു ഹോട്ടലിലെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏറെ ചര്‍ച്ചാ വിഷയമായതാണ്. ഈ  സംഭവത്തിനു ശേഷം പലര്‍ക്കും മൊബൈലില്‍ രസകരമായ എസ്.എം.എസ് കിട്ടി. ഹോട്ടലില്‍ നിന്ന് ഊണുകഴിച്ച ശേഷം ടോയ്ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയോട് ഭര്‍ത്താവ് ഉപദേശിക്കുന്നത് ഇങ്ങനെ: അത്യാവശ്യമെങ്കില്‍ ഹോട്ടലിന് പുറത്ത് റോഡില്‍ ഇരുന്ന് കാര്യം നടത്തിക്കൊള്ളൂ. അത് നാലാളുകള്‍ മാത്രമേ കാണൂ. ടോയ്ലറ്റിനുള്ളിലാണെങ്കില്‍  പിന്നെ ലോകം മുഴുവന്‍ ദൃശ്യം കാണും.... അതാണ് അവസ്ഥ.&lt;br /&gt;&lt;br /&gt;   ഇതിലും ഭീകരമാണ് ഇനി വരാന്‍ പോകുന്നത്. മൊബൈല്‍ സാങ്കേതികവിദ്യയും ഉപകരണത്തിന്റെശേഷിയും അനുദിനം വളരുകയാണ്. ഒരു കംപ്യൂട്ടറിന്റെ ശേഷി തന്നെയുണ്ട് ഇന്നത്തെ സെല്‍ഫോണുകള്‍ക്ക്. കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന  കാര്യങ്ങളെല്ലാം ഇന്ന് സെല്‍ഫോണ്‍ ഉപയോഗിച്ചും ചെയ്യാം. മുഴുവന്‍ സമയ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ ലഭ്യമാണ്. നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയാകുന്നതുപോലെ സെല്‍ഫോണുകളും സൈബര്‍ക്രിമിനിലുകളുടെ ചെയ്തികള്‍ക്ക് വശംവദമാവുകയാണ്.&lt;br /&gt;&lt;br /&gt;ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് സംബന്ധമായ വിവരങ്ങളും മറ്റും ചോര്‍ത്തുന്ന മൊബൈല്‍വൈറസുകള്‍ ഇന്ന് വളരെ പ്രചാരത്തിലുണ്ട്. അതോടൊപ്പം വൈറസുകളുടെ പ്രഹരശേഷിയും അവയുണ്ടാക്കുന്ന പൊല്ലാപ്പുകളും കൂടിവരികയാണ്. മൊബൈല്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്.  ഈ സാധ്യതയാണ് അദൃശ്യനായ അക്രമി മുതലെടുക്കുന്നത്. കംപ്യൂട്ടറുകളെ പോലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനത്തെ വഴിതിരിച്ചുവിട്ടോ കബളിപ്പിച്ചോ വൈറസുകള്‍ ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുകയാണ്. ഇനി മാനഹാനിയുണ്ടായാല്‍ ഒളി ക്യാമറയെ കുറ്റംപറയാന്‍ കഴിയില്ല. അതിനുള്ള പഴി സ്വന്തം തലയില്‍ കെട്ടിവയ്ക്കേണ്ടിവരും! റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്ന വൈറസുകളാണ് ആളുകളെ പറ്റിക്കാന്‍ കാത്തിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിക്കുന്ന വിനാശകാരികളായ സോഫ്ട്വെയറുകളാണ് റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്നത്. ടെക്സ്റ്റ് മെസേജുകള്‍ വഴിയോ ബ്ളൂ ടൂത്ത് വഴിയോ ആക്രമണം നടക്കാം. ഫോണിന്റെ നിയന്ത്രണം വൈറസിന്  ലഭിച്ചുകഴിഞ്ഞാല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താം, മറ്റൊരാളുമായി സംസാരിക്കുന്നത് 'ഒളിഞ്ഞി'രുന്ന് കേള്‍ക്കാം, ജി.പി. എസ് സംവിധാനമുണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ എവിടെയുണ്ടെന്ന വിവരം ചോര്‍ത്താം. ഈ വിവരം ഉപയോഗപ്പെടുത്തി ഉപയോക്താവിന്റെ പിന്നാലെ പാത്തുംപതുങ്ങിയും നടക്കാം. ഇതൊന്നും പോരെങ്കില്‍ ഫോണ്‍ ബാറ്ററിയില്‍ ഒന്നും അവശേഷിപ്പിക്കാത്ത വിധം ചാര്‍ജും വറ്റിക്കാം! നാമറിയാതെ വീട്ടിലെ മുറിയില്‍ വച്ചിരിക്കുന്ന  സ്വന്തം മൊബൈലിലെ മൈക്രോഫോണിലൂടെ ശബ്ദവും ക്യാമറയിലൂടെ ദൃശ്യങ്ങളും വിദൂരതയിലിരിക്കുന്ന  ആക്രമിക്ക് കൃത്യമായി ലഭിച്ചുകൊണ്ടിരിക്കും. ഇത് വൈറസിന്റെ കുസൃതികളില്‍ ചിലതു മാത്രം. കിടപ്പറദൃശ്യത്തിനും കുളിമുറിയിലെ  കാഴ്ചകള്‍ക്കുമാവാം ഇന്റര്‍നെറ്റിലൂടെ ലോകംമുഴുവന്‍ പ്രചരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഫോണിന്റെ കീപാഡില്‍ അമര്‍ത്തുന്ന നമ്പറിലേക്കാവും സാധാരണ കോളുകള്‍ പോവുക. വൈറസ്ബാധയേറ്റ ഫോണില്‍ ഇത് ശരിയായിക്കൊള്ളണമെന്നില്ല. ബാങ്കിലെ ഫോണ്‍നമ്പറിലേക്ക് വിളിച്ചാല്‍ 'കൊള്ളക്കാര'ന്റെ കയ്യിലാവും ലഭിക്കുക. ബാങ്കിലെ ജീവനക്കാരനെയാണ് ലഭിച്ചിരിക്കുന്നതെന്ന ധാരണയില്‍ ഫോണില്‍ സംസാരിച്ചാല്‍ വിവരങ്ങളെല്ലാം ചോരും. അക്കൌണ്ടും കാലിയാവും. പുതിയ ആന്റിവൈറസ് പ്രോഗ്രാമുകള്‍ക്കുപോലും  ആക്രമണങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. ഉപഭോക്താക്കള്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ടി.വി.സിജു&lt;br /&gt;കേരള &lt;span&gt;&lt;/span&gt;&lt;span&gt;&lt;/span&gt;കൌമുദി ഫ്ലാഷ്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-8748287193482216365?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/8748287193482216365/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=8748287193482216365' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/8748287193482216365'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/8748287193482216365'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/03/blog-post_22.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/S6b8P1U_W4I/AAAAAAAAAMk/3mBvr5oi14k/s72-c/sky_im_u200_2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-6828019713691674307</id><published>2010-03-17T11:25:00.003+05:30</published><updated>2010-03-17T11:30:55.937+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/S6BvdqzJerI/AAAAAAAAAMc/rKJKxqEbmQU/s1600-h/3D_01.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 314px;" src="http://2.bp.blogspot.com/_faQddnda1Ds/S6BvdqzJerI/AAAAAAAAAMc/rKJKxqEbmQU/s320/3D_01.jpg" alt="" id="BLOGGER_PHOTO_ID_5449478104614009522" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;font-size:180%;" &gt;&lt;span style="color: rgb(204, 0, 0);"&gt;വീട്ടിലിരുന്ന്&lt;br /&gt;ത്രി ഡി സിനിമ കാണാം!&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ത്രി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ഡി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;സിനിമ&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;കാണാന്‍&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;തിയേറ്ററുകളില്‍&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;പോകുന്ന&lt;/span&gt;  &lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ശീലവും&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;മാറാന്‍&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;പോവുകയാണ്&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;.  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ഇനി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;വീട്ടിലെ&lt;/span&gt; &lt;span style="font-weight: bold; color: rgb(0, 0, 153);"&gt;സോഫയില്‍&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ചാരിക്കിടന്നും&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ത്രി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ഡി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;സിനിമയും&lt;/span&gt; &lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ദൃശ്യങ്ങളും&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ആസ്വദിക്കാം&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;!  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ഇതിനായി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;പ്രത്യേകം&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ത്രി&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ഡി&lt;/span&gt;&lt;span style="color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ഡിസ്ക്&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;പ്ളെയറുകള്‍&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;  &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;വിപണിയിലെത്തിക്കഴിഞ്ഞു&lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;.  &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;   1984 കാലഘട്ടം. തിയേറ്ററില്‍ നിന്ന് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമ കണ്ടിരുന്നവര്‍ ശരിക്കും ഞെട്ടി. കണ്‍മുന്നില്‍ നടക്കുന്ന സംഭവം പോലെയുണ്ട് സിനിമ. കാണാന്‍ സ്പെഷല്‍ കണ്ണട ധരിക്കണമെന്ന 'പ്രശ്നം' ഒഴിവാക്കിയാല്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു  ഇതു നല്‍കിയത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമ. അതിനു ശേഷം കുറേ ത്രി ഡി ചിത്രങ്ങള്‍ വന്നുപോയി. 1997ല്‍ കുട്ടിച്ചാത്തന്റെ തന്നെ പുതിയ ഡി.ടി.എസ് പതിപ്പും തിയേറ്ററുകളില്‍ എത്തി. ഇപ്പോള്‍ ത്രി ഡി എന്നത് പുതുമയേയല്ല. ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. അതോടൊപ്പം തന്നെ ത്രി ഡി വിപ്ളവത്തിന് അരങ്ങൊരുക്കി ഇ.എസ്.പി,എന്‍, ഡിസ്കവറി തുടങ്ങിയ പ്രമുഖ ചാനലുകള്‍ ത്രി ഡിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളും ധ്രുതഗതിയില്‍ നടക്കുകയാണ്.&lt;br /&gt;    സിനിമ, ടെലിവിഷന്‍, മ്യൂസിക്, ക്യാമറ എല്ലാം തന്നെ ത്രിമാനതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവതാരങ്ങളെ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ വിജയിച്ചു തുടങ്ങിയതോടെ മനുഷ്യരെ ഒഴിവാക്കിയുള്ള ചിത്രങ്ങള്‍ പുറത്തിറക്കാനാണ് വിവിധ കമ്പനികളുടെ ലക്ഷ്യം. ത്രി ഡി ചിത്രങ്ങള്‍ വ്യാപകമായതോടെ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികളും ത്രി ഡി ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ത്രി ഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍  ലഭ്യമാണ്.&lt;br /&gt;   ത്രി ഡി ദൃശ്യം ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ സെറ്റായിരിക്കണം നമ്മുടേത്. നിലവില്‍ ദ്വിമാന ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയേ നമ്മുടെ നാട്ടിലുള്ള ടെലിവിഷനുള്ളൂ.  ഇത് ത്രി ഡി ദൃശ്യങ്ങള്‍ കാണാന്‍ പര്യാപ്തമല്ല.&lt;br /&gt;   ഇതിന് പരിഹാരമായി സോണി, പാനസോണിക്, എല്‍.ജി, സാംസങ് തുടങ്ങിയ  പ്രമുഖരായ ടി.വി നിര്‍മ്മാതാക്കളെല്ലാം ത്രി ഡി സ്ക്രീന്‍ ടെക്നോളജി അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ സംപ്രേഷണം ചെയ്യുന്ന 2 ഡി ഇമേജിനെ തത്സമയം തന്നെ ത്രി ഡി യിലേക്ക് മാറ്റി കാണിക്കാന്‍ സാധിക്കുന്ന 'സെല്‍ ടി.വി'യുമായാണ്  തോഷിബയുടെ വരവ്. നേരത്തെ ദ്വിമാനരീതിയില്‍ റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന വീഡിയോ ഗെയിം മുതല്‍ സ്പോര്‍ട്സ് ചാനല്‍ പരിപാടി വരെ  ഇതിലൂടെ ത്രിമാനമായി ദര്‍ശിക്കാം. നിലവിലുള്ള ടെലിവിഷന്‍ സെറ്റുകളുടെ 143 ഇരട്ടി പ്രോസസ്സിംഗ് ശേഷിയുണ്ടിതിന്.  സെല്‍ ടി.വിക്ക്  വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം  അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്നാണ് കരുതുന്നത്.&lt;br /&gt;   വില ഭീമമാണെങ്കിലും ദൃശ്യചാരുത ആരെയും ആകര്‍ഷിക്കുമെന്നാണ് ഉല്പാദകരുടെ വിലയിരുത്തല്‍. രണ്ടു തരം ത്രി ഡി ടെലിവിഷന്‍ സീരിസുകള്‍ പുറത്തിറക്കാനാണ് സോണി തീരുമാനിച്ചിട്ടുള്ളത്. ഒന്ന് ത്രി ഡിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള സര്‍ക്യൂട്ടുകള്‍ അടങ്ങുന്ന ടി.വി. മറ്റൊന്ന് ദ്വിമാന ദൃശ്യങ്ങളെ ത്രിമാനതയിലേക്ക് മാറ്റാന്‍ സഹായിക്കുന്ന കണ്‍വെര്‍ട്ടര്‍ ബോക്സിനൊപ്പം രണ്ടു സെറ്റ് ത്രി ഡി കണ്ണടയുമുണ്ടാവും. കണ്ണട ഉപയോഗിക്കാതെ തന്നെ ത്രി ഡി ദൃശ്യപ്പൊലിമ കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിന് കുറച്ചു വര്‍ഷങ്ങള്‍ എടുക്കും എന്നുതന്നെയാണ് ഗവേഷണരംഗത്തു നിന്ന് കിട്ടുന്ന സൂചനകള്‍.&lt;br /&gt;   രണ്ടുതരം കണ്ണടകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ചുവപ്പ്, നീല ലെന്‍സ് പതിച്ച കാര്‍ഡ്ബോര്‍ഡ് ഗ്ളാസ്സുകളാണ് ഒരു വിഭാഗം. വളരെ വേഗതയോടെ ഒരേക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ ഘടപ്പിച്ച കണ്ണടയാണ് മറ്റൊന്ന്. ഇതുരണ്ടും നമ്മുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുകയാണ്. അങ്ങനെയാണ് ത്രി ഡി ദൃശ്യാനുഭവം നമുക്ക് ലഭിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള 'റിയല്‍ ഡി' എന്ന കമ്പനിയാണ് ആക്ടീവ് ഷട്ടര്‍ ടെക്നോളജി സഹിതമുള്ള കണ്ണടകള്‍ നിര്‍മ്മിക്കുന്നത്. 50 ഡോളര്‍ വില വരുന്ന ഈ കണ്ണട ലഭ്യമാക്കാനായി പ്രമുഖ ടി.വി കമ്പനികളൊക്കെ ഇവരുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു.&lt;br /&gt;     ജൂണ്‍ 11 മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഇ.എസ്.പി.എന്‍ ത്രി ഡിയില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യവര്‍ഷം 85 ഓളം മത്സരങ്ങള്‍ ഇത്തരത്തില്‍ പ്രേക്ഷകരിലെത്തിക്കാനാണ് പദ്ധതി. സിനിമയ്ക്ക് പുറമെ പ്രകൃതി സംബന്ധമായ പരിപാടികള്‍, ശൂന്യാകാശ പര്യവേഷണം, സാഹസിക പ്രകടനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവയിലൂടെ അടുത്ത വര്‍ഷം ആദ്യം പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാനാണ് ഡിസ്കവറിയുടെ തയ്യാറെടുപ്പ്.&lt;br /&gt;   പലരും തങ്ങളുടെ പക്കലുള്ള കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ടി.വി ഒഴിവാക്കിയത് അടുത്തകാലത്താണ്. അതിനു പകരം വിലകൂടിയ എല്‍.സി.ഡി / പ്ളാസ്മ ടി.വി കള്‍ പലരും വാങ്ങിയിട്ടുമുണ്ട്.  വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നമ്പോള്‍ പ്ളാസ്മാ ടിവിയേക്കാള്‍ ഇരുപതിനായിരത്തില്‍പരം രൂപ ത്രി ഡി ടിവിയ്ക്ക് അധികംകൊടുക്കേണ്ടി വരും. 2010ല്‍ 22 ലക്ഷം ത്രി ഡി ടി.വി സെറ്റുകള്‍ വിറ്റഴിയുമെന്നാണ് കണക്കുകൂട്ടലുകളെങ്കിലും കാര്യങ്ങളൊക്കെ എവിടെയെത്തുമെന്ന് കണ്ടറിയുക തന്നെ വേണം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടി&lt;/span&gt;&lt;span style="font-weight: bold;"&gt;.&lt;/span&gt;&lt;span style="font-weight: bold;"&gt;വി&lt;/span&gt;&lt;span style="font-weight: bold;"&gt;. &lt;/span&gt;&lt;span style="font-weight: bold;"&gt;സിജു&lt;/span&gt;&lt;br /&gt;കേരള കൌമുദി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-6828019713691674307?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/6828019713691674307/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=6828019713691674307' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6828019713691674307'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6828019713691674307'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/03/blog-post_17.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/S6BvdqzJerI/AAAAAAAAAMc/rKJKxqEbmQU/s72-c/3D_01.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-7596108377321606277</id><published>2010-03-16T11:02:00.004+05:30</published><updated>2010-03-16T11:08:23.300+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_faQddnda1Ds/S58Yxo5vzAI/AAAAAAAAAMU/DUXp2eZClnw/s1600-h/e-waste-throwingstuff.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 214px;" src="http://3.bp.blogspot.com/_faQddnda1Ds/S58Yxo5vzAI/AAAAAAAAAMU/DUXp2eZClnw/s320/e-waste-throwingstuff.jpg" alt="" id="BLOGGER_PHOTO_ID_5449101315213872130" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;ഇന്ത്യയും ചൈനയും&lt;br /&gt;ഇ-മാലിന്യരംഗത്തെ ടൈംബോംബുകള്‍: യു।എന്‍&lt;br /&gt;&lt;br /&gt;&lt;/span&gt;    ചവറ്റുകുട്ടയില്‍ എറിയപ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ തീര്‍ക്കുന്ന മാലിന്യക്കൂമ്പാരം (ഇ-മാലിന്യം) ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വന്‍ഭീഷണി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി സമിതി (യു.എന്‍.ഇ.പി) തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട്. ഉപേക്ഷിക്കപ്പെടുന്ന കംപ്യൂട്ടറുകളും സെല്‍ഫോണുകളും തീര്‍ക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കുമുണ്ടാക്കുന്ന കോട്ടങ്ങള്‍ വളരെ ഗൌരവത്തിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെതിരെ വികസ്വരരാജ്യങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കാത്തതാണ് ഈയൊരു ദു:സ്ഥിതിക്ക്  കാരണമായിരിക്കുന്നത്.&lt;br /&gt;   അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, ചൈന, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില്പന ക്രമാതീതമായി ഉയരുമെന്നും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. പുതിയ ഉപകരണങ്ങള്‍ എത്തുന്നതോടെ പഴയവ ഭൂരിഭാഗവും ചവറ്റുകൊട്ടയിലുമെത്തും.&lt;br /&gt;   2020 ആകുമ്പോഴേക്കും ചൈനയിലും ആഫ്രിക്കയിലും വലിച്ചെറിയപ്പെടുന്ന പഴയ കംപ്യൂട്ടറുകളുടെ    എണ്ണം 200 മുതല്‍ 400 ശതമാനം വരെ വര്‍ദ്ധിക്കും. 2007ല്‍ നിലവിലുള്ള അവസ്ഥയില്‍ നിന്നാണ് ഇത്രയും ഭീമമായൊരു വര്‍ദ്ധന. ഇന്ത്യയിലാകട്ടെ ഇത് 500 ശതമാനത്തിലേറെയും! സെല്‍ഫോണ്‍ വലിച്ചെറിയുന്നത് ചൈനയില്‍ ഏഴിരട്ടി വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ അനുപാതം പതിനെട്ട് മടങ്ങാവും.&lt;br /&gt;    അതത് രാജ്യങ്ങളില്‍ കാര്യക്ഷമമായ രീതിയില്‍ റീസൈക്കിളിംഗ് പ്ളാന്റുകളും അതിനനുബന്ധ സൌകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏറിയിട്ടുണ്ട്. റീസൈക്ളിംഗ് പ്രക്രിയ കാര്യക്ഷമമായ രീതിയില്‍ നടത്തിയില്ലെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍, മെക്സികോ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മോശമാവും - യു.എന്‍.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷിം സ്റ്റെയ്നര്‍ പറയുന്നു.&lt;br /&gt;   ആഗോളവ്യാപകമായി പ്രതിവര്‍ഷം 40 മില്യണ്‍ ടണ്‍ ഇ-വേസ്റ്റ് കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ട്. 'റീസൈക്കളിംഗ് - ഫ്രം ഇ വേസ്റ്റ് ടു റിസോഴ്സസ്' എന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന ഇ-വേസ്റ്റ് കണക്കുകള്‍ ഇപ്രകാരമാണ്. ടെലിവിഷന്‍- 2.7 ലക്ഷം ടണ്‍, റെഫ്രിജറേറ്ററുകള്‍ (ഒരു ലക്ഷം ടണ്‍), പേഴ്സണല്‍ കംപ്യൂട്ടറുകള്‍ (56,300 ടണ്‍), മൊബൈല്‍ഫോണ്‍ (1,700 ടണ്‍), പ്രിന്ററുകള്‍ (4,700 ടണ്‍). 2007ല്‍ ഉപേക്ഷിക്കപ്പെട്ട കംപ്യൂട്ടറുകളുടെ അഞ്ച് ഇരിട്ടി കംപ്യൂട്ടറുകള്‍ 2020ല്‍ ചവറ്റുകുട്ടയിലെത്തും. റെഫ്രിജറേറ്റര്‍ വേസ്റ്റ് രണ്ടോ മൂന്നോ ഇരിട്ടിയായും വര്‍ദ്ധിക്കും.&lt;br /&gt;   ഇ-മാലിന്യങ്ങളുടെ സംസ്കരണവും പുനരുപയോഗവും അതീവ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു കംപ്യൂട്ടര്‍ മദര്‍ബോര്‍ഡില്‍ നിന്ന് ഏകദേശം ഒരു ഗ്രാം വരെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനാവും. നഗരപ്രാന്തങ്ങളില്‍ കുടില്‍ വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന അനധികൃത റീസൈക്ളിംഗ് ഏജന്‍സികള്‍ പലതും ഇത്തരം ലോഹങ്ങള്‍ വേര്‍തിരിക്കാനായി സര്‍ക്യൂട്ട് ബോര്‍ഡുകള്‍ കൂട്ടിയിട്ട് കത്തിക്കുകയോ സ്വര്‍ണ്ണം ലയിക്കുന്ന അക്വാറീജിയ പോലെയുള്ള ആസിഡ് ലായിനികളില്‍ മുക്കിയെടുക്കുകയോ ആണ് പതിവ്. രണ്ടു രീതിയായാലും  അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും തന്നെയാണ് ഫലം.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);font-size:180%;" &gt;&lt;span style="font-weight: bold;"&gt;ഇന്ത്യയില്‍ കരട് നിയമം &lt;/span&gt; &lt;span style="font-weight: bold;"&gt;ഈ മാസത്തോടെ&lt;/span&gt;&lt;/span&gt;&lt;br /&gt;   ചവറ്റുകുട്ടയില്‍ എറിയപ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ (ഇ-വേസ്റ്റ്) സൃഷ്ടിക്കുന്ന പരിസ്ഥിതി, ആരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ്. ഇ-വേസ്റ്റ് കൈകാര്യം ചെയ്യാനുള്ള കരട് നിയമം മാര്‍ച്ച് മാസത്തോടെ തയ്യാറാവും. ഇപ്പോള്‍ ഇതുസംബന്ധമായുള്ള നിയമമൊന്നും നിലവിലില്ല. മറ്റു രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ പഠിച്ചശേഷം അത് ഇന്ത്യന്‍ ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയില്‍ മാറ്റംവരുത്തി ഉപയോഗപ്പെടുത്തും. വേസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇലക്ട്രോണിക് ഉല്പന്ന നിര്‍മ്മാതാക്കളുടെ ബാധ്യതയും അതോടൊപ്പം വിശദീകരിക്കും.&lt;br /&gt;   രാജ്യത്ത് പ്രതിവര്‍ഷം പത്തു ശതമാനം നിരക്കിലാണ് ഇലക്ട്രോണിക് വേസ്റ്റ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം മാത്രമാണ് യഥാര്‍ത്ഥമായ രീതിയില്‍ പുനരുല്പാദന പ്രക്രിയയ്ക്ക് വിധേയമാകുന്നത്. വേണ്ടത്ര സുരക്ഷയോ മറ്റു സൌകര്യങ്ങളോ ഇല്ലാതെ നഗരപ്രാന്തങ്ങളില്‍ ഇ-വേസ്റ്റ് പുനരുല്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ എണ്ണം ഇരുപത്തയ്യായിരത്തിലേറെയാണ്.&lt;br /&gt;   1989ലെ ബേസല്‍ ബാന്‍ അമന്‍മെന്റ് നിയമപ്രകാരം അപകടകരമായ അവശിഷ്ടങ്ങള്‍ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ രാജ്യത്ത് ഈ നിയമം നടപ്പാക്കിയിട്ടില്ല. അമേരിക്കയ്ക്ക് പുറമെ സിങ്കപ്പൂര്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും നിരവധി ഇലക്ട്രോണിക് സാധനങ്ങള്‍ രണ്ടാമത് ഉപയോഗത്തിനെന്ന പേരില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്നുണ്ട്്. ഇവിടുത്തെ പണിക്കൂലിയും പരിസ്ഥിതി നിയമങ്ങളിലുള്ള പഴുതുകളുമാണ് അവര്‍ക്ക് പ്രോത്സാഹനമാകുന്നത്. നല്ല ലാഭമുള്ള ബിസിനസ്സായതിനാല്‍ ഇവിടെയുള്ള ആളുകള്‍ അതിന് കൂട്ടുനില്‍ക്കുകയാണ്. ഇത്തരത്തില്‍ കേരളത്തില്‍ കൊച്ചിയിലും സാധനങ്ങള്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ഇറക്കുമതികള്‍ ചൈന നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.&lt;br /&gt;   ഇന്ത്യയില്‍ മൂന്ന് കോടി കംപ്യൂട്ടറുകളും 50 കോടി സെല്‍ഫോണും ഉണ്ടെന്നാണ് കണക്കുകള്‍. ഡെസ്ക്ടോപ്പ് വിഭാഗത്തില്‍പ്പെടുന്നതാണ് കംപ്യൂട്ടറുകളില്‍ 80 ശതമാനവും. കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകളും നെറ്റ്ബുക്കുകളും സെല്‍ഫോണുകളും വിപണിയില്‍ സുലഭമാകുന്നതോടെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളില്‍ പലതും മൂലയിലൊതുങ്ങും. രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ പകുതിയിലധികം മൊബൈല്‍ഫോണുകളും ചവറ്റുകുട്ടകളിലേക്ക് എറിയപ്പെടും.&lt;br /&gt;   മുപ്പതിനായിരം കോടി ചെലവില്‍ റൂര്‍ക്കിയില്‍ ആരംഭിച്ച ഇ-വേസ്റ്റ് റീസൈക്കിളിംഗ് പദ്ധതി മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം 36,000 ടണ്‍ ഇ-വേസ്റ്റ് കൈകാര്യം ചെയ്യാന്‍ ഈ പ്ളാന്റിന് ശേഷിയുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 150 ഏജന്‍സികള്‍ വഴി ശേഖരിക്കുന്ന ഇ-വേസ്റ്റാണ് ഇവിടെ സംസ്കരിച്ചെടുക്കുക.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);font-size:180%;" &gt;&lt;span style="font-weight: bold;"&gt;ഇ-വേസ്റ്റ്&lt;/span&gt;&lt;/span&gt;&lt;br /&gt;   ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതോടൊപ്പം ഇ-വേസ്റ്റുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമാവുകയാണ്. ഇലക്ട്രോണിക് അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ ഉപയോഗശൂന്യമായ കംപ്യൂട്ടറുകള്‍, മോണിറ്ററുകള്‍, ടെലിഫോണുകള്‍, ടെലിവിഷനുകള്‍, സെല്ലുലാര്‍ ഫോണുകള്‍, വിവിധ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത്തരം ഉപകരണങ്ങളിലെ ഇലക്ട്രോണിക്് പാര്‍ട്സുകളില്‍ അടങ്ങിയിരിക്കുന്ന ലെഡ്, മെര്‍ക്കുറി, ബെറിലിയം തുടങ്ങിയ വിഷവസ്തുക്കള്‍ മണ്ണിലും ജലത്തിലും മറ്റും അലിഞ്ഞു ചേര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ നിരവധിയാണ്. സെമികണ്ടക്ടറുകളിലും റസിസ്റ്ററുകളിലുമടങ്ങിയ കാഡ്മിയം മനുഷ്യശരീരത്തിന് പൊതുവെയും വൃക്കകള്‍ക്ക് പ്രത്യേകിച്ചും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബാറ്ററികളിലും സ്വിച്ചുകളിലുമെല്ലാം അടങ്ങിയിരിക്കുന്ന മെര്‍ക്കുറി ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ക്രോമിയം ശക്തിയായ അലര്‍ജി സൃഷ്ടിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മിക്കതിന്റെയും പുറംചട്ട പ്ളാസ്റ്റിക്ക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഭൂമിക്ക് ഒഴിയാബാധയായി തീര്‍ന്നിട്ടുമുണ്ട്.&lt;br /&gt;   കംപ്യൂട്ടറുകളിലെ മോണിറ്ററിലും ടെലിവിഷനിലും ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബില്‍ (സി.ആര്‍.ടി) ഏകദേശം രണ്ടു മുതല്‍ നാലര കിലോഗ്രാം ലെഡ് അടങ്ങിയിട്ടുണ്ടത്രേ. നാഡീ വ്യവസ്ഥയേയും രക്തചംക്രമണത്തേയും വൃക്കര്‍കളുടെ പ്രവര്‍ത്തനത്തേയും ലെഡിന്റെ സാന്നിദ്ധ്യം ദോഷകരമായി ബാധിക്കും. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയേയും ലെഡ് പ്രതികൂലമായി ബാധിക്കും. സസ്യജാലങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ടി&lt;/span&gt;&lt;span style="font-weight: bold;"&gt;.&lt;/span&gt;&lt;span style="font-weight: bold;"&gt;വി&lt;/span&gt;&lt;span style="font-weight: bold;"&gt;.&lt;/span&gt;&lt;span style="font-weight: bold;"&gt;സിജു&lt;/span&gt;&lt;br /&gt;കേരള കൌമുദി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-7596108377321606277?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/7596108377321606277/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=7596108377321606277' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7596108377321606277'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7596108377321606277'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/03/blog-post_16.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/S58Yxo5vzAI/AAAAAAAAAMU/DUXp2eZClnw/s72-c/e-waste-throwingstuff.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-7633288849648720174</id><published>2010-03-15T10:49:00.002+05:30</published><updated>2010-03-15T11:03:56.172+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_faQddnda1Ds/S53ETNSIZ2I/AAAAAAAAAMM/ogFAKeKWidE/s1600-h/mapmyindia-device.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 354px; height: 245px;" src="http://4.bp.blogspot.com/_faQddnda1Ds/S53ETNSIZ2I/AAAAAAAAAMM/ogFAKeKWidE/s320/mapmyindia-device.jpg" alt="" id="BLOGGER_PHOTO_ID_5448726958450435938" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;വഴിയറിയില്ല അല്ലേ എന്തിന് &lt;/span&gt; &lt;span style="font-weight: bold; color: rgb(255, 0, 0);"&gt;ഡ്രൈവിംഗ് ഒഴിവാക്കണം!&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153); font-weight: bold;"&gt;വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;   ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി അറിയില്ല. അതിനാല്‍ സ്വയം ഡ്രൈവ് ചെയ്ത് പോവാം എന്ന മോഹം ഉപേക്ഷിച്ചു. സ്വന്തം കാറുണ്ടായിട്ടും യാത്ര ട്രെയിനിലാക്കുകയും ചെയ്തു. വഴി അറിയാത്തതുകൊണ്ടു മാത്രം ദീര്‍ഘദൂരയാത്രയ്ക്ക് സ്വന്തം വണ്ടി ഉപയോഗിക്കാത്തവര്‍ ഏറെയുണ്ട്. അവര്‍ക്കൊക്കെ ആശ്വാസമേകാന്‍ 'അറിയാത്ത വഴി' പറഞ്ഞുകൊടുക്കാന്‍ വഴികാട്ടി ഇന്ത്യയില്‍ എത്തുകയാണ്.&lt;br /&gt;   ഇന്ത്യന്‍ റോഡില്‍ ലക്ഷ്യംതെറ്റാതെ കുതിച്ചുപായാന്‍ ഇനി ജി.പി.എസ് നാവിഗേറ്ററിന്റെ സഹായവും എത്തിയിരിക്കുകയാണ്. വഴിയില്‍ കാത്തുകെട്ടി നില്‍ക്കാതെ എത്രയും വേഗത്തില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സഹായകമായ സേവനം അവതരിപ്പിച്ചിരിക്കുന്നത് ഡിജിറ്റല്‍ മാപ് രംഗത്തെ പ്രമുഖരായ 'മാപ്മൈഇന്ത്യ'യാണ്.&lt;br /&gt;   വിദേശത്ത് വാഹനങ്ങളില്‍ വഴികാട്ടിയായി ജി.പി.എസ് നാവിഗേറ്റര്‍ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഇന്ത്യയില്‍ അത് പ്രചാരത്തിലായി വരുന്നതേയുള്ളൂ. പോകേണ്ട ലക്ഷ്യസ്ഥാനം സൂചിപ്പിക്കുക. യാത്ര തുടങ്ങുന്ന സ്ഥലവും. പിന്നെ സ്വസ്ഥമായി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് ഡ്രൈവ് ചെയ്യുക. ഓരോ കവലയിലെ ജംഗ്ഷനിലും വളവിലും തിരിവിലും കാറിനുള്ളില്‍ സ്റ്റിയറിംഗിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന ജി.പി.എസ് നാവിഗേറ്റര്‍ സൂചനകള്‍ തന്നുകൊണ്ടിരിക്കും. നേര്‍വഴി ചൂണ്ടികാണിക്കുക മാത്രമല്ല ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞുകൊടുക്കാനും ഈ ഉപകരണം റെഡിയാണ്.&lt;br /&gt;   ഇന്ത്യയിലെ പ്രശസ്തമായ 620 നഗരങ്ങളെ കൂടാതെ 5,76,000 ചെറുപട്ടണങ്ങളും വില്ലേജുകളും മുപ്പതിനായിരത്തോളം ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ നാവിഗേറ്ററിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവിടങ്ങളിലെ യാത്രയ്ക്ക് ഇനി തടസ്സമുണ്ടാവില്ല. ടൂറിസവുമായി ബന്ധപ്പെട്ട 125 പ്രധാനപ്പെട്ട സ്ഥലങ്ങളുടെ വിവരവും അതോടൊപ്പം ഹോട്ടലുകള്‍, എ.ടി. എം, പെട്രോള്‍ പമ്പുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയുടെ വിവരങ്ങളും  ഇതില്‍ കാണാനാവും.  ഒരു പ്രത്യേക സ്ഥലത്ത് കൂടി കടന്നുപോവുമ്പോള്‍ അവിടുത്തെ  പ്രത്യേകത, പ്രധാനപ്പെട്ട സ്ഥലങ്ങള്‍, അവയുടെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.&lt;br /&gt;   'റോഡ് പൈലറ്റ്' എന്ന പേരില്‍ വിപണിയിലെത്തിയ ഈ വഴികാട്ടിയുടെ വില 7990 രൂപയാണ്. വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.ഈ സൌകര്യം ലഭിക്കുന്നതിനായി പ്രത്യേക സിം കാര്‍ഡോ ജി.പി.ആര്‍.എസ് കണക്ഷനോ ആവശ്യമില്ല. മാത്രമല്ല പ്രതിമാസ വരിസംഖ്യയും വേണ്ട. സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കാത്തതു  കൊണ്ടുതന്നെ രാജ്യത്ത് ഏതുസമയത്തും എവിടെയും നാവിഗേറ്റര്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. സേവനം ആവശ്യമില്ലാത്തപ്പോള്‍ സ്ളീപ് മോഡിലേക്ക് മാറുന്നതിനാല്‍ പവര്‍ ഉപഭോഗവും കുറയും. സിര്‍ഫ് അറ്റ്ലസ് ഫോര്‍ എന്ന ചിപ്പ്സെറ്റാണ് ഈ നാവിഗേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനമെത്തിയാല്‍ വാഹനത്തിലുള്ളവരെ അറിയിക്കാനുള്ള സൌകര്യവുമുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-7633288849648720174?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/7633288849648720174/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=7633288849648720174' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7633288849648720174'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/7633288849648720174'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/03/blog-post_15.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_faQddnda1Ds/S53ETNSIZ2I/AAAAAAAAAMM/ogFAKeKWidE/s72-c/mapmyindia-device.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-2171389864601626082</id><published>2010-03-09T15:52:00.002+05:30</published><updated>2010-03-09T15:57:45.527+05:30</updated><title type='text'></title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_faQddnda1Ds/S5YifaWMISI/AAAAAAAAAME/TZ7hEdTDSZo/s1600-h/1.tif.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 292px; height: 320px;" src="http://2.bp.blogspot.com/_faQddnda1Ds/S5YifaWMISI/AAAAAAAAAME/TZ7hEdTDSZo/s320/1.tif.jpg" alt="" id="BLOGGER_PHOTO_ID_5446578722394874146" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;സെല്‍ഫോണിന്&lt;/span&gt; &lt;span style="font-weight: bold; color: rgb(255, 0, 0);"&gt;പെന്‍ടോര്‍ച്ച് ബാറ്ററിയോ!&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;ലിഥിയം ബാറ്ററിയിലെ ചാര്‍ജ്ജ് തീരുമ്പോള്‍ ഒരു സാധാരണ ബാറ്ററി ഫോണില്‍ ഇട്ടാല്‍ മതി &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;   ഫോണിലെ ചാര്‍ജ് തീര്‍ന്നു; ഇനി വിളിക്കാനാവില്ല. അടുത്ത കടയില്‍ നിന്ന് പെന്‍ ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന ബാറ്ററി വാങ്ങി ഫോണിലിട്ടോളൂ. മറുതലയ്ക്കല്‍ നിന്ന് പരിഹാസത്തോടെയുള്ള മറുപടി. ഇങ്ങനെയുള്ള ഉത്തരം കേട്ട് ഇനി ആരും ചിരിക്കേണ്ട.&lt;br /&gt;   സാധാരണ ബാറ്ററി ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന സെല്‍ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍. സാധാരാണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ മൊബൈലിന്റെ വില 1699 രൂപയാണ്. 'ഫോര്‍എവര്‍ ഓണ്‍' എന്ന പേരില്‍ ലഭ്യമായ ഈ ഫോണില്‍ ലിഥിയം അയോണ്‍ ബാറ്ററിക്ക് പുറമെ ട്രിപ്പിള്‍ എ സൈസിലുള്ള ഡ്രൈസെല്‍ ബാറ്ററിയും ഉപയോഗിക്കാനാവും. ലിഥിയം ബാറ്ററിയില്‍ മൂന്നു മണിക്കൂറും സാധാരണ ഡ്രൈസെല്‍ ബാറ്ററിയില്‍ ഒരു മണിക്കൂറും നോണ്‍ സ്റ്റോപ്പ് സംസാരിക്കാനുള്ള ശേഷിയുണ്ട്.&lt;br /&gt;   യാത്രയ്ക്കിടെ ഫോണില്‍ ചാര്‍ജ് തീരുമോ എന്നുള്ള ഭയമൊന്നും ഇനി വേണ്ട. ലിഥിയം ബാറ്ററിയിലെ ചാര്‍ജ്ജ് തീരുമ്പോള്‍ ഒരു സാധാരണ ബാറ്ററി ഫോണില്‍ ഇട്ടാല്‍ മതി. തുടര്‍ന്നും സംസാരിക്കാം. ഫോണ്‍ യാത്രയ്ക്കിടെ ചാര്‍ജ്ജ് ചെയ്യാന്‍ സൌകര്യവും സമയവും ലഭിക്കില്ലെന്ന പ്രശ്നത്തിനും ഇതോടെ വിരാമമാവും. പവര്‍കട്ടും വോള്‍ട്ടേജ് കമ്മിയും നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം സെല്‍ഫോണ്‍  ആളുകളെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നെറ്റ്ബുക്ക്, മോഡം,  മൊബൈല്‍ഹാന്‍ഡ്സൈറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന  കമ്പനിയാണ് ഗുര്‍ഗാവിലെ ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍സ്.&lt;br /&gt;   ബാറ്ററി ചാര്‍ജ്ജ് പെട്ടെന്ന് തീരുന്നത്   കൂടുതല്‍നേരം സംസാരിക്കുന്നവര്‍ക്ക് വലിയൊരു അസൌകര്യമായിരുന്നു. ചാര്‍ജ് തീര്‍ന്നാല്‍ ഉപയോഗിക്കാന്‍ പാകത്തില്‍ മറ്റൊരു ഹാന്‍ഡ്സെറ്റോ ബാറ്ററിയോ കൊണ്ടുനടക്കേണ്ട അവസ്ഥയായിരുന്നു. അതിന് പരിഹാരമാവുന്നു പുതിയ ഫോണ്‍. ഒന്നര ഇഞ്ച് വലിപ്പമുള്ള സ്ക്രീനിന് പുറമെ കളര്‍ ഡിസ്പ്ളേയും സ്റ്റീരിയോ സ്പീക്കര്‍ സഹിതമുള്ള എഫ്. എം റേഡിയോയും  ഇതില്‍ ഉണ്ട്. ദീര്‍ഘയാത്രയ്ക്കൊരുങ്ങുന്നവര്‍  ഇനി രണ്ടോ മൂന്നോ സാധാരണ ബാറ്ററികള്‍ കൂടി കരുതണം. ടെന്‍ഷനില്ലാതെ സംസാരിക്കാം. ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച്, മാര്‍ക്കറ്റിംഗ്, സെയില്‍സ്  എന്ന്ിവയ്ക്കായി കഴിഞ്ഞ ഡിസംബറില്‍ 461 കോടി രൂപ ഇന്ത്യയില്‍ മുടക്കിക്കഴിഞ്ഞു. 2011ല്‍ നിലവിലുള്ള മാര്‍ക്കറ്റിന്റെ അഞ്ചു ശതമാനം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പുതിയ സാമ്പത്തിക വര്‍ഷം മൂന്ന് കോടി ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മാസങ്ങള്‍ക്കുള്ളില്‍ റഷ്യയിലും ഇന്തോനേഷ്യയിലും ഒലിവ് തങ്ങളുടെ സാന്നിധ്യം അറിയിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;- ടി.വി.സിജു&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-2171389864601626082?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/2171389864601626082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=2171389864601626082' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2171389864601626082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2171389864601626082'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/03/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/S5YifaWMISI/AAAAAAAAAME/TZ7hEdTDSZo/s72-c/1.tif.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-1539544299208797401</id><published>2010-02-10T13:41:00.000+05:30</published><updated>2010-02-10T13:42:01.968+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;അശ്ളീലത്തിന് കടിഞ്ഞാണ്‍:&lt;br /&gt;ചൈനയെ മാതൃകയാക്കാം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);font-size:130%;" &gt;നെറ്റ് നിയന്ത്രണം ശക്തമാക്കാന്‍ പുതിയ നിയമാവലികളും ചൈന നടപ്പാക്കിത്തുടങ്ങി. നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന അശ്ളീലം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനത്തുക വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു &lt;/span&gt;&lt;br /&gt;&lt;br /&gt;     കമ്പ്യൂട്ടറില്‍ മാത്രം ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് സേവനം ഇന്ന് മൊബൈല്‍ഫോണിലും ലഭിക്കും. സെല്‍ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. സെക്സ് എന്ന വാക്കാണ് കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റിലെത്തിയ ഭൂരിഭാഗം കുട്ടികളും  സെര്‍ച്ച്എന്‍ജിനില്‍ തിരഞ്ഞത്. 2009ലെ സെര്‍ച്ചിംഗ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം സെക്സിനും രണ്ടാം സ്ഥാനം അശ്ളീലത്തിനുമായിരുന്നു. അശ്ളീലത്തിനും സെക്സിനും അത്രമാത്രം അന്വേഷകര്‍ ഉണ്ടെന്നാണ്  റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.&lt;br /&gt;    നെറ്റ്ലോകത്തെ അശ്ളീലത്തിന് ഒരുകാലത്ത് ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് ചൈനക്കാര്‍ക്ക്. ഇപ്പോഴവര്‍ നെറ്റ് ലൈംഗികത ഉപേക്ഷിച്ചിരിക്കുകയാണ്. ചെറുപ്പക്കാരെ വല്ലാതെ വഴിതെറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ചൈനീസ് സര്‍ക്കാര്‍ നെറ്റില്‍ നിന്ന് അശ്ളീലം തുടച്ചുനീക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ ശ്രമം  ഏറെ കുറെ വിജയിച്ചു എന്നുവേണം കരുതാന്‍.&lt;br /&gt;    ചൈനയില്‍ 2009 ജൂണിലാണ് നെറ്റ് നിയന്ത്രണം ശക്തമാക്കിയത്.  നിയന്ത്രണം നിലവില്‍ വന്നതിന് ശേഷം അശ്ളീലസൈറ്റുകള്‍ നടത്തിയിരുന്ന അയ്യായിരം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നെറ്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമാവലികളും ചൈന നടപ്പാക്കിതുടങ്ങി. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതിനും ഡൊമെയിന്‍ രജിസ്ട്രേഷനും ഇവിടെ നിയന്ത്രണങ്ങളുമായി.  ഈ നടപടിക്കുശേഷവും നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന അശ്ളീലം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനത്തുക വരെ ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ 32 അശ്ളീല സൈറ്റുകള്‍ കണ്ടെത്തിയ സാംഗ്സിയിലെ വിദ്യാര്‍ത്ഥി പതിനായിരം യുവാന്‍ (ഏകദേശം മുക്കാല്‍ ലക്ഷം രൂപ) നേടുകയുമുണ്ടായി.&lt;br /&gt;    മൊബൈല്‍ വഴി അശ്ളീല സന്ദേശമയക്കുന്ന ചൈനക്കാരുടെ നമ്പര്‍ റദ്ദാക്കാനുള്ള തീരുമാനമാണ് ഇനി. അശ്ളീല എം.എസ്.എസ് അയക്കുന്നവരെ കണ്ടെത്തി പൊലീസില്‍ ഏല്പിക്കും. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളനാണ് പദ്ധതി.&lt;br /&gt;    ലോകത്ത് ഏറ്റവും കൂടുതല്‍ നെറ്റ് ഉപയോക്താക്കളുള്ള ചൈനയ്ക്ക് പിന്നാലെ ആസ്ട്രേലിയയും ബ്രിട്ടനും ഇന്റര്‍നെറ്റ് അശ്ളീലത്തിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വേണ്ടി ബ്രിട്ടനില്‍ 'ക്ളിക്ക് ക്ളവര്‍, ക്ളിക്ക് സേഫ്' എന്ന  നെറ്റ് സുരക്ഷാപദ്ധതി പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിതില്‍. ബ്രിട്ടനില്‍ എട്ടു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇതില്‍ 33 ശതമാനം കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ നെറ്റില്‍ എന്താണ് അന്വേഷിക്കുന്നതെന്ന് അറിയില്ലത്രേ! ഇതിന് അനുബന്ധമെന്നോണം ഇന്റര്‍നെറ്റ് വഴിയുള്ള അശ്ളീലപ്രചാരണം ഇന്ത്യയിലും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. സൈബര്‍നിയമം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് നടന്ന ഒരു യോഗത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ അഭിപ്രായം പറഞ്ഞത്. സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന അശ്ളീല സൈറ്റുകള്‍ മാത്രമല്ല മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ആശയപ്രചരണം നടത്തുന്ന സൈറ്റുകളും നിയന്ത്രിക്കേണ്ടതുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ പാത ഇന്ത്യയും പിന്തുടരേണ്ട കാലം വന്നെത്തിയിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-1539544299208797401?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/1539544299208797401/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=1539544299208797401' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1539544299208797401'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/1539544299208797401'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/02/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-970441565333372331</id><published>2010-01-13T10:16:00.003+05:30</published><updated>2010-01-13T10:21:33.893+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;p&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;ഇന്റര്‍നെറ്റ് ഇല്ലേ,&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;പിന്നെന്തുജീവിതം!&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#3366ff;"&gt;യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത് വല്ലാത്തൊരടുപ്പമാണ്.ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു. &lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;br /&gt; &lt;/p&gt;&lt;p&gt;വിവരങ്ങള്‍ വിരല്‍തുമ്പത്ത് എത്തിച്ച ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി ആര്‍പ്പാനെറ്റിന് ജീവന്‍വച്ചിട്ട് നാല്പതാണ്ടുകള്‍ പിന്നിട്ടു. 1969 ജനുവരി രണ്ടിന് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ ഗവേഷണ വിഭാഗമായ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോഗ്രാം ഏജന്‍സി അവരുടെ ശാസ്ത്രജ്ഞര്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ കൈമാറാന്‍ രൂപീകരിച്ച ആര്‍പ്പാനെറ്റ് എന്ന കംപ്യൂട്ടര്‍ ശൃംഖലയാണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപം. എന്തിനും ഏതിനും ഉത്തരം ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് ഇന്റര്‍നെറ്റിന്റെ പ്രധാനമേന്മ. അതുകൊണ്ടുതന്നെ പലര്‍ക്കും ഇന്നതിനെ ഉപേക്ഷിക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. ഇതിന് അടിമകളാകുന്നവരും നിരവധി. ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ പോലും സാധ്യമല്ലെന്ന അവസ്ഥയും നിലവിലുണ്ടെന്നാണ് ബ്രിട്ടനില്‍ നടത്തിയ സര്‍വെഫലത്തിലൂടെ വെളിച്ചത്തുവന്നത്. അത്രമേല്‍ ഉറ്റബന്ധമാണ് യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത്. അതുമാത്രമല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു. അതല്ലെങ്കില്‍ നെറ്റില്‍ പ്രത്യേകവിവരം തേടി കിട്ടാത്തപ്പോള്‍ ടെന്‍ഷനാകാം. ഇതൊക്കെ പുതിയൊരു സ്ഥിതിവിശേഷത്തിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. 'ഡിസ്കോംഗൂഗൊളേഷന്‍' എന്നാണിതറിയപ്പെടുന്നത്. നിരാശ, കണ്‍ഫ്യൂഷന്‍ എന്നൊക്കെ അര്‍ത്ഥമുള്ള 'ഡിസ്കോംബോബുലേറ്റ്', പ്രശസ്ത സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ഈ പുതിയ വാക്കുവന്നത്. &lt;/p&gt;&lt;p&gt;ബ്രിട്ടനില്‍ നടത്തിയ ഒരു പഠനമാണ് ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ ഇത്തരമൊരു അസ്വസ്ഥത ഉണ്ടാകുന്നത് തിരിച്ചറിഞ്ഞത്. അവിടത്തെ ജനസംഖ്യയില്‍ 44 ശതമാനം പേരും ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഓണ്‍ലൈനില്‍ എത്താനുള്ള ശ്രമം വിഫലമാകുന്നത് 27 ശതമാനം പേരില്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ഹൃദയമിടിപ്പിനെയും മസ്തിഷ്ക്കതരംഗങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ സൈക്കോളജിസ്റ്റ് ഡോ. ഡേവിഡ് ലൂയിസിനെ പ്രേരിപ്പിച്ചത്. ബ്രിട്ടനിലെ ജനസംഖ്യയില്‍ 76 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ വയ്യെന്നായിട്ടുണ്ട് - ബ്രിട്ടനില്‍ 'യുഗോവ്' നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. &lt;/p&gt;&lt;p&gt;ബ്രിട്ടനിലെ പകുതിയിലേറെ പേരും പ്രതിദിനം നാലു മണിക്കൂറിലേറെ ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്നവരാണ്. ഒരാഴ്ച കുടുംബത്തോടൊപ്പം കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ കഴിച്ചുകൂട്ടുന്നവരാണ് ജനസംഖ്യയുടെ 19 ശതമാനവും. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ജീവിതത്തില്‍ മതത്തിനേക്കാളേറെ പ്രാധാന്യം ഇന്റര്‍നെറ്റിന് കൊടുത്തിട്ടുണ്ട്. അഞ്ചിലൊരാള്‍, തങ്ങളുടെ പങ്കാളിയേക്കാള്‍ ശ്രദ്ധയും ഇന്റര്‍നെറ്റിന് നല്‍കുന്നു. 2100 ആളുകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. ഇന്ത്യയിലും കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും വര്‍ദ്ധിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;ടി. വി. സിജു &lt;/p&gt;&lt;p&gt;കേരള കൌമുദി ഫ്ലാഷ് &lt;/p&gt;&lt;p&gt;ജനുവരി 11, 2010&lt;/p&gt;&lt;p&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-970441565333372331?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/970441565333372331/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=970441565333372331' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/970441565333372331'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/970441565333372331'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2010/01/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-805272885684293517</id><published>2009-12-28T15:45:00.002+05:30</published><updated>2009-12-28T15:51:28.754+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'></title><content type='html'>&lt;p&gt;&lt;span style="font-size:180%;color:#ff0000;"&gt;നെറ്റില്‍ കുരുങ്ങുന്ന&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:180%;color:#ff0000;"&gt;ഉല്പാദനക്ഷമത&lt;/span&gt;&lt;/p&gt;&lt;span class=""&gt;&lt;/span&gt;&lt;p&gt;&lt;br /&gt;&lt;strong&gt;ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ്  പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം.&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;br /&gt;ഓഫീസുകളില്‍ നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഇന്ത്യന്‍ കമ്പനികളുടെ ഉല്പാദനക്ഷമത കുറയുന്നതായി കണ്ടെത്തല്‍. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ്  പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം. ഓര്‍ക്കുട്, ഫേസ്ബുക്ക്, മൈസ്പേസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. ഇന്ത്യന്‍ പ്രാദേശികഭാഷകളിലുള്‍പ്പെടെ ഇത്തരം വൈബ്സൈറ്റുകള്‍ നിലവിലുണ്ട്. സൌഹൃദം പങ്കുവയ്ക്കാനും പ്രേമിക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കുമെല്ലാം ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പ്രതിദിനം ഒരു മണിക്കൂറെങ്കിലും ചെലവിടാന്‍ ഉദ്യോഗസ്ഥസമൂഹം തയ്യാറാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, ബാംഗ്ളൂര്‍, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ്, മുംബയ്, പൂനെ, ചണ്ഡിഗഡ്, ലക്നൌ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നാലായിരത്തോളം കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ്   ആന്‍ഡ് ഇന്‍ഡസ്ട്രി(അസോചം)നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍.   ഇരുപത്തൊന്നിനും അറുപതിനും ഇടയില്‍ പ്രായമായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികവും ഓഫീസ് സമയത്ത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഉപയോഗിക്കുന്നവരാണ്. പത്തില്‍ നാലുപേരും ഓഫീസിലിരുന്നാണ് ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്്. ഇവരില്‍ 83 ശതമാനവും തങ്ങളുടെ ചെയ്തികളില്‍ തെറ്റൊന്നും കാണുന്നുമില്ല.  തങ്ങളുടെ ബ്രാന്‍ഡിനെ ജനപ്രിയമാക്കാന്‍ പല കമ്പനികളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ഇക്കാരണംകൊണ്ടുതന്നെ സര്‍വ്വെയില്‍ പങ്കെടുത്ത 19 ശതമാനം കമ്പനികളും ഇത്തരം സൈറ്റുകള്‍  ഉപയോഗപ്പെടുത്തുന്നുണ്ട്. 16 ശതമാനം കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ പരിമിതമായ രീതിയില്‍ സൌകര്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു 40 ശതമാനം കമ്പനികള്‍  ഇവയുടെ ഉപയോഗത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.ഐ.ടി മേഖലയ്ക്ക് പുറമെ പല കമ്പനികളും  ഇത്തരത്തിലുള്ള  അദ്ധ്വാനനഷ്ടം  ഒഴിവാക്കാനായി ഓഫീസില്‍ മിക്ക സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും  ഉപയോഗിക്കാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്.  ഇന്റര്‍നെറ്റിന് അടിമയായതുപോലെയാണ് സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും. കൂടുതല്‍ നേരം ഇന്റര്‍നെറ്റിന് മുന്നില്‍ ചെലവഴിക്കുക,  ഇതിനിടയില്‍ ഇടവേളകള്‍ ഇല്ലാതിരിക്കുക, സര്‍ഫിംഗില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളും ആളുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയെന്നാണ് കണ്ടെത്തല്‍.&lt;/p&gt;&lt;p&gt;ടി. വി. സിജു,&lt;/p&gt;&lt;p&gt;കേരള കൌമുദി ഫ്ലാഷ്&lt;/p&gt;&lt;p&gt;ഡിസംബര്‍ 28, 2009&lt;/p&gt;&lt;p&gt;&lt;br /&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-805272885684293517?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/805272885684293517/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=805272885684293517' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/805272885684293517'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/805272885684293517'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/12/blog-post_28.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-3396377007685927882</id><published>2009-12-24T13:23:00.002+05:30</published><updated>2009-12-24T13:30:35.297+05:30</updated><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><title type='text'></title><content type='html'>&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;തിരിച്ചറിയല്‍ നമ്പര്‍ &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;പകര്‍ത്തല്‍ വ്യാപകം&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മൊബൈല്‍ഫോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നത് ഇനിയൊരറിയിപ്പുവരെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ടെലികോം സെര്‍വര്‍ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് തല്‍ക്കാലം അത് നിര്‍ത്തിയതെന്നാണ് പറയുന്നത്. തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പര്‍ ( ഐ എം ഇ ഐ)  ഇല്ലാത്ത ഫോണുകള്‍ ഡിസംബര്‍ ഒന്നു മുതല്‍  ഇന്ത്യയില്‍ നിരോധിച്ചതാണ്. ഫോണുകള്‍ക്ക് അംഗീകൃത തിരിച്ചറിയല്‍  നമ്പര്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനവുമൊരുക്കി.  ഒരു സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണുകള്‍ക്ക് തിരിച്ചറിയല്‍ രേഖകളും ഫീസിനത്തില്‍ 199 രൂപയും നല്‍കിയാല്‍ അംഗീകൃത ഏജന്‍സികള്‍ വഴി തിരിച്ചറിയല്‍ നമ്പര്‍ ലഭിച്ചിരുന്നു.  തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ ഫോണുകള്‍ക്കും  അനധികൃത കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ നമ്പറുകള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നമ്പര്‍ ക്ളോണിംഗ് എന്ന മറിമായത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം തട്ടിപ്പുനടത്തുന്ന  കേന്ദ്രങ്ങളെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തിവരികയാണ്. അതോടൊപ്പം സെല്‍ഫോണ്‍ നിര്‍മ്മാണകമ്പനികള്‍ക്ക് അനുവദിച്ച് നല്‍കുന്ന തിരിച്ചറിയല്‍ നമ്പറുകളെക്കാള്‍ കൂടുതല്‍ ഫോണുകള്‍ അതേ കമ്പനിയുടേതായി വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈ മേഖലയുമായി  അടുത്ത് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. &lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;&lt;strong&gt;ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ്!&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;കുറ്റവാളികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണുകളാണ് മിക്ക സംഭവങ്ങളിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. മൊബൈല്‍ സേവനദാതാക്കളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയവരുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് പൊലീസ് ഇവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ തീവ്രവാദികളും അതോടൊപ്പം അധോലോകസംഘങ്ങളും 'തലതിരിഞ്ഞ' കുറ്റവാളികളും ഉപയോഗിക്കുന്നതോ ഇങ്ങനെ ട്രാക്ക് ചെയ്യാന്‍ പറ്റാത്ത ഫോണുകളും. ഇത്തരം ഫോണില്‍ അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പറില്ലാത്തതുകൊണ്ടാണ് നിരീക്ഷണം സാധ്യമാകാതെ വരുന്നത്. നമ്പര്‍ ക്ളോണിംഗ് വഴിയാണ് ഈ ഫോണുകളൊക്കെ സജീവമാക്കുന്നത്. അതുകൊണ്ടു തന്നെ ഇതേ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കുന്ന മറ്റൊരു ഫോണും നിലവിലുണ്ടാകും. അത് ചിലപ്പോള്‍ നമ്മെ പോലുള്ള നിരപരാധികളുടെ കൈകളിലേതായിരിക്കാം. ചെയ്യാത്ത കുറ്റത്തിന് പൊലീസെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ പിന്നെ അധികസമയമൊന്നും വേണ്ടിവരില്ല. ലോക്കപ്പില്‍ കിടക്കുമ്പോഴും താന്‍ ചെയ്ത കുറ്റം എന്താണെന്നുപോലും ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ പല ഹാന്‍ഡ് സെറ്റുകള്‍ക്കും പകര്‍ത്തി നല്‍കുന്നതിന്റെ പരിണിതഫലമാണിത്. ഇവിടെ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുകയാണ്. വിലക്കുറവില്‍മയങ്ങി ക്ളോണ്‍ ചെയ്ത തിരിച്ചറിയല്‍ നമ്പറുകള്‍ കരസ്ഥമാക്കുമ്പോള്‍ ഇതൊന്നും നാം ഓര്‍ക്കില്ല.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#000099;"&gt;നമ്പര്‍ ക്ളോണിംഗ്&lt;/span&gt; &lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;മൊബൈല്‍ഫോണുകളെ പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) ഇല്ലാത്ത മൊബൈല്‍ഫോണുകളിലേക്കുള്ള സേവനം  ഇല്ലാതായതോടെയാണ് വ്യാജന്മാര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ വ്യത്യസ്ത മൊബൈല്‍ഫോണുകള്‍ക്ക് നല്‍കി ഉപയോക്താക്കളെ 'കുഴിയില്‍ചാടിര്‍ക്കുന്ന' വിദ്യയാണ് ഇവര്‍ ചെയ്യുന്നത്. നമ്പര്‍ ക്ളോണിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ ജീവന്‍ വയ്ക്കുന്ന സെല്‍ഫോണുകള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ. മെട്രോസിറ്റികളില്‍ മാത്രമല്ല കുഗ്രാമങ്ങളിലെ മൊബൈല്‍ സര്‍വ്വീസ് സെന്ററുകളില്‍ വരെ നമ്പര്‍ ക്ളോണിംഗ് വ്യാപകമാണ്. തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തുന്ന കംപ്യൂട്ടര്‍ ഡാറ്റാബേസ്  അടുത്ത ദിവസങ്ങളില്‍ പുതുക്കപ്പെടുന്നതോടെ ഈ നമ്പറുകള്‍ വീണ്ടും മിണ്ടാതാകും. വിപണിയില്‍ ലഭ്യമായ സ്പൈഡര്‍മാന്‍, ഇന്‍ഫിനിറ്റി തുടങ്ങിയ മൊബൈല്‍ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അംഗീകൃതമായ ഒരു അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പര്‍ തന്നെ പല ഹാന്‍ഡ്സെറ്റുകളിലേക്കും പകര്‍ത്തിവയ്ക്കുകയാണ് ഇവിടെ. ക്ളോണ്‍ ചെയ്തതും വ്യാജവുമായ മൊബൈല്‍ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;- ടി.വി.സിജു&lt;br /&gt;&lt;span class=""&gt;കേരള കൌമുദി , &lt;/span&gt;ഫ്ളാഷ്&lt;br /&gt;23/12/09&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-3396377007685927882?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/3396377007685927882/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=3396377007685927882' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3396377007685927882'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3396377007685927882'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/12/blog-post_24.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-3976184870417472572</id><published>2009-12-08T09:44:00.000+05:30</published><updated>2009-12-08T09:46:10.709+05:30</updated><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;നേരില്‍ കണ്ട് സംസാരിക്കാന്‍&lt;br /&gt;മൊബൈല്‍ ത്രി ജി&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;"സര്‍, ഞാനിപ്പോള്‍ ഇങ്ങ് എറണാകുളം റെയില്‍വെ സ്റ്റേഷനിലാ ഉള്ളത്. തിരുവനന്തപുരത്ത്  ഓഫീസിലെത്തിയാല്‍ കാര്യങ്ങളൊക്കെ ശരിയാക്കാം." കോഴിക്കോട്ടെ സ്വന്തം വീട്ടിലിരുന്ന് തന്റെ മേലുദ്യോഗസ്ഥനോട് കളവു പറയുന്നവര്‍ ഓര്‍ക്കുക.  ആ നിമിഷം തന്നെ ക്യാമറ ഓണ്‍ ചെയ്ത് തങ്ങളുടെ ചുറ്റുവട്ടം കാണിക്കാനായിരിക്കും ഇനി മേലധികാരിയുടെ നിര്‍ദ്ദേശം. അതോടെ നിങ്ങളുടെ കള്ളത്തരം പൊളിയും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;    രാജ്യത്ത് മൊബൈല്‍സേവനം സമൂലമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. വിളിക്കുന്നവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും  നേരില്‍ കണ്ടുകൊണ്ടു സംസാരിക്കാമെന്നതാണ് പുതിയ നേട്ടം. മൊബൈല്‍ഫോണില്‍ മൂന്നാംതലമുറ സേവനങ്ങള്‍ എത്തുന്നതോടെയാണ് ഇത് സാധ്യമാകുന്നത്.&lt;br /&gt;     ഡല്‍ഹി, മുംബയ് ഉള്‍പ്പെടെ രാജ്യത്തെ പത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 240 പട്ടണങ്ങളിലായി  മൂന്നാംതലമുറ (ത്രി ജി) സേവനം നിലവില്‍വന്നുകഴിഞ്ഞു.&lt;br /&gt;    തെക്കേ ഇന്ത്യയില്‍ ഈ സൌകര്യം ബി.എസ്എന്‍എല്‍ ആദ്യമായി ആരംഭിച്ചത് തമിഴ്നാട്ടിലാണ്. അതുപിന്നാലെ ബാംഗ്ളൂരിലുമെത്തി. ഈ സംസ്ഥാനങ്ങളില്‍ ബാക്കി സ്ഥലത്ത് മാര്‍ച്ച് അവസാനത്തോടെ സേവനം ലഭ്യമാകും.&lt;br /&gt;    വീഡിയോ ഫോണ്‍ അനുഭവം യാഥാര്‍ത്ഥ്യമാക്കിയാണ് ത്രി ജിയുടെ രംഗപ്രവേശം. ഇതിനുപുറമെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, മൊബൈല്‍ ടി വി, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയ്ക്ക് പുറമെ വേഗതയേറിയ വീഡിയോ, ഓഡിയോ ഡൌണ്‍ലോഡിംഗും മൂന്നാംതലമുറയുടെ സവിശേഷതകളില്‍ ചിലതാണ്.&lt;br /&gt;    നിലവിലുള്ള മൊബൈല്‍ഫോണുകളില്‍ ഇത് ലഭ്യമാവില്ല. ഇതിനു പകരം ത്രി ജി ഇനേബിള്‍ഡ് ആയ ഫോണുകള്‍ വേണം. ഇത്തരം ഫോണുകള്‍ക്ക് ഏഴായിരം മുതല്‍ മേല്പോട്ടാണ് വില. ഉപയോക്താക്കള്‍ കൂടുന്നതോടെ ഹാന്‍ഡ്സെറ്റിന്റെ  വിലയില്‍ കാര്യമായ മാറ്റമുണ്ടാകും.&lt;br /&gt;    ഒന്നാംതലമുറ മൊബൈല്‍ഫോണുകളില്‍ ശബ്ദം മാത്രമായിരുന്നു കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്. രണ്ടാമത്തെ തലമുറ ശബ്ദത്തോടൊപ്പം എസ്. എം. എസ്, പിക്ചര്‍ മെസേജുകളും കൈകാര്യം ചെയ്തു. വീഡിയോ ഫോണ്‍ സംവിധാനവും വീഡിയോ എം.എം.എസും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനവും നിലവില്‍ വന്നത് മൂന്നാംതലമുറയിലാണ്.&lt;br /&gt;    ശബ്ദം മാത്രമല്ല തെളിഞ്ഞ വീഡിയോയും കൃത്യമാര്‍ന്ന ഡാറ്റയുമാണ് ത്രി ജിയുടെ മുഖമുദ്ര. സിഡിഎംഎ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. തുടക്കമെന്ന നിലയില്‍ മികച്ച ഓഫറാണ് ബി. എസ് എന്‍ എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്കല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്ക് ഒരു മിനുട്ടിന് 30 പൈസ നിരക്കിലാണ് താരിഫ്. ദേശീയതലത്തില്‍ വീഡിയോ കോളിന് 50 പൈസ നിരക്കും.&lt;br /&gt;    ഡിസംബര്‍ 31 വരെ ത്രി ജി സേവനം ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക്  50 മിനുട്ട് ലോക്കല്‍ വീഡിയോ കോളും 25 എം.ബി ഡാറ്റാ യൂസേജും സൌജന്യമായി നല്‍കുന്നുണ്ട് നിലവിലുള്ള 2 ജി നമ്പര്‍ മാറാതെ തന്നെ പുതിയ സംവിധാനത്തിലേക്കും തിരിച്ചും ഉപയോക്താക്കള്‍ക്ക് പ്രവേശനം ലഭിക്കുമെന്നത് ഒരു നേട്ടം തന്നെയാണ്. ടു ജി യില്‍ നിന്ന് ത്രി ജിയിലേക്ക് മാറുമ്പോള്‍ ഒന്നുകില്‍ പഴയ സിം തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ 59 രൂപ മുടക്കി പുതിയ ത്രി ജി സിം കരസ്ഥമാക്കുകയുമാവാം. ഈ സംവിധാനം അടുത്തു തന്നെ കേരളത്തിലുമെത്തും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-3976184870417472572?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/3976184870417472572/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=3976184870417472572' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3976184870417472572'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/3976184870417472572'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/12/blog-post.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-6761935063009542555</id><published>2009-11-28T12:22:00.000+05:30</published><updated>2009-11-28T12:23:18.525+05:30</updated><title type='text'></title><content type='html'>&lt;span style="font-weight: bold; color: rgb(255, 0, 0);font-size:180%;" &gt;മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി&lt;br /&gt;കണ്‍സ്യൂമര്‍ കോടതി ഒരുങ്ങുന്നു&lt;/span&gt;&lt;br /&gt;&lt;br /&gt;    മൊബൈല്‍ ഉപഭോക്താക്കളുടെ   പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി.&lt;br /&gt;     മൊബൈല്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി  കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് കേന്ദ്രനിയമവകുപ്പ് മന്ത്രി വീരപ്പമൊയ്ലി നിര്‍ദ്ദേശിച്ചിട്ടുണ്ട്.&lt;br /&gt;    സെപ്തംബര്‍ മാസത്തെ ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 47.2 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ഇതില്‍ തൊണ്ണൂറ് ശതമാനത്തിലേറെ പേരും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നാണ്  ഈ രംഗത്തെ വിദഗ്ദ്ധര്‍&lt;br /&gt;ചൂണ്ടിക്കാട്ടുന്നത്.&lt;br /&gt;    നിലവില്‍ മൊബൈല്‍ സേവനദാതാവിനെതിരെ ഒരു സെല്‍ഫോണ്‍ ഉപഭോക്താവിന്   പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ  ആശ്രയിക്കുകയേ നിര്‍വ്വാഹമുള്ളൂ. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കണം. ഇതിനുള്ള ചെലവ് ഉപഭോക്തക്കള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല.&lt;br /&gt;     മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വ്വെയില്‍ കോളുകള്‍ കട്ടായി പോവുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഓരോ പത്തു കാളുകള്‍ക്കിടയിലും ഒന്നോ രണ്ടോ കോളുകള്‍ കട്ടായിപ്പോവുന്നതായാണ് പരാതി. മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം മൂന്നും നാലുമായി സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുള്ള ചാര്‍ജ്ജ് കമ്പനികള്‍ ഈടാക്കുകയും ചെയ്യും. ബില്ലിംഗ് സംബന്ധമായ പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. പ്രത്യേക കോടതികള്‍ വരുന്നതോടെ സര്‍വ്വീസിന്റെ കാര്യത്തില്‍ ഓപ്പറേറ്റര്‍മാരും ജാഗരൂകമാകുമെന്ന മെച്ചവുമുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-6761935063009542555?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/6761935063009542555/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=6761935063009542555' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6761935063009542555'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/6761935063009542555'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/11/blog-post_28.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-8180079121695474043</id><published>2009-11-26T12:57:00.002+05:30</published><updated>2009-11-26T13:02:05.326+05:30</updated><title type='text'></title><content type='html'>&lt;p&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;മൊബൈല്‍നമ്പര്‍ പോര്‍ട്ടബിലിറ്റി &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;span style="color:#3333ff;"&gt;നമ്പര്‍മാറാതെ സേവനദാതാവിനെ മാറ്റൂ&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt; &lt;/p&gt;&lt;p&gt;മൊബൈല്‍ കാള്‍ താരിഫ് നിരക്കുകള്‍ കുറഞ്ഞപ്പോള്‍ പലരും കണക്ഷന്‍ മാറ്റാന്‍ തുനിഞ്ഞതാണ്. പക്ഷേ, തങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറുമല്ലോ എന്നോര്‍ത്താണ് അന്ന് പലരും പിന്തിരിഞ്ഞത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ഔദ്യോഗിക ആവശ്യങ്ങള്‍ക്കും നല്‍കിയിരുന്ന മൊബൈല്‍നമ്പര്‍ മാറുന്നത് പലര്‍ക്കും  ആലോചിക്കാനേ പറ്റുമായിരുന്നില്ല.  &lt;/p&gt;&lt;p&gt;എന്നാല്‍, നിലവിലുള്ള മൊബൈല്‍നമ്പര്‍ നിലനിര്‍ത്തി സേവനദാതാവിനെ മാറ്റാനുള്ള (മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി) അവസരം ഡിസംബര്‍ 31 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരികയാണ്. തുടക്കം മെട്രോനഗരങ്ങളില്‍ മാത്രമാണ്. അടുത്ത വര്‍ഷം മാര്‍ച്ച് ഇരുപതോടെ രാജ്യം മുഴുവന്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാനാണ്  ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് സിഡിഎംഎയില്‍ നിന്ന് ജിഎസ്എം സാങ്കേതികവിദ്യയിലേക്ക് മാറാനും തടസ്സമില്ല. എന്നാല്‍ ബന്ധപ്പെട്ട കമ്പനിക്ക് പ്രസ്തുത സര്‍ക്കിളില്‍ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് മാത്രം. ഒരാള്‍ക്ക് എത്ര പ്രാവശ്യം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറാമെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. &lt;/p&gt;&lt;p&gt;വിദേശത്ത് മണിക്കൂറുകള്‍ക്കകം നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പിലാക്കാന്‍ കമ്പനികള്‍ മത്സരിക്കുകമ്പോള്‍ ഇവിടെ നാലു ദിവസത്തിനുള്ളില്‍ മാറ്റം സാധ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി 19 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്. ഈ സേവനം സൌജന്യമായി നല്‍കാനും കമ്പനികള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്.  നേരത്തെ ഈ മാറ്റത്തിനായി 250 രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരുതിയതിരുന്നത്.   &lt;/p&gt;&lt;p&gt;കുറഞ്ഞ നിരക്കില്‍ ഈ സേവനം ലഭിക്കുമെന്നായപ്പോള്‍ പലരും സേവനദാതാക്കളെ മാറ്റാനാന്‍ ഒരുങ്ങിനില്‍പ്പാണ്.  തുടക്കത്തില്‍ ഒന്നര കോടിയോളം ഉപഭോക്താക്കളെങ്കിലും  മാറ്റത്തിനായി ശ്രമിക്കും.  മൊബൈല്‍മേഖലയില്‍ തീപ്പാറുന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തീരുമാനമാണിത്. ഇതോടൊപ്പം പുതിയ കമ്പനികള്‍ പ്രഖ്യാപിക്കുന്ന  ഓഫറുകള്‍ കൂടിയാവുമ്പോള്‍ മത്സരം പൊടിപൊടിക്കും. അതോടെ ഉപഭോക്താവ്  വീണ്ടും രാജാവാകുകയാണ്. &lt;/p&gt;&lt;p&gt;120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 47.2 കോടി  മൊബൈല്‍ വരിക്കാരുണ്ട്. സെപ്തംബര്‍ അവസാനത്തോടെയുള്ള കണക്കാണിത്. ഇതില്‍ തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രീ പെയ്ഡ് കണക്ഷനാണുള്ളത്.  നിലവിലുള്ള മൊബൈല്‍ വരിക്കാരെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ ഈ സമ്പ്രദായം ഉപകാരമാകുമെന്നാണ്  പുതുതായി ഇന്ത്യയില്‍ സേവനം തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര ടെലികോം സംരംഭങ്ങളായ ടെലിനോര്‍, ഇറ്റിസലാത്ത്, ബാറ്റല്‍കോ എന്നിവയുടെ പ്രതീക്ഷ.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-8180079121695474043?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/8180079121695474043/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=8180079121695474043' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/8180079121695474043'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/8180079121695474043'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/11/blog-post_26.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-5834718203878684746</id><published>2009-11-23T11:16:00.003+05:30</published><updated>2009-11-23T11:31:17.371+05:30</updated><category scheme='http://www.blogger.com/atom/ns#' term='മൊബൈല്'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;div&gt;&lt;span style="font-size:180%;"&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;നോക്കിയ എന്‍97 മിനി ഇന്ത്യയില്‍&lt;/strong&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഉപഭോക്താക്കളുടെ ഏറെ പ്രശംസ നേടിയ ഫോണുകളാണ് ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ എന്‍ സീരിസ്. സൌന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന യുവതലമുറയുടെ &lt;span class=""&gt;മനസ്സറിഞ്ഞ്&lt;a href="http://2.bp.blogspot.com/_faQddnda1Ds/Swoj_mH7C_I/AAAAAAAAAL4/NFx2smRHlGc/s1600/97n.jpg"&gt;&lt;img id="BLOGGER_PHOTO_ID_5407173878084209650" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 241px" alt="" src="http://2.bp.blogspot.com/_faQddnda1Ds/Swoj_mH7C_I/AAAAAAAAAL4/NFx2smRHlGc/s320/97n.jpg" border="0" /&gt;&lt;/a&gt;&lt;/span&gt; നോക്കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ മൊബൈല്‍ഫോണാണ് എന്‍ 97മിനി. നിലവിലുള്ള എന്‍ ൯൭ ന്റെ ചെറിയ പതിപ്പാണിത്. &lt;/div&gt;&lt;br /&gt;&lt;div&gt;3.2 ഇഞ്ച് ടച്ച് സ്ക്രീനും സ്റ്റൈലന്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബോഡിയുള്ള ഒരു കൊച്ചു മൊബൈല്‍ കംപ്യൂട്ടര്‍ തന്നെയാണിത്. ഫോണിലെ ഹോം സ്ക്രീന്‍ വഴി ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ തങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള സൌകര്യമാണ് പുതുമ. ലൈഫ്കാസ്റ്റിംഗ് എന്നറിയപ്പെടുന്ന ഈ സേവനത്തിലൂടെ നോക്കിയ ലക്ഷ്യം വയ്ക്കുന്നത് യുവമനസ്സുകളെ തന്നെയാണ്. തിരിക്കാന്‍പറ്റുന്ന സ്ക്രീനും (360x 640 പിക്സല്‍) 'ക്വര്‍ട്ടി' കീബോഡുമുണ്ടിതിന്. അഞ്ച് മെഗാ പിക്സല്‍ ക്യാമറ (കൂടിയ റെസെല്യൂഷന്‍ - 2592 x 1944 പിക്സല്‍)യുമുണ്ട്. കയ്യക്ഷരം തിരിച്ചറിയാനുള്ള സംവിധാനത്തിനു പുറമെ ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷും വീഡിയോ-ഫോട്ടോ എഡിറ്ററും ഇതിലുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;വൈ-ഫൈ ഇനേബിള്‍ ആയ ഈ ഫോണില്‍ 434 മെഗാ ഹെര്‍ട്സ് സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന ആം 11 ചിപ്പാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. സിംബിയന്‍ -വേര്‍ഷന്‍ 9.4, ആണ് ഇതില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഏഴ് മണിക്കൂറോളം സംസാരിക്കാനുള്ള ബാറ്ററി ബാക്കപ്പ് ഇതില്‍ ലഭിക്കും. സംസാരം ത്രി ജി സംവിധാനത്തോടെയാണെങ്കില്‍ ഇത് ആറ് മണിക്കൂറായി ചുരുങ്ങും. എട്ട് ജിഗാ ബൈറ്റ്സ് സംഭരണശേഷിയും ഈ ഫോണിനുണ്ട്. മാത്രമല്ല 16 ജി.ബി മൈക്രോ എസ് ഡി കാര്‍ഡ് ഘടിപ്പിക്കുകയുമാവാം. വാങ്ങുമ്പോള്‍ സൌജന്യമെന്ന നിലയില്‍ ഹോളിവുഡ് ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ സ്പൈഡര്‍മാന്‍, ഡാവിഞ്ചികോഡ്, മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡ്ഡിംഗ് എന്നീ മൂന്ന് സിനിമകളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമുകള്‍ക്കും നൂറു പാട്ടുകള്‍ക്കും പുറമെയാണിത്. ചെറി ബ്ളാക്ക്, ഗാര്‍നെറ്റ്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിലാണ് മിനി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത്. 30,939 രൂപ വിലവരുന്ന ഈ ഹാന്‍ഡ്സെറ്റിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നവംബര്‍ 23 മുതല്‍ തുടങ്ങി . യഥാര്‍ത്ഥ എന്‍ 97 പതിപ്പുമായി മൂവായിരം രൂപയിലേറെ വ്യത്യാസമുണ്ട് മിനി ഹാന്‍ഡ്സെറ്റിന്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-5834718203878684746?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/5834718203878684746/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=5834718203878684746' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/5834718203878684746'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/5834718203878684746'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/11/97.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_faQddnda1Ds/Swoj_mH7C_I/AAAAAAAAAL4/NFx2smRHlGc/s72-c/97n.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-2172045164036309562</id><published>2009-11-20T12:25:00.006+05:30</published><updated>2009-11-20T13:24:21.439+05:30</updated><title type='text'></title><content type='html'>&lt;span style="font-size:180%;"&gt;&lt;span style="color:#ff0000;"&gt;തിരിച്ചറിയല്‍ നമ്പറില്ലേ...?&lt;/span&gt; &lt;/span&gt;&lt;div&gt;&lt;div&gt;&lt;p&gt;&lt;span style="font-size:180%;color:#3333ff;"&gt;30 കഴിഞ്ഞാല്‍ മൊബൈല്‍ പരിധിക്ക് പുറത്ത്&lt;/span&gt; &lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിങ്ങളുടേത് ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആണോ? തിരിച്ചറിയല്‍ നമ്പര്‍ ഇല്ലേ? എങ്കില്‍, ഈ ഫോണില്‍ നിന്ന് നവംബര്‍ 30ന് ശേഷം എവിടേക്കും വിളിക്കാനാവില്ല. ഡിസംബര്‍ ഒന്നു മുതല്‍ തിരിച്ചറിയല്‍ നമ്പറില്ലാത്ത ഫോണുകളില്‍ നിന്ന് വിളിക്കുന്നതിന് ടെലികോംവകുപ്പ് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് നിര്‍മ്മിത ഫോണുകളാണ് തിരിച്ചറിയല്‍ നമ്പറുകളില്ലാത്തവയില്‍ ഏറെയും. സംസ്ഥാനത്ത് അത് ഏകദേശം പത്ത്-പന്ത്രണ്ട് ലക്ഷം വരും. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ചൈനീസ് സെല്‍ഫോണുകള്‍ ഏറ്റവും കൂടുതലുള്ളതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു-മൂന്നുലക്ഷം വീതം. സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ കൂടുതല്‍ പ്രചാരവും ഇത്തരം ഫോണുകള്‍ക്കാണത്രേ. പാറശ്ശാല, മൂന്നാര്‍, കാസര്‍കോട് തുടങ്ങിയ അതിര്‍ത്തിമേഖലകളിലും രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ചൈനീസ് ഫോണുകള്‍ വ്യാപകമാണ്. ഇത്തരം ഫോണുകള്‍ നിരോധിക്കുന്നതിനു മുമ്പ് 'മൊബൈല്‍ ഐഡന്റിറ്റി നമ്പര്‍' കരസ്ഥമാക്കാന്‍ ഉപയോക്താക്കള്‍ക്ക് ഒരു തവണ കൂടി ടെലികോം വകുപ്പ് അവസരം നല്‍കിയിട്ടുണ്ട്. ചെറിയൊരു ഫീസ് ഈടാക്കി ഈ നമ്പര്‍ നല്കുന്നതിന്റെ ചുമതല സെല്ലുലാര്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ), മൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അലയന്‍സ് ഒഫ് ഇന്ത്യ (എം.എസ്.എ.ഐ) എന്നീ ഏജന്‍സികളെ ഏല്പിച്ചിരിക്കുകയാണ്. നമ്പര്‍ നല്‍കാനായി സംസ്ഥാനത്ത് 32 കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. 199 രൂപ ഫീസടച്ച് ഐ.എം.ഇ.ഐ നമ്പര്‍ നേടാന്‍ ഇനി ദിവസങ്ങള്‍ മാത്രം.&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5406077567951384578" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 156px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_faQddnda1Ds/SwY-58nzMAI/AAAAAAAAALg/BnJJVIrtHts/s320/imei.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;നമ്പറുണ്ടോ എന്നറിയാന്‍&lt;/span&gt;&lt;/strong&gt; &lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഓരോ ഫോണിനും പ്രത്യേകമായ ഐ.എം.ഇ.എ നമ്പര്‍ ഉണ്ടാകും. ഈ നമ്പര്‍ അറിയുന്നതിനായി മൊബൈല്‍ ഫോണില്‍ *#06# എന്ന് ടൈപ്പ് ചെയ്യുക. അപ്പോഴേക്കും സ്ക്രീനില്‍ ഒരു 15 അക്ക സംഖ്യ തെളിഞ്ഞുവരും. &lt;span class=""&gt;ഇതാ&lt;a href="http://1.bp.blogspot.com/_faQddnda1Ds/SwZAdDBoKDI/AAAAAAAAALw/YWim_MjP5_Q/s1600/imei1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5406079270477375538" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 127px; CURSOR: hand; HEIGHT: 251px" alt="" src="http://1.bp.blogspot.com/_faQddnda1Ds/SwZAdDBoKDI/AAAAAAAAALw/YWim_MjP5_Q/s320/imei1.jpg" border="0" /&gt;&lt;/a&gt;ണ്&lt;/span&gt; ആ ഫോണിന്റെ തിരിച്ചറിയല്‍ നമ്പര്‍. ഇതുകൂടാതെ ഫോണില്‍ ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തും ഐ.എം.ഇ.ഐ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ കാണാം. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ 57886 നമ്പറിലേക്ക് ഒരു എസ്.എം.എസ് അയക്കേണ്ട ചെലവേയുള്ളൂ. ഉദാഹരണത്തിന് ഐ എം ഇ ഐ എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട് നമ്മുടെ സെല്‍ഫോണിന്റെ തിരിച്ചറിയല്‍ നമ്പര്‍ കൂടി രേഖപ്പെടുത്തി മെസേജ് അയക്കുക. മൂന്നു രൂപ നിരക്കിലുള്ള മെസേജിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനുള്ള മറുപടിയും ലഭിക്കും. ബ്രാന്‍ഡ് നെയിം, മോഡല്‍ നമ്പര്‍ എന്നിവയോടൊപ്പം തിരിച്ചറിയല്‍ നമ്പര്‍ യഥാര്‍ത്ഥമാണോ അതോ വ്യാജമാണെന്നോ ഉള്ള അറിയിപ്പും കൂടി ഉണ്ടാവും. &lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;നമ്പര്‍ എങ്ങനെ കിട്ടും?&lt;/span&gt;&lt;/strong&gt; &lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;മൊബൈല്‍ഫോണുമായി യഥാര്‍ത്ഥ ഉടമ ടെലികോം വകുപ്പിന്റെ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കുന്ന കേന്ദ്രത്തിലെത്തുക. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലൊന്നിന്റെ പകര്‍പ്പും ഒരു ഫോട്ടോയും നല്കണം. ഫോട്ടോയില്ലെങ്കില്‍ ഏജന്‍സി അവരുടെ ചെലവില്‍ ഫോട്ടോ എടുക്കും. 180 രൂപയും നികുതിയും ചേര്‍ത്ത് 199 രൂപ അടച്ചാല്‍ തിരിച്ചറിയല്‍ നമ്പര്‍ തരും. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണിന് ഫീസ് 398 രൂപ. 'മൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അലയന്‍സ് ഒഫ് ഇന്ത്യ'യുടെ കൊച്ചിയിലെ ഓഫീസിലേക്ക് 0484-2207838 എന്ന നമ്പരില്‍ വിളിച്ചാല്‍ നിങ്ങളുടെ ജില്ലയിലെ അംഗീകൃത കേന്ദ്രങ്ങള്‍ എവിടെയൊക്കെയെന്ന് അറിയാം. &lt;span class=""&gt;&lt;a href="http://www.msai.in/"&gt;&lt;strong&gt;http://www.msai.in&lt;/strong&gt;&lt;/a&gt; &lt;/span&gt;എന്ന വെബ്സൈറ്റില്‍ 32 കേന്ദ്രങ്ങളുടെയും വിലാസമുണ്ട്.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;T.V.Siju,&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;Kerala Kaumudi&lt;/p&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-2172045164036309562?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/2172045164036309562/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=2172045164036309562' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2172045164036309562'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2172045164036309562'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/11/blog-post_20.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_faQddnda1Ds/SwY-58nzMAI/AAAAAAAAALg/BnJJVIrtHts/s72-c/imei.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-2855032469497480133</id><published>2009-11-16T12:53:00.002+05:30</published><updated>2009-11-16T13:05:55.775+05:30</updated><title type='text'></title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;സ്മാര്‍ട്ട്ഫോണ്‍ ജ്വരം കൂടുന്നു...&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;അങ്ങോട്ടുമിങ്ങോട്ടും വിളിക്കാന്‍ മാത്രം സൌകര്യമുള്ള മൊബൈല്‍ഫോണുകള്‍ ഇന്നൊരു കാഴ്ചവസ്തു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കാര്യമായ ഫീച്ചറുകളൊന്നുമില്ലാത്ത ബേസിക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് സൌജന്യമായി കൊടുത്താല്‍ പോലും ആരും വാങ്ങാത്ത സ്ഥിതിയും. ഒരു കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ തക്ക സംവിധാനമുള്ള സ്മാര്‍ട്ട്ഫോണുകളാണ് ഇന്ന് വിപണി കയ്യടക്കിക്കൊണ്ടിരിക്കുന്നത്. അത്യാധുനിക സൌകര്യങ്ങളോടെ ആപ്പിള്‍ വിപണയിലെത്തിക്കുന്ന ഐ ഫോണ്‍ പോലുള്ള മോഡലുകളാണ് പലരുടെയും ലക്ഷ്യം. രൂപകല്പനയിലും സാങ്കേതികവിദ്യയിലും ഏറെ മികച്ചു നില്ക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ പ്രതിദിനമെന്നോണം വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഒന്ന് വാങ്ങാമെന്ന് കരുതിയാലോ തൊട്ടാല്‍ പൊള്ളുന്ന വിലയും. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;എങ്കിലിതാ കേട്ടോളൂ. ഒരു മിനി കംപ്യൂട്ടറിന്റെ തന്നെ ശേഷിയുള്ള സ്മാര്‍ട്ട്ഫോണിന്റെ വില കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതുമാത്രമാവില്ല സെല്‍ഫോണ്‍ വിപണിയെ നയിക്കുന്നത്. സ്ഥാനം മനസ്സിലാക്കാന്‍ കഴിയുന്ന ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റം കൂടി ഹാന്‍ഡ്സെറ്റുകളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഓണ്‍ബോര്‍ഡ് ജി.പി.എസ് സംവിധാനമുള്ള ഫോണുകളാവും ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്നത്. വിപണിയുടെ 21 ശതമാനവും ഇത്തരം സെല്‍ഫോണുകളാവും. മാത്രമല്ല 2015ല്‍ കമ്പോളത്തില്‍ നിലവിലുള്ള പകുതിയോളം സ്മാര്‍ട്ട്ഫോണുകള്‍ക്കും അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ മാത്രമേ വിലയുണ്ടാവൂ. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;മൊബൈല്‍ ഉപയോക്താക്കളില്‍ പലരും സെറ്റിന്റെ പുറംമോടിയിലും അപ്ളിക്കേഷനിലുമാണ് ഇതുവരെ ശ്രദ്ധയൂന്നിയത്. അല്ലാതെ അതില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലല്ല. ഈയൊരു കാഴ്ചപ്പാട് മാറ്റം വന്നത് ആപ്പിളിന്റെ ഐ ഫോണിന്റെ വരവോടെയായിരുന്നു. &lt;span class=""&gt;ഇപ്പോള്‍&lt;a href="http://1.bp.blogspot.com/_faQddnda1Ds/SwEAl00Cl1I/AAAAAAAAALY/g065ZqGRsDs/s1600/smartphone.jpg"&gt;&lt;img id="BLOGGER_PHOTO_ID_5404601677653382994" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 310px" alt="" src="http://1.bp.blogspot.com/_faQddnda1Ds/SwEAl00Cl1I/AAAAAAAAALY/g065ZqGRsDs/s320/smartphone.jpg" border="0" /&gt;&lt;/a&gt;&lt;/span&gt; ഫോണില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പോലും ആളുകളുകള്‍ താരതമ്യം ചെയ്യുന്നുണ്ട്. 2007ല്‍ വിപണിയിലുണ്ടായിരുന്ന സ്മാര്‍ട്ട്ഫോണുകളില്‍ 200 ഡോളറിന് താഴെ വിലയുണ്ടായിരുന്നത് 18 ശതമാനം ഫോണുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ 2009ല്‍ അത് 27 ശതമാനമായി ഉയര്‍ന്നു. ഈ വ്യതിയാനം സൂചിപ്പിക്കുന്നത് സ്മാര്‍ട്ട്ഫോണിനോടുള്ള ഭ്രമം കൂടി എന്നതുതന്നെയാണ്. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;2012ല്‍ സ്മാര്‍ട്ട്ഫോണ്‍ വില്പന മൊബൈല്‍ഫോണിനെ മറികടക്കുമെന്നാണ് ഈയിടെ നടന്ന ഒരു സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ മൊബൈല്‍, വൈ-ഫൈ ഫോണുകളുടെ വില്‍പ്പനയില്‍ പത്തുശതമാനം മുന്നേറ്റം പ്രകടമാണ്. സ്മാര്‍ട്ട്ഫോണ്‍ വില്പന മാത്രം പതിനാലര ശതമാനമാണ് വര്‍ദ്ധിച്ചത്. 2013 ആകുമ്പോഴേക്കും ഇതിന്റെ വളര്‍ച്ചാനിരക്ക് 21 ശതമാനം ആകുമെന്നും സര്‍വ്വെയില്‍ പറയുന്നു. 2009ല്‍ ഇതുവരെ 110 കോടി മൊബൈല്‍ഫോണുകള്‍ ആഗോളതലത്തില്‍ വിറ്റഴിഞ്ഞു. ഇതില്‍ നോക്കിയയ്ക്കാണ് ഒന്നാംസ്ഥാനം. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇപ്പോഴും ആപ്പിളിന്റെ ഐഫോണിനു തന്നെയാണ് മുന്‍തൂക്കം. തൊട്ടുപിന്നില്‍ ബ്ളാക്ക്ബെറിയുമുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ടി.വി. സിജു &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;Te&lt;/span&gt;kmirror,&lt;/div&gt;&lt;br /&gt;&lt;div&gt;Kerala Kaumudi Flash&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6041519636867693550-2855032469497480133?l=cyberspacehistory.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cyberspacehistory.blogspot.com/feeds/2855032469497480133/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6041519636867693550&amp;postID=2855032469497480133' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2855032469497480133'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6041519636867693550/posts/default/2855032469497480133'/><link rel='alternate' type='text/html' href='http://cyberspacehistory.blogspot.com/2009/11/blog-post_16.html' title=''/><author><name>cyberspace history</name><uri>http://www.blogger.com/profile/07316551826531146947</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_faQddnda1Ds/SwEAl00Cl1I/AAAAAAAAALY/g065ZqGRsDs/s72-c/smartphone.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6041519636867693550.post-8509545729227380044</id><published>2009-11-12T13:56:00.002+05:30</published><updated>2009-11-12T14:04:35.240+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ടെക്‌നോളജി'/><title type='text'></title><content type='html'>&lt;p&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;പഠനം ഇനി മൊബൈല്‍വഴിയും&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഇനി വിദ്യാഭ്യാസം മൊബൈല്‍ ഫോണ്‍ വഴിയുമാവാം. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) തുടക്കമിട്ടുകഴിഞ്ഞു. മൊബൈല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ എറിക്സണുമായി സഹകരിച്ചാണ് ഇഗ്നോ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 29ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.  പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മൂന്നാംതലമുറ (തേര്‍ഡ് ജനറേഷന്‍ - ത്രി ജി) മൊബൈല്‍ഫോണുകള്‍ വഴി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുകയാണ് ഇപ്പോള്‍ ഇഗ്നോ. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ കോഴ്സ് ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ മറ്റു കോഴ്സുകള്‍ കൂടി ഈ രീതിയില്‍ കൈകാര്യം ചെയ്യാനാണ് വിദൂര വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഏറെ ഊന്നല്‍ നല്‍കുന്ന ഇഗ്നോ ആലോചിക്കുന്നത്. പദ്ധതി വിജയപ്രദമാകുന്നതോടെ രാജ്യത്തെ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഈ പദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്നോളജിയും മൊബൈല്‍ വഴി വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യപടി എന്ന നിലയില്‍  പദ്ധതികള്‍ നടപ്പിലാക്കാന്‍ മൊബൈല്‍ പങ്കാളികളെ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 20. മൂന്നാം തലമുറയില്‍പെട്ട മൊബൈല്‍ ഫോണുകളില്‍ പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇഗ്നോയ്ക്ക് വേണ്ടി എറിക്സണ്‍ ഒരുക്കുന്നത്.  വീഡിയോ, ഓഡിയോ ഫോര്‍മാറ്റിലുള്ള പാഠഭാഗങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് കാണാനും കേള്‍ക്കാനും കഴിയുന്നതിനു പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗിലൂടെ ആവശ്യമുള്ള വിവരങ്ങള്‍ തപ്പിയെടുക്കാനും ത്രി ജി മൊബൈല്‍ സംവിധാനം പഠിതാക്കളെ സഹായിക്കും. ആര്‍ക്കും ഏതു സമയത്തും എവിടെയിരുന്നും ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരിടത്ത് ക്ളാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്തിരുന്ന് ഒരാള്‍ ഇതിനെ ആംഗ്യഭാഷയിലേക്ക് മാറ്റിയാല്‍ ശബ്ദ-ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഈ പഠനത്തില്‍ പങ്കുചേരാനാവും. പുതിയ സാങ്കേതികവിദ്യയില്‍ ഇതു മൂന്നും ഒരേസമയം തന്നെ നടത്താന്‍ പറ്റുന്നതുമാണ്.&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#3366ff;"&gt;&lt;strong&gt;മെച്ചം&lt;/strong&gt;&lt;/span&gt;&lt;br /&gt;പുതിയതരത്തിലുള്ള കോഴ്സിന് സാധാരണ കോഴ്സ് ഫീസിന് പുറമെ  ഇഗ്നോ അധികമായി ഈടാക്കുന്നത് 20 മുതല്‍ 25 രൂപവരെയാണ്.&lt;br /&gt;പഠനസാമഗ്രികള്‍ക്ക് സാമ്പത്തികചെലവ് ഏറുമെന്ന പോരായ്മ കൂടുതല്‍ കുട്ടികള്‍ കോഴ്സിന് ചേരുന്നതോടെ കുറയ്ക്കാന്‍ കഴിയും.&lt;br /&gt;പാഠപുസ്തകം വിതരണം ചെയ്യാനുള്ള കാലതാമസം ഇവിടെയുണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് പാഠഭാഗങ്ങള്‍ പുതുക്കുകയുമാവാം. അത് അപ്പോള്‍ തന്നെ പഠിതാവിന്റെ മൊബൈലിലേക്ക് എത്തിക്കാന്‍ എസ്. എം. എസ് അലേര്‍ട്ട് സേവനവുമുണ്ട്.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;സാധ്യത&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ടെലിഫോണ്‍ സാന്ദ്രത മൊബൈല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉണ്ടെന്ന നിലയാണ്. മാത്രമല്ല ബ്രോഡ്ബാന്‍ഡ് സംവിധാനം രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ ലഭ്യമായിട്ടുമുണ്ട്.&lt;br /&gt;ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഭൂരിഭാഗം ലാപ്ടോപ്പുകളിലും നെറ്റ്ബുക്കുകളിലും ത്ര
